Activate your premium subscription today
ആഗോള ഫാഷൻ രംഗത്ത് വെള്ളിവെളിച്ചത്തിലാണ് ഖാദി. സ്വാതന്ത്ര്യസമരത്തിന്റെ അടരുകളുള്ള ഇന്ത്യയുടെ ഈ ‘ഫ്രീഡം ഫാബ്രിക്’ ഫാഷൻ ലോകത്ത് യഥാർഥ ലക്ഷുറിയുടെ അടയാളപ്പെടുത്തലാണ്. കൈകൊണ്ട് നൂൽനൂറ്റ്, തറിയിൽ ഒരുക്കുന്ന പൈതൃകതുണിത്തരം സുസ്ഥിര ഫാഷന്റെ അടിസ്ഥാനമാണെന്നത് ഫാഷൻ ലോകത്ത് ഖാദിയുടെ മൂല്യം കൂട്ടുന്നു.
പുതിയ തലമുറയെ ഖാദിയിലേക്ക് ആകർഷിക്കാനും ഖാദി പ്രേമികൾക്ക് ഇഷ്ടാനുസരണം വസ്ത്രങ്ങൾ ലഭിക്കാനും ‘ഖാദി ലവേഴ്സ് നെറ്റ്വർക്’ പദ്ധതിയുമായി ഖാദി ബോർഡ്. ആർക്കും ഖാദി തുണിത്തരങ്ങൾ വാങ്ങി സ്വന്തമായി വസ്ത്രം രൂപകൽപന ചെയ്തു വിൽപന നടത്താം. ഖാദിബോർഡിൽനിന്നു തുണിത്തരങ്ങൾ വാങ്ങുമ്പോൾ ഇവർക്കു 13% വിലക്കിഴിവ് ലഭിക്കും. സ്വന്തമായി രൂപകൽപന ചെയ്യുന്ന വസ്ത്രം ഇഷ്ടമുള്ള വിലയ്ക്കു വിൽക്കാം. ബോർഡിൽ റജിസ്റ്റർ ചെയ്തവരെ മാത്രമാണു നെറ്റ്വർക്കിന്റെ ഭാഗമാക്കുക.
ഇലന്തൂർ∙ രാജ്യത്ത് വ്യാപക വിലക്കയറ്റമുണ്ടായിട്ടും 6 വർഷമായി 13 ഇനം അവശ്യസാധനങ്ങൾക്ക് ഒരു രൂപ പോലും വില ഉയരാത്ത നാടാണ് കേരളമെന്നും ഓണക്കാലത്തും അതിന് മാറ്റമുണ്ടാകാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി
തിരുവനന്തപുരം∙ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ് 2 മുതൽ 27 വരെ നടക്കും. മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ്, സർക്കാർ–അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യം എന്നിവ ലഭിക്കും. ചുരുങ്ങിയത് 1000 രൂപയുടെ സാധനങ്ങൾ
200 രൂപയുടെ രണ്ടു ഖാദി തോർത്തുകൾ ഉപയോഗിച്ച് ഡിസൈനർ രാജേഷ് പ്രതാപ് സിങ് ഒരു ജാക്കറ്റ് ഒരുക്കിയിട്ടുണ്ട്. വില അൽപം കുടുതലാണ്. 50,000 രൂപ!. അൽപം ഖാദിത്തുണിയിൽ ഡിസൈനർ നൗഷാദ് അലി കുറച്ചു ചുളുക്കുകൾ വീഴ്ത്തി ഒരു ഷർട്ടുണ്ടാക്കി. പ്രൈസ് ടാഗ് 6900 രൂപ. ഓരോ ഡിസൈനർക്കും 4 ഖാദി മുണ്ടും 6 തോർത്തും നൽകി. അവരുടെ മനസ്സിലെ ഭാവനയും ചരിത്രത്തിന്റെ ഇഴകളും ചേർന്നപ്പോൾ അവ പതിനായിരങ്ങൾ വിലയുള്ള ഡിസൈനർ വസ്ത്രങ്ങളായി.
ബാലുശ്ശേരി ∙ പനങ്ങാട് പഞ്ചായത്തിനു ഖാദിയോടു പണ്ടേ ഇഷ്ടക്കൂടുതലുണ്ട്. സർക്കാർ ജീവനക്കാർ ആഴ്ചയിൽ ഒരു ദിവസം ഖാദി, കൈത്തറി വസ്ത്രങ്ങൾ ധരിക്കണമെന്നു സംസ്ഥാന സർക്കാർ നിർദേശിക്കുന്നതിനും വർഷങ്ങൾക്കു മുൻപു ഖാദിയണിഞ്ഞു തുടങ്ങിയവരാണു പനങ്ങാട് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും. ഇപ്പോൾ വീണ്ടും ഖാദി വസ്ത്ര ധാരണം
കൊച്ചി∙ ഖാദി മേഖലയിലെ കേരളത്തിലെ ഏക റോവിങ് മെറ്റീരിയൽ നിർമാണ പ്ലാന്റ് പൂട്ടിയതോടെ മേഖല വൻ പ്രതിസന്ധിയിലേക്ക്. കേരളത്തിൽ എല്ലാ ഖാദി നൂൽനൂൽപ് കേന്ദ്രങ്ങൾക്കുമുള്ള റോവിങ് വസ്തു നിർമിക്കുന്ന തൃശൂർ കുറ്റൂരിലെ സെൻട്രൽ സ്ലൈവർ പ്ലാന്റാണ് രണ്ടുമാസമായി പൂട്ടിക്കിടക്കുന്നത്. പഞ്ഞിയിൽ നിന്ന് നൂൽ
ഇത് ലഭിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ടു ബന്ധപ്പെട്ടു. അങ്ങനെ 2016ൽ ഇൻഡിവിജ്വൽ ഖാദി മാർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു. കേരളത്തിൽ മറ്റാർക്കും ഈ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല....
മഹാപ്രളയത്തെയും കോവിഡിനെയും അതിജീവിച്ച് ഖാദി മേഖലയിൽ പുതിയ ചുവടുവയ്പുകൾ നടത്തുന്ന തമിഴ്നാട് സ്വദേശി എ. പോൾരാജിന്റെയും കുടുംബത്തിന്റെയും ‘ഖാദി ജീവിതം’.
ഓണവിപണിക്കായി തയാറെടുക്കുന്ന ഖാദി സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഏകദേശം 50 കോടി രൂപയാണ് റിബേറ്റ് കുടിശിക ഇനത്തിൽ ഖാദി ബോർഡ് സ്ഥാപനങ്ങൾക്കു നൽകാനുള്ളത്. തുക ലഭിക്കാത്തത് ഓണവിപണിക്കായുള്ള ഒരുക്കങ്ങളെ...Sobhana George, Kerala Khadi and Village Industries Board, Kerala Khadi and Village Industries Board crisis, Khadi Onam sale
Results 1-10