Activate your premium subscription today
പല സുന്ദരിമാരും ബോളിവുഡിലേക്കു വലതുകാൽ വച്ചു കയറുന്നത് തിളക്കമുള്ളൊരു കരിയർ സ്വപ്നം കണ്ടാണ്. പക്ഷേ എല്ലാവരെയും ഭാഗ്യം കടാക്ഷിക്കാറില്ല. 1999ൽ ലോകസുന്ദരിപ്പട്ടം നേടിയ യുക്താമുഖിയും ആ ഗണത്തിൽപ്പെട്ടയാളായിരുന്നു. ലോകസുന്ദരിപ്പട്ടം നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയായ അവർക്ക് ബി ടൗണിലെ താരറാണിയായി വളരാൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്തീയ ഭക്തിഗാന ആൽബങ്ങൾ പുറത്തിറക്കിയ സിയോൺ ക്ലാസിക്സ് സംഗീതരംഗത്ത് 25 വർഷം പൂർത്തിയാക്കുകയാണ്. കെ.എസ്.ചിത്ര, എസ്.പി.വെങ്കിടേഷ്, ശ്യാം, എം.ജയചന്ദ്രൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ജോൺസൺ മാഷ്, സുജാത മോഹൻ, ശ്രേയ ഘോഷാൽ എന്നിങ്ങനെ നിരവധി പ്രമുഖരെ ക്രിസ്തീയ ഭക്തിഗാന രംഗത്ത്
‘പതിയെ തിന്നാൽ പനയും തിന്നാം’ എന്ന പഴഞ്ചൊല്ല് അൽപം പഴയതാണെങ്കിലും ഈ പഴഞ്ചൊല്ലിൽ പതിരൊട്ടും തന്നെയില്ലെന്നാണ് ജെൻ സി വിശ്വസിക്കുന്നത്. അതുകൊണ്ടാണ് പ്രണയം കണ്ടെത്താൻ അവർ ‘സ്ലോ ഡേറ്റിങ്’ എന്ന രീതിയെ കൂട്ടുപിടിക്കുന്നതും. കൂട്ടുകാർക്കെല്ലാം ലൈൻ സെറ്റായി അതുകൊണ്ട് എനിക്കും വേഗം ഒരു പങ്കാളിയെ
കണ്ണദാസനെ കൊതിപ്പിച്ച, എം.എസ്.വിശ്വനാഥനെ അതിശയിപ്പിച്ച പാട്ട്. ശ്യാമിനും ബിച്ചു തിരുമലയ്ക്കുമാകട്ടെ അത് നിമിഷങ്ങൾക്കൊണ്ട് സംഭവിച്ച പാട്ടും. മഞ്ഞിന് തേരേറി, തെയ്യം തിറയാടി വന്ന പാട്ട് മലയാളിയേയും കുളിരണിയിച്ചു. ഒരു കുളിയില്‍ ഒരായിരം കാര്യമുണ്ടെന്ന് ഓര്‍മിപ്പിച്ച പാട്ട് പിറന്നതാകട്ടെ അതിവേഗത്തിലും.
ബെഞ്ചിങ്, ഗ്യാസ്ലൈറ്റിങ്, ബ്രെഡ്ക്രംബിങ് തുടങ്ങിയ പ്രവണതകൾ പ്രണയത്തിൽ പരീക്ഷിക്കപ്പെടുന്ന പുതിയ കാലത്ത് എല്ലാത്തിൽ നിന്നും ഒരു ബ്രേക്ക് അരാണ് ആഗ്രഹിക്കാത്തത്? ജോലിയും ജീവിതത്തിരക്കുകളും ശ്വാസം മുട്ടിക്കുമ്പോൾ നമ്മളൊക്കെ ഒരു ബ്രേക്ക് ആഗ്രഹിക്കാറുണ്ട്. എല്ലാത്തിൽ നിന്നും ഇടവേളയെടുത്ത് ഒരു കുഞ്ഞു
വീടിനുള്ളിലെ ഇത്തിരി വട്ടത്തിൽ ചെയ്യാവുന്നതും പോഷകസുരക്ഷയ്ക്കു സഹായകവുമായ മൈക്രോഗ്രീൻസ് കൃഷിയെ കേരളമറിഞ്ഞത് കോവിഡ് കാലത്താണ്. ഇതൊരു സംരംഭമാക്കി നേട്ടമെടുക്കുകയാണ് തിരുവനന്തപുരത്തെ ഉദ്യോഗസ്ഥ ദമ്പതികള്‍. കോവിഡ് കാലത്ത് വീട്ടാവശ്യത്തിനു തുടങ്ങിയ കൃഷി മൈക്രോഗ്രീന്‍സിന് ആവശ്യക്കാരേറിയപ്പോള്‍
തൊണ്ണൂറുകളിൽ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ സുന്ദരി, ബോളിവുഡിൽ ആരും കൊതിക്കുന്ന സൂപ്പർ നായികയായി തിളങ്ങി നിൽക്കുന്ന സമയത്ത് വിവാഹിതയായ താരം, അഭിനയത്തിലും നൃത്തത്തിലും അസാമാന്യ പാടവമുള്ള സുന്ദരി. ഈ വിശേഷണങ്ങൾ മാത്രം മതി മാധുരി ദീക്ഷിത് എന്ന അഭിനേത്രിയെ സിനിമാ പ്രേമികൾക്ക് തിരിച്ചറിയാൻ. ബി ടൗണിലെ ഈ
മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമൊക്കെ ഏറ്റവുമധികം ചിന്തിച്ചു തുടങ്ങുന്ന കാലമാണ് കൗമാരം. എന്നാൽ ഇതേ പ്രായത്തിൽ അഭംഗിയാണെന്ന് പറഞ്ഞ് കുടുംബ ഫോട്ടോയിൽ നിന്ന് പോലും മാറ്റിനിർത്തപ്പെടുന്ന ഒരു സാഹചര്യം. ഏതൊരു വ്യക്തിയുടെയും ശിഷ്ടകാലം മുഴുവൻ അപകർഷതാ
പ്രണയത്തിനു പുലർകാല ഭംഗിയാണ്. ഒരായിരം ഭാവഭേദങ്ങൾ അതിനു വന്നുചേരുന്നതും അതുകൊണ്ടാണ്. അങ്ങനെയുള്ള പ്രണയകാലത്തിന്റെ സ്വരകണമായി മാറിയ ഗാനങ്ങളിലേക്കൊന്നു മടങ്ങിപ്പോയാലോ? സിനിമയ്ക്കപ്പുറമുള്ള പാട്ടിടത്തിൽ പ്രണയത്തിന്റെ ജന്മാന്തര ബന്ധത്തേയും ജനിമൃതികൾക്കപ്പുറമുള്ള ആത്മബന്ധത്തേയും കുറിച്ചു പാടിയ പാട്ടുകൾ.
കോട്ടയം ജില്ലയിലെ മണ്ണക്കനാടുള്ള ജോസ്മോന്റെ വീട്ടിൽ ഒരു ഡ്രയർ വന്നത് 2016ലാണ്. 10 ഏക്കർ പറമ്പിലെ ജാതിക്കയും നാളികേരവും കൊക്കോയുമൊക്കെ ഉണക്കി സംസ്കരിക്കുകയായിരുന്നു ലക്ഷ്യം. ക്രമേണ ഇടത്തടത്തിൽ വീട്ടിലെ ഡ്രയറിന്റെ ഉപയോഗസാധ്യതകൾ നാട്ടുകാരും തിരിച്ചറിഞ്ഞു. 100 തേങ്ങ കൊപ്രയാക്കാനും വിൽക്കാനാവാതെ
Results 1-10 of 166