Activate your premium subscription today
വളരെ വിചിത്രമായ ഒരു ഓർഡർ പുറപ്പെടുവിച്ചിരിക്കുകയാണ് തെക്കൻ ഇറ്റലിയിലെ കലാബ്രിയ മേഖലയിലുള്ള ബെൽകാസ്ട്രോ എന്ന പട്ടണത്തിന്റെ മേയർ. പട്ടണവാസികൾക്ക് അസുഖം പിടിപെടുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് ഓർഡർ. പ്രത്യേകിച്ചും അടിയന്തര ചികിത്സയോ വൈദ്യസഹായമോ വേണ്ട രോഗങ്ങൾ പിടിപെടുന്നത് നഗരഭരണകൂടം
ഒരുപാടൊരുപാട് ചർച്ചകളും സാഹിത്യവും വാദങ്ങളും പ്രതിവാദങ്ങളും ലേഖനങ്ങളുമൊക്കെ ക്ലിയോപാട്രയെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. എന്നാൽ ക്ലിയോപാട്രയുടെ മകളോ? അത്രയധികം സ്മരിക്കപ്പെട്ടിട്ടില്ലെങ്കിലും ശ്രദ്ധേയമായ വിജയങ്ങൾ നേടിയിരുന്നു അവർ. മാർക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും മകളായ ക്ലിയോപാട്ര
നീയൊരു മനുഷ്യൻ തന്നെയാണോ എന്നൊക്കെ ദേഷ്യം വരുമ്പോൾ ചിലർ ചോദിക്കാറുണ്ട്. എന്നാൽ തങ്ങൾ മനുഷ്യരല്ലെന്നും വേറെയേതോ ജീവികളാണെന്നും ചിന്തിക്കുന്ന ചില മനുഷ്യർ ലോകത്തുണ്ട്. അതർകിൻ എന്നാണ് ഇവർ ഇവരെത്തന്നെ വിശേഷിപ്പിക്കുന്നത്. ഇവർ സമൂഹമാധ്യമങ്ങളിലും ഇന്റർനെറ്റ് കൂട്ടായ്മകളിലുമൊക്കെ സജീവമാണ്. താനൊരു
യുഎസിലെ നെബ്രാസ്കയിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണു മൊണോവി. ഈ പട്ടണത്തിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ ഒരേയൊരാൾ മാത്രമാണു താമസം. എൽസി എയ്ലർ എന്ന 88 വയസ്സുകാരിയായ വനിത. മൊണോവിയുടെ മേയറും ഇവർ തന്നെ. മേയർ മാത്രമല്ല ട്രഷററും ക്ലർക്കും സെക്രട്ടറിയും ലൈബ്രേറിയനും എല്ലാം എയ്ലയാണ്. മറ്റാരുമില്ലല്ലോ
പോർച്ചുഗലിന്റെ ലിവിയസ് എന്നു വിശേഷിപ്പിക്കപ്പെട്ട ചരിത്രകാരനാണു ജോ ഡി ബാറോസ്. ഡെക്കാഡാസ് ഡാ ഏഷ്യ എന്ന കൃതി അദ്ദേഹം എഴുതുകയുണ്ടായി. ഇന്ത്യയിലും ഏഷ്യയിലെ മറ്റു ചില ഭാഗങ്ങളിലും ഓസ്ട്രേലിയയിലുമുള്ള പോർച്ചുഗീസ് നാവികചരിത്രമാണ് ഈ പുസ്തകം. 1496ൽ പോർച്ചുഗലിലെ വിസ്യുവിലാണു ജോ ഡി ബാറോസിന്റെ ജനനം.
ഇന്ത്യയുടെ ചരിത്രത്തിന്റെ കളിത്തൊട്ടിലായ ഹാരപ്പൻ സംസ്കാരം അഥവാ സിന്ധുനദീതട സംസ്കാരത്തെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങൾ പുറത്തിറങ്ങിയിട്ട് 100 വർഷം തികയുകയാണ്. ഇന്നും അനേകം ദുരൂഹതകൾ ഒളിപ്പിച്ചുവച്ചിരിക്കുകയാണ് ഹാരപ്പൻ കാലഘട്ടം. അനേകം ഗവേഷണങ്ങളും ഇതെപ്പറ്റി നടക്കുന്നുണ്ട്.ഇപ്പോഴിതാ പുതിയൊരു കൗതുകകരമായ
1980ൽ ബ്രിട്ടനിൽ നടന്ന റെൻഡ്ലെഷാം സംഭവം ഇന്നും ദുരൂഹതയുടെ പരിവേഷമണിഞ്ഞാണു നിൽക്കുന്നത്. ബ്രിട്ടനിൽ നടന്ന ഏറ്റവും പ്രസിദ്ധമായ യുഎഫ്ഒ സംഭവമായി ഇതു പലപ്പോഴും കണക്കാക്കപ്പെടാറുണ്ട്. ബ്രിട്ടന്റെ റോസ്വെൽ എന്നും റെൻഡ്ലെഷാം വിശേഷിക്കപ്പെടുന്നു. 44 വർഷം മുൻപ് ഡിസംബറിൽ 27, 28 തീയതികളിലാണ് ഇതു നടന്നത്.
ശാസ്ത്ര, സാങ്കേതികരംഗത്ത് ശ്രദ്ധേയമായ കുതിപ്പുകൾക്കാണ് 2024 സാക്ഷ്യം വഹിച്ചത്. അവയിൽ ചിലത് പരിചയപ്പെടാം. അദ്ഭുതമേ ആൽഗ അന്തരീക്ഷത്തിൽനിന്നു നൈട്രജൻ വലിച്ചെടുത്ത് അതിനെ അമോണിയയാക്കാനുള്ള കഴിവ്, സങ്കീർണമായ കോശങ്ങളുള്ള ചെടികൾക്കും മൃഗങ്ങൾക്കുമൊന്നും ഇല്ലെന്നാണ് കരുതപ്പെട്ടിരുന്നത്. അതിനെ തിരുത്തുന്ന
അന്യഗ്രഹജീവികളും യുഎഫ്ഒകളുമൊക്കെ ഉണ്ടെന്നു വാദിക്കുന്നവർക്കിടയിൽ വളരെ പ്രശസ്തമാണ് ടുല്ലി പാപ്പിറസ്. ആധുനിക എഴുത്തുവിദ്യയുടെ ആദ്യരൂപം ഈജിപ്തിലെ പാപ്പിറസ് ചുരുളുകളിലാണ് തുടങ്ങിയതെന്ന് പൊതുവെ കരുതപ്പെടുന്നു. ഹീറോഗ്ലിഫ് ലിപിയിലും മറ്റുമെഴുതിയ ഒട്ടേറെ പാപ്പിറസ് ചുരുളുകൾ ഈജിപ്തിൽ നിന്നു പലപ്പോഴും
നോസ്ത്രഡാമസ് 2025നെക്കുറിച്ച് എന്തൊക്കെയാണ് പ്രവചിച്ചിരിക്കുന്നത്? നോസ്ത്രഡാമസ് ആരാധകർ ചൂണ്ടിക്കാട്ടുന്നത് ഇവയാണ്. റഷ്യയും യുക്രെയ്നും തമ്മിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം മന്ദഗതിയിലാകുകയോ തീരുകയോ ചെയ്യുമത്രേ. തീരുമെന്ന് വ്യക്തമായി നോസ്ത്രഡാമസ് പറഞ്ഞിട്ടല്ലെന്നും യുദ്ധത്തിന്റെ തീവ്രത
Results 1-10 of 1144