Activate your premium subscription today
മുംബൈ ∙ നേരത്തേയെത്തിയ മൺസൂണിൽ നഗരം സ്തംഭിച്ചതിനു പിന്നാലെ മഴക്കാല മുന്നൊരുക്കമായി നടത്തേണ്ട പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ബിഎംസി തീരുമാനിച്ചു. പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച പെയ്ത മഴയിൽ കിങ്സ് സർക്കിൾ, സയൺ, മാട്ടുംഗ, ഗാന്ധി മാർക്കറ്റ് അടക്കമുള്ള നഗരത്തിലെ ഒട്ടേറെ
മുംബൈ∙ പതിവിലും േനരത്തെ ആർത്തലച്ചെത്തിയ മൺസൂൺ മഴപ്പെയ്ത്തിൽ മുംബൈ നഗരത്തിലും കൊങ്കൺ മുതൽ പാൽഘർ വരെയുള്ള തീരദേശ ജില്ലകളിലും പശ്ചിമ മഹാരാഷ്ട്രയിലും അപ്രതീക്ഷിത ദുരിതം. സാധാരണ ജൂൺ രണ്ടാം വാരത്തോടെയാണ് മുംബൈയിൽ മൺസൂൺ എത്തുന്നത്. 1990ൽ മേയ് 20ന് മൺസൂൺ എത്തിയതൊഴിച്ചാൽ കഴിഞ്ഞ 35 വർഷത്തിനിടെ ആദ്യമായാണ്
പതിവിലും നേരത്തേ എത്തിയ മൺസൂണിൽ നനഞ്ഞ് കുതിർന്ന് മുംബൈ നഗരം. മുംബൈ നഗരത്തിലും കൊങ്കൺ മുതൽ പാൽഘർ വരെയുള്ള തീരദേശ ജില്ലകളിലും പശ്ചിമ മഹാരാഷ്ട്രയിലും അപ്രതീക്ഷിത ദുരിതം. സാധാരണ ജൂൺ രണ്ടാം വാരത്തോടെയാണ് മുംബൈയിൽ മൺസൂൺ എത്തുന്നത്.
മുംബൈ ∙ സംസ്ഥാനത്ത് മൺസൂൺ എത്തിയതോടെ മുംബൈയിലും മറ്റു പലയിടത്തും കനത്ത മഴ പെയ്തു. കേരളത്തിൽ കാലവർഷമെത്തിയതിനു പിന്നാലെയാണു സംസ്ഥാനത്തും മൺസൂൺ തുടങ്ങിയത്. കാലവർഷം ഇക്കുറി നേരത്തേ എത്തിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ്, ഓറഞ്ച്, യെലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.സാധാരണ കേരളത്തിൽ
ന്യൂഡൽഹി∙ കാലവർഷം ശക്തി പ്രാപിച്ചതോടെ മുംബൈയിലും ബെംഗളൂരുവിലും കനത്ത മഴ. ഞായറാഴ്ച രാത്രി മുംബൈയിൽ പെയ്ത കനത്ത മഴയിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മുംബൈയിലും പരിസരപ്രദേശങ്ങളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മുംബൈ ∙ നഗരത്തിൽ കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വലിയ നാശനഷ്ടം. പവയിൽ മരം വീണ് 2 പേർക്കു പരുക്കേറ്റു. താനെയിലും ഒട്ടേറെയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു.ചൊവ്വാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി പെയ്ത മഴയെ തുടർന്നു പലയിടത്തും ഗതാഗതതടസ്സവുമുണ്ടായി. വെള്ളം കയറിയതോടെ അന്ധേരി സബ്വേ ചൊവ്വാഴ്ച രാത്രി
മുംബൈ∙ മൺസൂണിന് മുൻപ് പെയ്തിറങ്ങിയ മഴയിൽ വലഞ്ഞ് മുംബൈ നഗരം. നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളെ വെള്ളത്തിലാക്കി കനത്തമഴയാണ് ശനിയാഴ്ച രാവിലെ പെയ്തത്. രാവിലെ 8നും 9നും ഇടയിലുള്ള ഒരു മണിക്കൂറിനിടെ ബാന്ദ്രയിൽ 20 മില്ലിമീറ്റർ മഴയും ജുഹുവിൽ 16 മില്ലിമീറ്റർ മഴയും പെയ്തു. വരും ദിവസങ്ങളിലും നഗരത്തിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. താനെ, പാൽഘർ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വരെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈ ∙ ചൊവ്വാഴ്ച രാത്രിയിലുണ്ടായ വേനൽ മഴയിൽ താനെയിൽ 3 പേരും പാൽഘറിൽ ഒരാളും മരിച്ചു. താനെയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണാണ് 3 പേർ മരിച്ചത്. പാൽഘറിൽ വൈദ്യുതാഘാതമേറ്റാണു മുതിർന്ന പൗരൻ മരിച്ചത്. ശക്തമായ കാറ്റിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. ചൊവ്വാഴ്ച
മുംബൈ ∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നഗരത്തിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും വീണ്ടും ചർച്ചാവിഷയമാകുന്നു. അപ്രതീക്ഷിത മഴയിൽ കഴിഞ്ഞ ദിവസം ഒട്ടേറെപ്പേർ വലഞ്ഞതോടെ ജനങ്ങളുടെ ദുരിതവും അടിസ്ഥാനപ്രശ്നങ്ങളും രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.പ്രധാനമന്ത്രിയെ ഉൾപ്പെടെ എത്തിച്ച് ഒട്ടേറെ
മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാവകുപ്പ്. സെപ്റ്റംബർ 26 രാവിലെ 8.30വരെയാണ് റെഡ് അലർട്ട്. കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്കും കോളേജുകൾക്കും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അവധി പ്രഖ്യാപിച്ചു.
Results 1-10 of 48