Activate your premium subscription today
ഗുരുവായൂർ ∙ യാത്രക്കാർക്കു ദുരിതം സമ്മാനിച്ച് രാവിലത്തെ ഗുരുവായൂർ – എറണാകുളം പാസഞ്ചർ ട്രെയിൻ. അപ്രതീക്ഷിതമായി കോച്ചുകൾ മാറ്റിയതാണ് യാത്രാദുരിതത്തിനു കാരണം. സാധാരണ കോച്ചുകൾ മാറ്റി ജനശതാബ്ദിയുടെ കോച്ചുകളായതോടെ തിക്കിലുംതിരക്കിലുംപെട്ട് ബുദ്ധിമുട്ടിയാണ് ആളുകൾ യാത്ര ചെയ്യുന്നത്. കോച്ചുകൾക്കകത്തു സ്ഥലം
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നിന്നു 300 മീറ്റർ മാത്രം ദൂരെ നഗരസഭയുടെ ബഹുനില പാർക്കിങ് സമുച്ചയത്തിനു മുകളിൽ ഹെലിപാഡ് നിർമിക്കാൻ പദ്ധതി വരുന്നു. 5 നിലകളുള്ള പാർക്കിങ് സമുച്ചയ കെട്ടിടമാണിത്. 7 നിലകളും അതിനു മുകളിൽ ഹെലിപാഡും നിർമിക്കാവുന്ന വിധം ബലവത്തായ അടിത്തറയുണ്ടെന്ന് നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് പറഞ്ഞു.
എട്ടാം വയസ്സിൽ സാക്ഷാൽ ചെമ്പൈ വൈദ്യനാഥഭാഗവതരോടൊപ്പം മൃദംഗം വായിച്ചായിരുന്നു വൈദ്യനാഥൻ എന്ന ഗുരുവായൂർ ദൊരൈയുടെ സംഗീതജീവിതത്തിന്റെ തുടക്കം. 5–ാം വയസ്സിൽ പോളിയോ ബാധിച്ച മകനെ ഗുരുവായൂരിനു പുറത്തേക്കു വിടുന്നത് പ്രയാസമാകുമെന്നു കരുതിയാണ് അച്ഛൻ ജി.എസ് കൃഷ്ണയ്യർ മൃദംഗം പഠിപ്പിച്ചത്. വെറുതെയിരിക്കുമ്പോഴെല്ലാം മകൻ താളം പിടിക്കുന്നത് അച്ഛൻ മുൻപുതന്നെ ശ്രദ്ധിച്ചിരുന്നു. വായ്പ്പാട്ടിൽ മികവുകാട്ടുന്ന മകൾ പൊന്നമ്മാളിനും വയലിനിൽ പ്രസിദ്ധനായ മകൻ ജി.െക.രാജാമണിക്കും കൂട്ടിന് വീട്ടിലൊരു മൃദംഗവിദ്വാൻ കൂടിയിരിക്കട്ടെയെന്നും അദ്ദേഹം വിചാരിച്ചു. 3 പേരും ഒരുമിച്ചുള്ള കച്ചേരി അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ജി.എസ് കൃഷ്ണയ്യരുടെ ദീർഘവീക്ഷണം പിഴച്ചില്ലെന്ന് മകൻ തെളിയിച്ചു. ഇപ്പോഴിതാ, പത്മപുരസ്കാരത്തിലൂടെയും കീർത്തിനേടിയിരിക്കുന്നു.
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നാളെ 354 വിവാഹങ്ങൾക്ക് ഇന്നലെ ഉച്ചവരെ ശീട്ട് നൽകി കഴിഞ്ഞു. നാളെ രാവിലെയും വിവാഹം ശീട്ടാക്കാം. എണ്ണം ഇനിയും വർധിച്ചേക്കും. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഓടിക്കളിക്കുന്ന ഒരു ആണ്‍കുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ക്ഷേത്രത്തിനുള്ളിൽ ഓടിക്കളിക്കുന്ന കുഞ്ഞിനെ ക്ഷേത്രത്തിലിരുന്ന സുരക്ഷാ ജീവനക്കാരന് കണ്ടില്ലെന്നും അവിശ്വസനീയമായ ഈ വിഡിയോ ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞതാണെന്നുമാണ് പോസ്റ്റുകളിലെ
ഗുരുവായൂർ ∙ ചിങ്ങം പിറന്നതോടെ ഗുരുവായൂരിൽ ആഘോഷത്തിന്റെയും തിരക്കിന്റെയും വിവാഹങ്ങളുടെയും ദിനങ്ങളായി. ഇന്ന് ചിങ്ങം രണ്ടിന് ക്ഷേത്രത്തിൽ ഇല്ലംനിറയാണ്. പുതുതായി കൊയ്തെടുത്ത കതിർക്കറ്റകൾ ഭഗവാനു സമർപ്പിച്ച് പൂജ ചെയ്യുന്ന ചടങ്ങാണ് ഇല്ലംനിറ. രണ്ടായിരത്തോളം കതിർക്കറ്റകൾ ഇതിനായി എത്തിക്കഴിഞ്ഞു. ഞായറാഴ്ച
ഗുരുവായൂർ ∙ ഇന്നു പുലർച്ചെ 2.42 മുതൽ ഒരു മണിക്കൂർ വിഷുക്കണി ദർശനത്തിനായി ഇന്നലെ രാവിലെ മുതൽ ഭക്തർ കാത്തിരിപ്പു തുടങ്ങി. കാലത്തു തന്നെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു സമീപം വരിയായി ഭക്തർ ഇടം പിടിച്ചു. ഉച്ചപ്പൂജ നട തുറന്നതോടെ വിഷുക്കണി ദർശനത്തിനുള്ള പ്രത്യേക പന്തലിലേക്ക് ഇവരെ മാറ്റിയിരുത്തി.
∙ ഗുരുവായൂർ ക്ഷേത്രം മേൽശാന്തിക്ക് ആദ്യമായി ശമ്പളം നിശ്ചയിച്ചത് ക്ഷേത്രം ബ്രിട്ടിഷുകാർ നേരിട്ടു ഭരിച്ച കോർട്ട് ഓഫ് വാഡ്സിന്റെ ഭരണകാലത്ത്. 150 രൂപയായിരുന്നു ശമ്പളം. അക്കാലത്തെ ഏറ്റവും ഉയർന്ന ശമ്പള സ്കെയിലായിരുന്നു അത്. 1916 മുതൽ 1927 വരെ 11 വർഷമായിരുന്നു ക്ഷേത്രത്തിൽ കോർട്ട് ഓഫ് വാഡ്സ് ഭരണകാലം.
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇനി ഭക്തജനത്തിരക്കിന്റെ നാളുകൾ. സ്കൂൾ വേനലവധിയും തുടർച്ചയായി പൊതു അവധി ദിവസങ്ങളും ആരംഭിക്കുന്നതോടെ ക്ഷേത്രത്തിൽ തിരക്ക് വർധിക്കും.കൂടുതൽ പേർക്ക് ദർശനം നടത്താനാവുംവിധം നാളെ മുതൽ മേയ് 31 വരെ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. സാധാരണ വൈകിട്ട് 4.30ന് തുറക്കുന്ന ക്ഷേത്രനട ഒരു
Results 1-10 of 77