Activate your premium subscription today
കോട്ടയം ∙ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിലൂടെ ലോകത്തിന് വേഗമേറുമ്പോള്‍ വാര്‍ത്തകളും വിശേഷങ്ങളും അതിവേഗം വായനക്കാരുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുകയാണ് മനോരമ ഇ-പേപ്പര്‍. ലോകത്ത് എവിടെ ഇരുന്നും എപ്പോള്‍ വേണമെങ്കിലും ഏതു സമയത്തും അനായാസേന വാര്‍ത്തകള്‍ അറിയാം, വായിക്കാം, വിശദമായി തന്നെ-ഒറ്റ
കായിക, സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം. മൈതാനത്തും തിയറ്ററുകളിലുമായി രണ്ട് ഉത്സവങ്ങള്‍ക്കാണ് പോയവാരം തുടക്കമിട്ടത്. ഐപിഎൽ, എമ്പുരാൻ ആഘോഷങ്ങൾ തുടരവേ മനോരമ ഓൺലൈൻ പ്രീമിയവും ഈ വിശേഷങ്ങൾ വായനക്കാരിലേക്ക് ആവേശം ഒട്ടും ചോരാതെ എത്തിച്ചു. ഐപിഎൽ വിശേഷങ്ങളടങ്ങിയ പ്രതിവാര വിശകലന പരിപാടി ‘ഐപിഎൽ ത്രിൽ പിൽ–25’ൽ രണ്ടാം ഭാഗത്തിലേക്ക് കടന്നു. അതേസമയം എമ്പുരാൻ സിനിമയിലെ രാഷ്ട്രീയം ഉൾപ്പടെ ചർച്ച ചെയ്തുകൊണ്ടുള്ള സിനിമാറ്റിക് അനുഭവമാണ് വായനക്കാരിലേക്ക് പകര്‍ന്നത്. റെയിൽപാളത്തിൽ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പൊലീസിനെ സഹായിക്കുന്ന നന്മ നിറഞ്ഞ ഒരു വീട്ടമ്മ. പട്ടാമ്പിയിലെ ദേവിക എന്ന സാധാരണ സ്ത്രീയുടെ ജീവിതകഥ പോയവാരം പ്രീമിയത്തിൽ ഏറെ ശ്രദ്ധ നേടി. സമൂഹനന്മ മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ദേവികയുടെ ജീവിതം ഏറെ പ്രചോദനകരമാണ്. കോവിഡ് കഴിഞ്ഞപ്പോൾ മലയാളിയുടെ സമ്പാദ്യത്തിൽ വലിയൊരു മാറ്റമുണ്ടായി. മ്യൂച്വൽഫണ്ടിലും ഓഹരി വിപണിയിലും പണമിറക്കുന്നതിൽ മലയാളി കൂടുതൽ താത്പര്യം കാട്ടിതുടങ്ങി. എന്നാൽ പുത്തൻകാല നിക്ഷേപ വഴികളിലേക്ക് കൂടുതൽപ്പേർ ഇറങ്ങുന്നത് കേന്ദ്ര സര്‍ക്കാരും ബാങ്കുകളും ആശങ്കയോടെയാണ് കാണുന്നത്. പുത്തൻ സാമ്പത്തിക മാറ്റത്തിന്റെ ഉള്ളുചികഞ്ഞ പ്രീമിയം ലേഖനം ലക്ഷക്കണക്കിനു പ്രീമിയം വായനക്കാരെയാണ് ആകർഷിച്ചത്.
സംഭവബഹുലമായ ഒരു വർഷമാണ് കടന്നുപോകുന്നത്. നേട്ടങ്ങളും അതിനേക്കാളേറെ നഷ്ടങ്ങളും കണ്ട ഒരാണ്ട്. കേരളത്തിനുമുണ്ട്, പോയ വർഷത്തെപ്പറ്റി സങ്കടത്തിന്റെ നനവും സന്തോഷത്തിന്റെ പ്രകാശവുമുള്ള ഓർമകൾ.
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലദേശ് ഇന്ത്യൻ സർക്കാരിന് കത്തയച്ചതും പെരിയ ഇരട്ടക്കൊലപാതകക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി ഡിസംബർ 28ന് വിധി പറയുന്നതുമായ റിപ്പോർട്ടുകളാണ് ഇന്നത്തെ പ്രധാന വാർത്തകൾ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ്
ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി സംസ്ഥാനത്ത് പൊലീസും മോട്ടർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചതും കേരളത്തിൽ വീണ്ടും എംപോക്സ് സ്ഥിരീകരിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിങ്, ഹെൽമറ്റ്–സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള
ഉപതിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഉടലെടുത്ത വാക്പോരുകളും സംസ്ഥാന ബിജെപിയിലെ ഭിന്നതകളുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ. ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. സി.കൃഷ്ണകുമാറിന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി ഉണ്ടായിരുന്നെന്നും അക്കാര്യം സംസ്ഥാന നേതൃത്വത്തെ
ഇ.പി.ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങളും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസിലുണ്ടായ വഴിത്തിരിവും സ്വർണവില കുത്തനെ ഇടിയുന്നതുമാണ് ഇന്നത്തെ പ്രധാന വാർത്തകൾ. ശബരിമല നട നാളെ തുറക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും വാർത്തകളിൽ നിറഞ്ഞു. എൽഡിഎഫിന്റെ
‘ദ് ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദങ്ങളും അതിൽ പത്രത്തിന്റെ വിശദീകരണവുമാണ് ഇന്ന് വാർത്തകളിൽ നിറഞ്ഞുനിന്നത്. ‘ദ് ഹിന്ദു’ ദിനപത്രത്തിനു മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ അഭിമുഖത്തില്‍ ഏതെങ്കിലും സ്ഥലത്തെക്കുറിച്ചോ പ്രത്യേക പ്രദേശത്തെക്കുറിച്ചോ
കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചതും ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതുമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകൾ. മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഇന്ദ്രപ്രസ്ഥത്തിലെ ഭരണത്തലവന്റെ രാജിയും പിൻഗാമി പ്രഖ്യാപനവുമായിരുന്നു ഇന്നത്തെ വാർത്തകളിൽ പ്രധാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് ലഫ്. ഗവർണറുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറി, തന്റെ പിൻഗാമിയായി അതിഷിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി അതിഷി
Results 1-10 of 2228