Activate your premium subscription today
ഫാഷൻ ലോകത്തെ നിത്യഹരിതനായകൻ, യുവതീയുവാക്കളുടെ കണ്ണിലുണ്ണി, പിച്ച വയ്ക്കുന്ന കുരുന്നുകൾ മുതൽ വയോധികർ വരെയുള്ളവരുടെ ഉറ്റചങ്ങാതി... അങ്ങനെ വിശേഷണങ്ങൾ അനവധിയാണ് ജീൻസിന്. 170 വർഷത്തിലേറെ പഴക്കമുള്ളൊരു വസ്ത്രം, കാലമിത്ര കഴിഞ്ഞിട്ടും ചെറുപ്പമായി, ഫാഷൻ പ്രേമികളുടെ ഉയിരായി പല പേരുകളിൽ പല സ്റ്റൈലുകളിൽ ഇന്നും
സിംഗപ്പൂർ തെക്കു കിഴക്കന് ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമാണെങ്കിലും ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യങ്ങളിൽ ഒന്നാണ്. ഒരു 'പ്ലാൻഡ് സിറ്റി' എന്ന് അറിയപ്പെടുന്ന സിംഗപ്പൂർ ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് ഒരു മലയൻ മുക്കുവ ഗ്രാമമായിരുന്നുവെന്നത് ചരിത്രം. രണ്ടാം നൂറ്റാണ്ടു മുതൽ തദ്ദേശീയ രാജവംശങ്ങളുടെ
പ്രായവും ശാരീരിക അവശതകളും മറന്ന്, ജീവിക്കുന്ന ഓരോ നിമിഷവും ആനന്ദകരമാക്കി മാറ്റുന്ന ഒരു 60 വയസ്സുകാരിയുണ്ട് കോഴിക്കോട് എലത്തൂരിൽ. ചെട്ടികുളം കൊരമ്പയിൽ ആത്തിക്കയാണ് ചുറ്റുമുള്ളവർക്കു ആത്മവിശ്വാസവും കരുത്തുമായി ജീവിക്കുന്നത്. ഈ പ്രായത്തിനിടെ ആത്തിക്കയുടെ ശരീരത്തിൽ നടത്തിയത് 10 ശസ്ത്രക്രിയകൾ. ആദ്യം
‘രണ്ട് സെന്റ് സ്ഥലം വിറ്റിട്ടാണെങ്കിലും നിങ്ങൾ ലോകം കാണാനിറങ്ങണം!’– ഇങ്ങനെ ഒരാൾ പറയണമെങ്കിൽ അതിന് തക്കതായ കാരണം കാണും. ഇനി ഇങ്ങനെ പറയുന്നത് 50 പിന്നിട്ട ഒരു ഉമ്മച്ചിയാണെങ്കിൽ വേറെ ‘വൈബാ’ണ്. നബീസക്ക് യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമാണ്. പക്ഷേ അതിനുള്ള അവസരം ഇന്നുവരെ ഉണ്ടായിട്ടില്ല. അതിന് അവസരം ഒരുക്കിയത്
ആധുനിക ലോകം ചടുലമാണ്. നിര്മിത ബുദ്ധി അടക്കമുള്ളവ മനുഷ്യന്റെ എല്ലാ കാര്യങ്ങളും വേഗതയിലാക്കുന്നു. ഒരു കഥയോ കവിതയോ എഴുതണമെങ്കിൽ പോലും സെക്കൻഡുകൾ കൊണ്ട് സാധ്യമാകുന്ന ലോകം. സാങ്കേതികവിദ്യകളുടെ ഈ വളർച്ച വ്യക്തിബന്ധങ്ങളിൽ പോലും ദൃശ്യമാണ്. സുഹൃദ്ബന്ധമോ പ്രണയബന്ധമോ ഏതുമാകട്ടെ പരസ്പരം കാര്യങ്ങൾ തുറന്നു
സാധാരണ ദാമ്പത്യ ജീവിതം നയിക്കുന്ന കുടുംബിനിയായിരുന്നു സാക്കിറ ഷെയ്ഖ്. ഒരു ദിവസം ഭർത്താവ് അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. മുഖം മുഴുവൻ പൊള്ളി. ഒരു ചെവിയും കണ്ണും എന്നെന്നേക്കുമായി നഷ്ടമായി. ഭർത്താവിനെയും കുടുംബത്തേയും സഹായിക്കാനായി ജോലിക്കു പോകാമെന്ന് തീരുമാനമാനിച്ചതായിരുന്നു സാക്കിറ ചെയ്ത തെറ്റ്. അതെ
രുധിരം എന്ന സിനിമ കണ്ടിറങ്ങിയവരാരും ചിത്രത്തിലെ മെമ്പർ വർഗീസിനെ മറക്കാനിടയില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ താനൊരു അസാധ്യ നടനാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ആ കഥാപാത്രത്തിലൂടെ കോട്ടയംകാരനായ കുമാരദാസ് ടി.എൻ കാഴ്ച വച്ചത്. ബസേലിയൂസ് കോളജിൽ പഠിക്കുമ്പോൾ സുഹൃത്തും പിന്നീട് മലയാള ചലച്ചിത്രമേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീറിനൊപ്പം ഒരുക്കിയ ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയമെന്ന വലിയ സ്വപ്നത്തിലേക്ക് കുമാരദാസ് ആദ്യ ചുവടു വച്ചത്.
കോവിഡ് കാലഘട്ടം കഴിഞ്ഞതോടെ യാത്ര എന്നു പറയുന്നത് ഒരു ട്രെൻഡ് ആയി മാറി. എന്നാൽ, പിന്നെ ഇങ്ങോട്ട് അത് ജീവിതത്തിന്റെ ഭാഗമായി. വർഷത്തിൽ ഒരു തവണയെങ്കിലും യാത്ര ചെയ്യാത്തവരായി ആരും തന്നെ ഇല്ലെന്ന് പറയാം. വീടിന്റെ തൊട്ടടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് തുടങ്ങി തൊട്ടടുത്തുള്ള സംസ്ഥാനത്തേക്കും
മേക്കപ്പ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. കാലത്തിനനുസരിച്ച മാറ്റങ്ങൾ മേക്കപ്പിൽ വരാറുണ്ട്. ഇത്തരത്തിലുള്ള വ്യത്യസ്ത ട്രെൻഡുകൾ പരീക്ഷിക്കാനും പിന്തുടരാനും പുതിയ തലമുറ ശ്രദ്ധിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലാണെങ്കിൽ ബ്യൂട്ടിഇൻഫ്ലുവെൻസർമാരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. പുതിയ വരുന്ന ഓരോ
"ടിങ് ണിം....." കോളിങ് ബെൽ മുഴങ്ങുന്നത് കേട്ട് റോഷൻ ലാൽ നഗ്രത്ത് വാതിൽ തുറന്നു. ഉടനെങ്ങും ഒരു ശമനവുമില്ലാത്ത വിധം അപ്പോഴും പുറത്ത് തകർത്ത് പെയ്തുകൊണ്ടേയിരിക്കുകയായിരുന്നു പടുമഴ. "അരേ, തും ആദ്മി ഹോ യാ ഭൂത് ഹോ!" വാതിൽ തുറന്ന് മുന്നിൽ കണ്ട രൂപത്തെ നോക്കി ബോളിവുഡിലെ ആ വിഖ്യാത സംഗീതസംവിധായകൻ ഒന്നു
Results 1-10 of 132