Activate your premium subscription today
ഒന്നാം ലോകയുദ്ധകാലത്തിന്റെ സമഗ്രചരിത്രം പറയുന്ന മാർഷൽ ഫിലിപ് പെറ്റെയ്ന്റെ ഡയറി ലേലത്തിൽ വയ്ക്കുന്നു. ഫ്രഞ്ച് ജനറലായിരുന്നു പെറ്റെയ്ൻ രണ്ടു ലോകയുദ്ധങ്ങളിലും പങ്കെടുത്തയാളും യുദ്ധവീരനും വിവാദപുരുഷനുമാണ്. 1919–1920 കാലത്ത് എഴുതിയ ഡയറി ഒന്നാം ലോകയുദ്ധത്തിന്റെ ഏറ്റവും മികച്ച വിശദീകരണമാണു നൽകുന്നത്.
വർഷങ്ങൾക്കു മുൻപ്, വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാരെ ഷെരീഫ് എന്ന പട്ടണത്തിലെ രക്ഷാക്യാംപിൽ ടബാൻ എന്ന ഒൻപതു വയസ്സുകാരിയെ കാണുമ്പോൾ അവളുടെ വലതുകയ്യിൽ ഒറ്റവിരൽ മാത്രമാണുണ്ടായിരുന്നത്. ശരീരം മുഴുവൻ മുറിവുകൾ. ‘നാറ്റോ’ സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തിൽ ടബാനു മാതാപിതാക്കളും കുഞ്ഞനിയനും വീടും നഷ്ടമായിരുന്നു. പരിമിതസൗകര്യങ്ങൾ മാത്രമുള്ള ടെന്റിൽ ചുമർ നോക്കിക്കിടക്കുന്ന ആ പെൺകുട്ടിയുടെ അടഞ്ഞ കണ്ണുകൾ തീവ്രവേദനയാൽ പിടയുന്നതും ചോരക്കറ മായാത്ത കൺപോളകൾക്കിടയിലൂടെ നീർത്തുള്ളികൾ ഇറ്റുവീഴുന്നതും ഓർക്കുമ്പോൾ ഇന്നും എനിക്കു ശ്വാസം മുട്ടും. ചിറകു മുറിഞ്ഞ കുഞ്ഞാറ്റക്കിളി തണുത്തുറഞ്ഞ ഏതോ വിദൂരദേശത്തിരുന്ന് അമ്മയെ വിളിച്ചുകരയുന്ന സ്വപ്നം ഒരുപാടുനാൾ എന്നെ പിന്തുടർന്നു. വീടും മാതാപിതാക്കളും നഷ്ടപ്പെട്ട ടബാനെപ്പോലുള്ള കുഞ്ഞിക്കിളികളെ പിന്നെയും ഒരുപാടു സ്ഥലങ്ങളിൽ കണ്ടു. 2014ൽ തെക്കൻ സുഡാനിലെ ബെന്റ്യുവിൽ വംശീയയുദ്ധം നടന്നപ്പോൾ, ഭയന്നോടിയ ജയിംസ് എന്ന പതിനൊന്നു വയസ്സുകാരനെ ഏതോ ഗറിലസംഘം പിടികൂടി കൂടെച്ചേർത്തു. പേന പിടിക്കേണ്ട കൈകളിൽ അവർ തോക്കും ബുള്ളറ്റും നൽകി. മൂന്നു വർഷത്തെ പീഡനങ്ങൾക്കുശേഷം രക്ഷപ്പെട്ട ജയിംസ് യുഗാണ്ടയിലെ അഭയാർഥിക്യാംപിൽ എത്തുമ്പോൾ മാനസികമായി തകർന്നിരുന്നു. പക്ഷേ,
300 കിലോമീറ്റർ ദൂരപരിധിയുള്ള യുഎസ് നിർമിത മിസൈലുകൾ റഷ്യയ്ക്കെതിരെ ഉപയോഗിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് അനുമതി നൽകിയത് കഴിഞ്ഞ ദിവസത്തെ പ്രധാനപ്പെട്ട വാർത്തകളിൽ ഒന്നായിരുന്നു. റഷ്യയിലെ കുർസ്ക് മേഖലയിൽ ഉപയോഗിക്കാനാണ് അനുമതി. മൂന്നാം ലോകയുദ്ധത്തിന്റെ ആരംഭമാണിതെന്നായിരുന്നു റഷ്യ പ്രതികരിച്ചത്.
രണ്ടു ലോകയുദ്ധങ്ങളാണ് ലോകത്തു നടന്നിട്ടുള്ളത്. ലോകത്ത് വലിയ മാറ്റങ്ങളും അതിലുപരി മരണങ്ങളും മറ്റു നാശങ്ങളുമുണ്ടാക്കിക്കൊണ്ടായിരുന്നു ഒന്നാം ലോകയുദ്ധത്തിന്റെ വരവ്. നവംബർ പ്രത്യാശയുടെ കൂടി മാസമാണ്. കാരണം നവംബറിലാണ് ഒന്നാം ലോകയുദ്ധം അവസാനിച്ചത്. കൃത്യമായി പറഞ്ഞാൽ നവംബർ 11ന്. കടന്നുപോയിരിക്കുന്നത്
ഒരുനൂറ്റാണ്ടിനുമുൻപ് മരണമടഞ്ഞ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ മൃതശരീരങ്ങൾ കണ്ടെത്തിയതായിരുന്നു അടുത്തിടെ ഇറ്റലിയിലെ പ്രധാന വാർത്ത.
മനസിൽ തിരതല്ലിയ ആഹ്ളാദവും സന്തോഷവും പുറത്തു കാണിക്കാതെ ബെർഗും ഹെഫ്തനും അതിവേഗം അവിടെ നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചു. വഴി മദ്ധ്യേ രണ്ടു സുരക്ഷാ കവാടങ്ങളും ഇവർക്ക് മുന്നിൽ തടസമായി നിന്നെങ്കിലും ബർഗിന്റെ കാർക്കശ്യ നിലപാടിൽ ഗാർഡുകൾ ഗെയ്റ്റുകൾ തുറക്കാൻ നിർബന്ധിരായി. സമീപത്തെ റാസ്റ്റൻബെർഗ് എയർ
അന്നൊരു വ്യാഴാഴ്ചയായിരുന്നു. ടെലിഫോൺ ശബ്ദിക്കുന്നത് കേട്ടുകൊണ്ടാണ് പാതിമയക്കത്തിലായിരുന്നു ല്യൂഡിഗ് ബെക്ക് രാവിലെ ഉണർന്നത്. ജർമൻ സൈന്യത്തിൽ നിന്ന് വിരമിച്ചിട്ടു കുറച്ചു വർഷങ്ങളായെങ്കിലും വലിയൊരു ചരിത്ര ദൗത്യത്തിൽ മുഴുകിയിരുന്ന ബെക്കിന് കഴിഞ്ഞ കുറച്ചു നാളുകളായിട്ട് ഉറക്കം തീരെയില്ല. റിസീവർ
പതിമൂന്നാം നൂറ്റാണ്ടിൽ ഗോഥിക് രീതിയിൽ പണികഴിപ്പിച്ച ഈ കൊട്ടാരം പിന്നീട് ഫ്രാൻസ് ഫെർഡിനാൻഡിന്റെ താമസസ്ഥലമായി മാറി. ഇതിനു ചുറ്റും വലിയ ഒരു റോസ് ഗാർഡൻ അദ്ദേഹം പണികഴിപ്പിച്ചു.
ബ്രിട്ടീഷ് സാഹിത്യകാരനും ചരിത്രകാരനുമായിരുന്ന എച്ച്. ജി. വെല്‍സിന്റെ അഭിപ്രായത്തില്‍ 'എല്ലാ യുദ്ധങ്ങള്‍ക്കും അന്ത്യം കുറിക്കുന്ന യുദ്ധ'മായിരുന്നുഅത്-110 വര്‍ഷം മുന്‍പ് ഈ ദിനങ്ങളില്‍ നടക്കാന്‍ തുടങ്ങിയതും നാലു വര്‍ഷം നീണ്ടുനിന്നതുമായ ഒന്നാം ലോകമഹായുദ്ധം. ലോകം മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത
2021ൽ ഒരു സംഭവം നടന്നു. പഴയകാല ഓസ്ട്രോ ഹംഗറി പടക്കപ്പലായ എസ്എംഎസ് ബോദ്രോഗ് നവീകരണത്തിന് ശേഷം വീണ്ടും നീറ്റിൽ ഇറങ്ങി. സമ്പന്നമായ ഒരു യുദ്ധഭൂതകാലമുള്ള കപ്പൽ ആണ് ബോദ്രോഗ്. 1914 ജൂലൈ 28ന് സാവ, ഡാന്യൂബ് എന്നീ നദികളുടെ സംഗമസ്ഥാനത്ത് നിന്നു ബെൽഗ്രേഡിലെ സെർബിയൻ സൈനികകേന്ദ്രങ്ങൾക്കു നേരെ ആദ്യ വെടികൾ
Results 1-10 of 11