Activate your premium subscription today
കോട്ടയം ∙ ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ അമരക്കാരൻ അന്ന് സംഘർഷഭരിതമായിരുന്ന കേരളത്തിലെ തീയണച്ചത് തന്റെ പ്രിയപ്പെട്ട ഉപഗ്രഹങ്ങളുടെ സഹായത്തോടെ ആയിരുന്നു. ഡോ.മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടിലെ കസ്തൂരിരംഗന്റെ തിരുത്തലുകൾ പശ്ചിമഘട്ടവും അവിടത്തെ ജനങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു. മാധവ് ഗാഡ്ഗിൽ സമിതിയുടെ
ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഹാളിൽ ഡോ. കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിൽ ഉപഗ്രഹ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. 2002 സെപ്റ്റംബർ മാസമാണെന്നാണ് ഓർമ. കാലാവസ്ഥാ നിരീക്ഷണം ശക്തിപ്പെടുത്താനായി ഇന്ത്യ അന്നാദ്യമായി വിക്ഷേപിച്ച മെറ്റ്സാറ്റ് എന്ന ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയ ശേഷം അന്നത്തെ ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ ചെയർമാൻ പത്രപ്രവർത്തകരെ കാണാനായി എത്തി. തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിൽ നിന്ന് അന്നത്തെ ഡയറക്ടർ ജി. മാധവൻ നായരുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘവും അന്ന് വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ജോർജ് ജോസഫിനെ പോലെ പേരെടുത്ത പല മലയാളി ശാസ്ത്രജ്ഞരും മെറ്റ്സാറ്റ് ദൗത്യ സംഘത്തിൽ ഉണ്ടായിരുന്നു. നൂറോളം പത്രപ്രതിനിധികൾ സമ്മേളിച്ചിട്ടുണ്ട്. ശ്രീഹരിക്കോട്ടയിൽ നിന്ന് 100 കിലോമീറ്റർ വടക്കായി തമിഴ്നാട്– ആന്ധ്രപ്രദേശ് അതിർത്തിയിലെ വിശാലമായ വലിയൊരു കടലോരമാണ് ശ്രീഹരിക്കോട്ട. സമീപത്തെ ഉപ്പളങ്ങളിൽ ദേശാടനപക്ഷികൾ ധാരാളമായി എത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് പ്രത്യേക വാഹനത്തിൽ അന്ന് രാവിലെയാണ് വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കാൻ പത്രലേഖക സംഘത്തെ ഐഎസ്ആർഒയും ഇൻഫർമേഷൻ ബ്യൂറോയും എത്തിച്ചിരിക്കുന്നത്. പലരും ചോദ്യങ്ങൾ ചോദിച്ചു. കൂടുതൽ പേ ലോഡിനെ വഹിക്കാൻ ശേഷിയുള്ള പുതിയ തരം റോക്കറ്റാണ് മെറ്റ് സാറ്റിനെ ഭ്രമണ പഥത്തിൽ എത്തിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ചന്ദ്രനിലേക്ക് ഭാവിയിൽ പോകാനുള്ള പുതിയ വാഹനം ഇതായിരിക്കുമെന്ന് ദൂരക്കാഴ്ചയോടെ ചെയർമാൻ പറഞ്ഞത് ഇപ്പോഴും ഓർമിക്കുന്നു.
തിരുവനന്തപുരം∙ ഇഎസ്എ (പരിസ്ഥിതിലോല മേഖല) സംബന്ധിച്ച് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രം നല്കിയ കത്തിനു മറുപടി തയാറാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍. കേരളത്തിനു നല്കിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര
യുണൈറ്റഡ് നാഷൻസ് എൻവയേൺമെന്റ് പ്രോഗ്രാമിന്റെ(യുഎൻഇപി) 2024ലെ 'ചാംപ്യൻസ് ഓഫ് ദി എർത്ത്' പുരസ്കാരം മാധവ് ഗാഡ്കില്ലിന്. പരിസ്ഥിതി മേഖലയിൽ യുഎൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ചാംപ്യൻസ് ഓഫ് ദി എർത്ത്. ഈ വർഷം ആറുപേരാണ് പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ മുന്നിട്ടുനിൽക്കുന്നവരെയാണ് പുരസ്കാരം നൽകി ആദരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ 2024 ലെ ചാംപ്യൻസ് ഓഫ് ദ എർത്തായി തിരഞ്ഞെടുത്തവരിൽ ഇന്ത്യയുടെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലും. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ (യുഎൻഇപി) ‘ലൈഫ് ടൈം അച്ചീവ്മെന്റ്’ പുരസ്കാരമാണ് ഗാഡ്ഗിലിനെ തേടിയെത്തിയിരിക്കുന്നത്.
WGEEP റിപ്പോർട്ട് (ഗാഡ്ഗിൽ റിപ്പോർട്ട്) അതേപടി നടപ്പിലാക്കിയിരുന്നെങ്കിൽ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും അതിതീവ്ര മഴയും ദുരന്തങ്ങളും ഉണ്ടാകുമായിരുന്നില്ല എന്ന തരത്തിലുള്ള വാദങ്ങൾ എല്ലാ വർഷവും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഒരു വ്യത്യാസമുള്ളത് കാൽപ്പനിക പരിസ്ഥിതിവാദികളെ ഖണ്ഡിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
പുണെ∙ പരിസ്ഥിതിയെ മറന്നുള്ള നിർമാണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ മണ്ണിൽ ആഘാതമേൽപ്പിച്ചു.
മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടിനെക്കുറിച്ച് കേരളം ഗൗരവതരമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നടി രചന നാരായണൻ കുട്ടി. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ് മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട്. ജൈവവൈവിധ്യങ്ങളുടെ കലവറയായ
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിലൊന്നായി മാറിയിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമായി 150 ലധികം പേർക്കാണ് പ്രകൃതിയുടെ കലിതുള്ളലിൽ ജീവൻ നഷ്ടമായത്.
Results 1-10 of 18