Activate your premium subscription today
രണ്ടാം ലോക യുദ്ധകാലം. സഖ്യകക്ഷികളുടെ ലെനിൻഗ്രാഡ് (ഇന്നത്തെ സെന്റ് പീറ്റേഴ്സ്ബർഗ്) ഉപരോധം. ദുരിതവും പട്ടിണിയുംമൂലം സോവിയറ്റ് നഗരത്തിൽ ആളുകൾ മരിച്ചുവീഴുന്ന സമയം. കുട്ടികളെ നഗരത്തിൽനിന്ന് ഒഴിപ്പിക്കാൻ തീരുമാനമായി. മറ്റുകുട്ടികൾക്കും മൂത്തസഹോദരനുമൊപ്പം തീവണ്ടിയിൽ യൂറാലിലേക്കുള്ള യാത്രയ്ക്കിടെ ഒട്ടേറേത്തവണ ബോംബാക്രമണമുണ്ടായി.
രണ്ടാം ലോകയുദ്ധകാലത്തെ അവിസ്മരണീയ ബ്രിട്ടിഷ് നാവികദൗത്യമായിരുന്ന ഡൺകിർക്കിൽ ശ്രദ്ധേയ പങ്കുവഹിച്ച ചാലഞ്ച് എന്ന ടഗ്ബോട്ടിനെ പഴയ പ്രതാപത്തിലേക്കു തിരികെ എത്തിക്കാൻ ബ്രിട്ടനിലെ സന്നദ്ധപ്രവർത്തകരുടെ ശ്രമം. ക്രിസ് ബാനിസ്റ്റർ എന്ന ബ്രിട്ടിഷുകാരന്റെ ഉടമസ്ഥതയിലാണു ചാലഞ്ച്. 35000 ബ്രിട്ടിഷ് പൗണ്ട് ഉണ്ടെങ്കിൽ
റഷ്യയുടെ തെക്കൻഭാഗത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണു വോൾഗോഗ്രാഡ്. ഇന്ന് റഷ്യയിലെ പതിനാറാമത്തെ വലിയ നഗരമാണ് ഇത്. എന്നാൽ ഒരിക്കൽ ഇതു ലോകചരിത്രത്തിലെ തന്നെ ഒരു പോരാട്ടത്തിനു വേദിയായി. അന്നീ നഗരം അറിയപ്പെട്ടിരുന്നത് സ്റ്റാലിൻഗ്രാഡ് എന്ന പേരിലാണ്. സോവിയറ്റ് യൂണിയന്റെ എണ്ണ സമ്പന്നമായ കോക്കസസ്
യുഎസിന്റെ നാവികക്കപ്പലുകളുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ വന്നിട്ടുണ്ട്. കീർസാജ്, നിമിറ്റ്സ് തുടങ്ങിയ കപ്പലുകളെ യുഎഫ്ഒകൾ പിന്തുടർന്നെന്നും മറ്റും അനേകം അഭ്യൂഹങ്ങൾ ഇടക്കാലത്ത് പുറത്തിറങ്ങിയിരുന്നു, ചില വിഡിയോകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ യുഎസ് പടക്കപ്പലുകളിൽ ദുരൂഹതയുടെ പുകയിൽ നിൽക്കുന്ന ഏറ്റവും
ലോകചരിത്രത്തെയും രണ്ടാം ലോകയുദ്ധത്തിന്റെ ഗതിയെയും തിരിച്ചുവിട്ട ആക്രമണമായിരുന്നു 1941ലെ പേൾ ഹാർബർ. യുഎസ് പ്രദേശമായ ഹവായിയിലെ ഹോണോലുലുവിനു സമീപം സ്ഥിതി ചെയ്യുന്ന പേൾ ഹാർബർ നാവികത്താവളത്തിൽ ജപ്പാൻ സൈന്യം പൊടുന്നനെ ആക്രമണം നടത്തി. അമേരിക്കൻ പടക്കപ്പലുകളുടെ ചുടലപ്പറമ്പായി പേൾ ഹാർബർ മാറി.ഏകദേശം 16 യുഎസ്
ലോകം മുഴുവൻ യുദ്ധപ്പനി ബാധിച്ച കാലമായിരുന്നു രണ്ടാംലോകയുദ്ധകാലം. എതിർച്ചേരിയെ തറപറ്റിക്കാനായി എല്ലാ തന്ത്രങ്ങളും രാജ്യങ്ങൾ പയറ്റിക്കൊണ്ടിരുന്ന സമയമാണത്. പല വിചിത്ര ആയുധഗവേഷണങ്ങളും ലോകത്തെ വിവിധ ഭാഗങ്ങളിൽ നടന്നു. ഇതിൽ പലതുംവിശ്വസിക്കാൻ പാടുള്ളവയായിരുന്നു. ഒരു വലിയ പദ്ധതിക്ക് യുഎസ് രണ്ടാം ലോകയുദ്ധ
ലോകചരിത്രത്തിൽ തന്നെ ഇത്രയും ശ്രദ്ധിക്കപ്പെട്ട ഒരു പ്രകോപന ആക്രമണം ഉണ്ടാകാനിടയില്ല. കാരണം അതിന്റെ തിരിച്ചടി ലോകം ഇന്നുവരെ കാണാത്ത ഒരായുധം കൊണ്ടായിരുന്നു. തങ്ങളുടെ നാവികത്താവളത്തിൽ തകർന്ന കപ്പലുകൾക്ക് യുഎസ് ജപ്പാനു മറുപടി നൽകിയത് അന്തരീക്ഷത്തിലൂടെ ഊളിയിട്ടിറങ്ങിയ മാരകബോംബിലൂടെയാണ്. ലോകത്ത് ഇതു വരെ
300 കിലോമീറ്റർ ദൂരപരിധിയുള്ള യുഎസ് നിർമിത മിസൈലുകൾ റഷ്യയ്ക്കെതിരെ ഉപയോഗിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് അനുമതി നൽകിയത് കഴിഞ്ഞ ദിവസത്തെ പ്രധാനപ്പെട്ട വാർത്തകളിൽ ഒന്നായിരുന്നു. റഷ്യയിലെ കുർസ്ക് മേഖലയിൽ ഉപയോഗിക്കാനാണ് അനുമതി. മൂന്നാം ലോകയുദ്ധത്തിന്റെ ആരംഭമാണിതെന്നായിരുന്നു റഷ്യ പ്രതികരിച്ചത്.
രണ്ടു ലോകയുദ്ധങ്ങളാണ് ലോകത്തു നടന്നിട്ടുള്ളത്. ലോകത്ത് വലിയ മാറ്റങ്ങളും അതിലുപരി മരണങ്ങളും മറ്റു നാശങ്ങളുമുണ്ടാക്കിക്കൊണ്ടായിരുന്നു ഒന്നാം ലോകയുദ്ധത്തിന്റെ വരവ്. നവംബർ പ്രത്യാശയുടെ കൂടി മാസമാണ്. കാരണം നവംബറിലാണ് ഒന്നാം ലോകയുദ്ധം അവസാനിച്ചത്. കൃത്യമായി പറഞ്ഞാൽ നവംബർ 11ന്. കടന്നുപോയിരിക്കുന്നത്
രണ്ടാം ലോകയുദ്ധം യൂറോപ്പിൽ മാത്രമായിരുന്നില്ല നടന്നത്. ഏഷ്യൻ രാജ്യമായ ജപ്പാനും രണ്ടാംലോകയുദ്ധത്തിലെ പ്രധാന കക്ഷികളിൽ ഒരാളായിരുന്നു.രണ്ടാംലോകയുദ്ധത്തിലെ ഏറ്റവും വലിയ ജയിൽച്ചാട്ടം. അതാണു കൗറ ഔട്ട്ബ്രേക്ക്. 1940ൽ ഓസ്ട്രേലിയയിലെ ഒരു ചെറുപട്ടണമായിരുന്നു കൗറ. മൂവായിരത്തോളം പേർ മാത്രമായിരുന്നു കൗറയിൽ
Results 1-10 of 47