Activate your premium subscription today
കയ്പമംഗലം ∙ ചളിങ്ങാട് കോഴിതുമ്പ് റോഡ് ടാറിങ് തകർന്നു കുഴികൾ നിറഞ്ഞു. വർഷക്കാലത്ത് വെള്ളക്കെട്ട് ഭീഷണി ഉണ്ടാവുന്ന ഭാഗത്താണ് കൂടുതൽ തകർച്ച. ഇരു ചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങളും പതിവാണ്. കയ്പമംഗലം, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് ടാറിങ്ങിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും
താമരശ്ശേരി∙ പൈപ്പ് പൊട്ടി ദേശീയപാതയിൽ രൂപം കൊണ്ട കുഴി ‘കിണറായി’. നാട്ടുകാർ കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കോരി തുണി അലക്കി. ടൗണിൽ പുതിയ ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു ‘തുണി അലക്കൽ’ പ്രതിഷേധ പരിപാടി. നടപ്പാത നിർമാണത്തോട് അനുബന്ധിച്ച് ദേശീയ പാതയിൽ ഉണ്ടായ കുഴിയിൽ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം
ചങ്ങനാശേരി ∙ അളവെടുക്കാനുള്ള സ്കെയിലിനെപ്പോലും നാണിപ്പിക്കുന്ന ആഴത്തിലും വീതിയിലുമുള്ള കുഴികളാണു കവിയൂർ റോഡിൽ ഫാത്തിമാപുരം പള്ളിക്കു സമീപമുള്ളത്. ഈ കുഴികളിൽ ചാടി ഒട്ടേറെ യാത്രക്കാരുടെ ചോരയാണു പൊടിയുന്നത്. പരുക്കേറ്റവരെ രക്ഷിച്ചതിന്റെ കണക്കുകൾ സമീപത്തുള്ള വ്യാപാരികൾക്കും നാട്ടുകാർക്കും
നെടുമ്പാശേരി ∙ കുണ്ടും കുഴികളും മുഴച്ചു നിൽക്കുന്ന കരിങ്കല്ലുകളും നിറഞ്ഞൊരു റോഡ്. ഏതെങ്കിലും പഞ്ചായത്ത് റോഡ് ആണെന്ന് തെറ്റിദ്ധരിക്കേണ്ട. ദേശീയപാതയുടെ അത്താണിയിലെ അവസ്ഥയാണിത്. അത്താണി ടൗൺ കവല മുതൽ പോസ്റ്റ് ഓഫിസ് കവല വരെയുള്ള ഭാഗത്ത് റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് ജനങ്ങൾ നടക്കുന്ന റോഡിരികിന്റെ അവസ്ഥയാണിത്. കുഴികളിൽ വീണും കല്ലുകളിൽ തട്ടിയും വേണം ആളുകൾക്ക് ഇതു വഴി സഞ്ചരിക്കാൻ. ദേശീയപാത നാലുവരി പാതയാക്കിയ നാൾ മുതൽ ഈ ഭാഗത്തെ അവസ്ഥ ഇതാണ്.
ചമ്പക്കര ∙പള്ളിപ്പടി – തൊമ്മച്ചേരി ലിങ്ക് റോഡ് തകർന്നു. കറുകച്ചാൽ പഞ്ചായത്ത് രണ്ടും മൂന്നും വാർഡുകളിലൂടെ പോകുന്ന റോഡാണിത്. ടാറിങ് പൊട്ടിത്തകർന്നു കുഴികളായി. തൊമ്മച്ചേരിക്കു സമീപം അടുത്ത കാലത്ത് 100 മീറ്ററോളം കോൺക്രീറ്റ് ചെയ്തതു മാത്രമാണ് റോഡിൽ ആകെയുള്ള നവീകരണം.ഓടയില്ലാത്തതിനാൽ ഇവിടെ മഴക്കാലത്ത്
കൊല്ലം ∙ കുട്ടികൾ അടക്കം അനേകം യാത്രക്കാർ വീണു പരുക്കേറ്റ കാങ്കത്തു മുക്ക് റോഡിലെ കുഴികൾ അടയ്ക്കാൻ ഒടുവിൽ ഉദ്യോഗസ്ഥർ തയാറായി. റോഡിന്റെ ദുരിതക്കാഴ്ച പുറത്തു കൊണ്ടുവന്നതു ‘മലയാള മനോരമ’ യാണ്. നാട്ടുകാർ ഒന്നടങ്കം പ്രതിഷേധിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച പിഡബ്ല്യുഡി ഉദ്യോഗസ്ഥർ ഒടുവിൽ കോടതി കയറേണ്ടി
കൊല്ലം ∙ ഇരുചക്ര വാഹന യാത്രികർ അടക്കം അപകടത്തിൽപെട്ടിട്ടും നഗരത്തിലെ റോഡുകളിലെ മരണക്കുഴികൾ താൽക്കാലികമായി എങ്കിലും അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ തയാറാകാത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് റോഡ്സ് ഡിവിഷൻ, ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുടെ
തെന്മല∙ തിരുമംഗലം ദേശീയപാതയിൽ അപകടക്കെണിയായി കുഴികളും ഗതാഗതക്കുരുക്കും. തെന്മല പത്തേക്കർ പാതയിൽ പഴയ തിയറ്റർ കവലയിൽ കൽപാളികൾ തകർന്നിളകിയ ഭാഗത്ത് അപകടം പതിവായി. ഇവിടം നന്നാക്കാനോ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനോ നടപടിയില്ല. സംരക്ഷണ ഭിത്തി നിർമിച്ചു സുരക്ഷ ഒരുക്കണമെന്ന ആവശ്യവും അവഗണനയിലായതോടെ പാതയിലെ
രാമനാട്ടുകര ∙ ദേശീയപാത ബൈപാസ് സർവീസ് റോഡിൽ നീലിത്തോട് പാലത്തിനു സമീപം അപകട ഭീഷണി. പഴയ നീലിത്തോട് പാലവും ആറുവരിപ്പാതയിൽ നിർമിച്ച പുതിയ പാലവും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തെ കുഴിയാണ് പ്രശ്നം.ബൈപാസ് ജംക്ഷനിൽ നിന്നു നിസരി ഭാഗത്തേക്കു പോകുന്ന റോഡിൽ ഡ്രൈവർമാർക്കു ശ്രദ്ധ മാറിയാൽ വാഹനം കുഴിയിൽ ചാടും.
തൊടുപുഴ ∙ വടക്കുംമുറി റോഡിലെ കുഴി അടയ്ക്കാൻ അപകടമുണ്ടാകാൻ കാത്തിരിക്കുകയാണോ അധികൃതർ, എന്നാണു യാത്രക്കാർ ചോദിക്കുന്നത്. വീതി കുറഞ്ഞ റോഡിൽ കുഴി കൂടി ആയതോടെ യാത്രക്കാർക്കു വലിയ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്. വെങ്ങല്ലൂർ - മങ്ങാട്ടുകവല നാലുവരിപ്പാതയിൽനിന്നു തൊടുപുഴ ടൗണിലേക്കുള്ള എളുപ്പവഴി ആയതിനാൽ വലിയ
Results 1-10 of 341