Activate your premium subscription today
വൈപ്പിൻ∙ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹോൺ മുഴക്കി സംസ്ഥാനപാതയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. നിരോധിച്ച എയർ ഹോണുകളും വ്യാപകമായി ഉപയോഗിക്കുന്നത് മറ്റ് വാഹനയാത്രികർക്കും കാൽനടക്കാർക്കും ശല്യമായി മാറിയിരിക്കുകയാണ്.വാഹനത്തിരക്കേറുന്ന വൈകിട്ട് ബസുകൾ മറ്റു വാഹനങ്ങളെ തുടർച്ചയായി ഹോണടിച്ച് ഭയപ്പെടുത്തി
വൈപ്പിൻ∙ വെള്ളം നിറഞ്ഞതോടെ ചെറായി ബീച്ചിലെ പാർക്കിങ് ഏരിയ വീണ്ടും ഉപയോഗശൂന്യമായി. ബീച്ചിലെത്തുന്ന സന്ദർശകരുടെ വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായും പരാതിയുണ്ട്.നേരത്തെ മുതൽ ബീച്ചിലെ പാർക്കിങ് ഏരിയയുടെ ശാപമായിരുന്ന വെള്ളക്കെട്ട് ബീച്ച് റോഡ് ഉയർത്തി
വൈപ്പിൻ ∙ തീരത്ത് കടൽക്ഷോഭം മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ കൂടുതൽ സ്ഥലങ്ങളിൽ വെള്ളം കയറി. പലയിടത്തും കടൽ ഭിത്തിക്കും മണൽ വാടയ്ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുന്ന സാഹചര്യം നേരിടാൻ പഞ്ചായത്തുകൾ ഒരുക്കം തുടങ്ങി.മുനമ്പം ഒന്നാം വാർഡ് രവീന്ദ്രപാലം ബീച്ചിൽ ശക്തമായ
വൈപ്പിൻ∙ ടൂറിസ്റ്റ് സീസണിൽ വൈപ്പിനിലെ ബീച്ചുകൾ ജനത്തിരക്ക് കൊണ്ട് വീർപ്പു മുട്ടുമ്പോൾ അത്ര തന്നെ വിനോദസഞ്ചാര സാധ്യതകളുള്ള കായലോരങ്ങൾ വിജനം. നെടുങ്ങാട് ജെട്ടി പോലെ ഏതാനും കേന്ദ്രങ്ങളിൽ കേട്ടറിഞ്ഞ് വിദൂര സ്ഥലങ്ങളിൽ നിന്നു പോലും സന്ദർശകർ എത്തുമ്പോൾ മറ്റിടങ്ങളിൽ ആളനക്കം പോലുമില്ല.20 കിലോമീറ്ററോളം
വൈപ്പിൻ∙ വിഷു – ഈസ്റ്റർ കച്ചവടം കഴിഞ്ഞപ്പോൾ മീനിന് അപ്രതീക്ഷിത ക്ഷാമവും വിലക്കയറ്റവും. വിൽപന കേന്ദ്രങ്ങളിൽ ഇപ്പോൾ ആകെയുള്ളത് ചാളയും ചെമ്മീനും മാത്രം. ചാളയുടെ വിലയാവട്ടെ ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽ കിലോഗ്രാമിന് 50 രൂപയിൽ നിന്ന് 140 രൂപയായി ഉയരുകയും ചെയ്തു. വേണ്ടത്ര മീൻ കിട്ടാനില്ലാത്തതിനാൽ പല
വൈപ്പിൻ∙ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കടൽ ഭിത്തി നിർമാണത്തിന് പച്ചക്കൊടി ലഭിച്ചതിന്റെ ആവേശത്തിൽ എടവനക്കാട് പഞ്ചായത്ത്. രണ്ടാഴ്ച മുൻപാണ് ഭിത്തി നിർമാണം അടക്കമുള്ള പദ്ധതികൾക്ക് ജിഡ ജനറൽ കൗൺസിൽ അംഗീകാരം നൽകിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിൽ ആയിരുന്നു തീരുമാനം. ജിഡ ഫണ്ട് ഭിത്തി
തീരക്കടലിലെ മൺചിറ വെട്ടി കൊച്ചിയിലേക്കു കപ്പൽ കൊണ്ടുവരാൻ സർ റോബർട്ട് ബ്രിസ്റ്റോയെന്ന പോർട്ട് എൻജിനീയർ തുടക്കമിട്ടത് 100 വർഷം മുൻപാണ്. ഒരു മണ്ണുമാന്തിക്കപ്പൽ നിർമിക്കാനുള്ള കരാർ നൽകിക്കൊണ്ടായിരുന്നു അത്, 1925 ൽ. ഒന്നിലധികം പ്രണയങ്ങൾ അടിത്തറയിട്ട കൊച്ചി തുറമുഖത്തിന്റെ ചരിത്രം അവിടെ തുടങ്ങി. കൊച്ചിയുടെ പേരിൽ പ്രണയബദ്ധരായവരാണ് റോബർട്ട് ബ്രിസ്റ്റോയും ഭാര്യ ജെർട്രൂഡും. മക്കളില്ലാതിരുന്ന അവരുടെ കുട്ടിയായിരുന്നു കൊച്ചി തുറമുഖം. വൈസ്രോയിയായിരുന്ന വില്ലിങ്ഡൻ പ്രഭുവിനും ലേഡി വില്ലിങ്ഡനിനും കൊച്ചിയോടുണ്ടായിരുന്നതും തീവ്രമായ പ്രണയം തന്നെ. അതുവരെ ഒന്നായിക്കിടന്ന വൈപ്പിനെയും ഫോർട്ട്കൊച്ചിയെയും രണ്ടായി മുറിച്ചത് 1341 ലെ പ്രളയ ജലമാണ്. കിഴക്കൻ മലവെള്ളം കടലിലേക്ക് ഒഴുകിയപ്പോൾ അതൊരു അഴിമുഖമായി. ആ പ്രളയത്തിൽ മറ്റൊന്നു കൂടി സംഭവിച്ചു, പുരാതനമായ കൊടുങ്ങല്ലൂർ തുറമുഖം ഇല്ലാതായി. കൊച്ചിയിൽ പുതുതായി തുറന്ന, ആഴംകുറഞ്ഞ അഴിയിലൂടെ പത്തേമാരികൾ വന്നു. സുമാർ 5 കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിട്ടു കിടക്കുന്ന കപ്പലിലേക്കു പത്തേമാരികൾ ചരക്കെത്തിക്കും. വൈപ്പിനിന്റെയും ഫോർട്ട്കൊച്ചിയുടെയും കരയുടെ അത്ര നീളത്തിൽ 5 കിലോമീറ്റർ വീതിയിൽ കടലിൽ ഇന്നും
ഫോർട്ട്വൈപ്പിൻ ∙ റവന്യു അവകാശങ്ങൾ പുന:സ്ഥാപിക്കുന്നതിനായി മുനമ്പം നിവാസികൾ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വൈപ്പിനിൽ നടന്ന മനുഷ്യച്ചങ്ങലയിൽ പതിനായിരങ്ങൾ അണിചേർന്നു. വൈപ്പിൻ ബേസിക് ക്രിസ്ത്യൻ കമ്യൂണിറ്റി (ബിബിസി)യുടെ നേതൃത്വത്തിൽ ഫോർട്ട്വൈപ്പിൻ മുതൽ മുനമ്പം സമര കേന്ദ്രം വരെ 25 കിലോമീറ്റർ നീണ്ട മനുഷ്യച്ചങ്ങലയിൽ വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആദ്യ കണ്ണി ചേർന്നു
കൊച്ചി∙ ട്രോളിങ് നിരോധനത്തിനു ശേഷം വൈപ്പിനിൽ നിന്നു കടലിൽ പോയ ബോട്ടുകൾക്കു കിട്ടിയതു കിളിമീൻ. തോപ്പുംപടി ഹാർബറിൽ നിന്നു പോയ ബോട്ടുകളിൽ ചെറിയ ഇനം ചൂര എത്തി. എന്നാൽ പഴ്സീൻ ബോട്ടുകളിൽ പലതും കാര്യമായ മീൻ കിട്ടാതെ മടങ്ങി.മൺസൂൺകാല ട്രോളിങ് നിരോധനം അവസാനിച്ചതോടെയാണു ബോട്ടുകൾ കടലിൽ പോയത്. കൊല്ലത്തു നിന്ന്
വൈപ്പിൻ∙ വ്യാജ രേഖകളുമായി അന്യരാജ്യക്കാരുൾപ്പെടെ ഒട്ടേറെ അതിഥിത്തൊഴിലാളികൾ കേരളത്തിൽ കഴിയുന്നുണ്ടെന്ന രഹസ്യ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ വൈപ്പിനിൽ ഇതു സംബന്ധിച്ചുള്ള പരിശോധനകൾ കർശനമാക്കണമെന്ന് ആവശ്യം. മത്സ്യബന്ധന മേഖലയിലേക്കും ഇതര സംസ്ഥാനക്കാർ എത്തിത്തുടങ്ങിയതോടെ വൈപ്പിനിൽ ഇക്കൂട്ടരുടെ എണ്ണത്തിൽ
Results 1-10 of 40