Activate your premium subscription today
തിരുവനന്തപുരം∙ ഇഎസ്എ (പരിസ്ഥിതിലോല മേഖല) സംബന്ധിച്ച് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രം നല്കിയ കത്തിനു മറുപടി തയാറാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍. കേരളത്തിനു നല്കിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര
യുണൈറ്റഡ് നാഷൻസ് എൻവയേൺമെന്റ് പ്രോഗ്രാമിന്റെ(യുഎൻഇപി) 2024ലെ 'ചാംപ്യൻസ് ഓഫ് ദി എർത്ത്' പുരസ്കാരം മാധവ് ഗാഡ്കില്ലിന്. പരിസ്ഥിതി മേഖലയിൽ യുഎൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ചാംപ്യൻസ് ഓഫ് ദി എർത്ത്. ഈ വർഷം ആറുപേരാണ് പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ മുന്നിട്ടുനിൽക്കുന്നവരെയാണ് പുരസ്കാരം നൽകി ആദരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ 2024 ലെ ചാംപ്യൻസ് ഓഫ് ദ എർത്തായി തിരഞ്ഞെടുത്തവരിൽ ഇന്ത്യയുടെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലും. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ (യുഎൻഇപി) ‘ലൈഫ് ടൈം അച്ചീവ്മെന്റ്’ പുരസ്കാരമാണ് ഗാഡ്ഗിലിനെ തേടിയെത്തിയിരിക്കുന്നത്.
WGEEP റിപ്പോർട്ട് (ഗാഡ്ഗിൽ റിപ്പോർട്ട്) അതേപടി നടപ്പിലാക്കിയിരുന്നെങ്കിൽ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും അതിതീവ്ര മഴയും ദുരന്തങ്ങളും ഉണ്ടാകുമായിരുന്നില്ല എന്ന തരത്തിലുള്ള വാദങ്ങൾ എല്ലാ വർഷവും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഒരു വ്യത്യാസമുള്ളത് കാൽപ്പനിക പരിസ്ഥിതിവാദികളെ ഖണ്ഡിച്ചുകൊണ്ട് കുറച്ചു പേരെങ്കിലും
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
പുണെ∙ പരിസ്ഥിതിയെ മറന്നുള്ള നിർമാണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ മണ്ണിൽ ആഘാതമേൽപ്പിച്ചു.
മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടിനെക്കുറിച്ച് കേരളം ഗൗരവതരമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് നടി രചന നാരായണൻ കുട്ടി. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ് മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട്. ജൈവവൈവിധ്യങ്ങളുടെ കലവറയായ
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിലൊന്നായി മാറിയിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമായി 150 ലധികം പേർക്കാണ് പ്രകൃതിയുടെ കലിതുള്ളലിൽ ജീവൻ നഷ്ടമായത്.
∙ഡോ. എം.എസ്.സ്വാമിനാഥനുമായി എനിക്ക് അരനൂറ്റാണ്ടോളം നീണ്ട സൗഹൃദമുണ്ട്. അദ്ദേഹത്തിന്റെ വിയോഗം കാർഷികശാസ്ത്ര സമൂഹത്തിലുണ്ടാക്കുന്ന ശൂന്യത വളരെ വലുതാണ്. ശാസ്ത്രീയ നവീനാശയങ്ങൾ മുതൽ വിമർശകരെ നേരിടുന്നതിലെ മിതത്വത്തിൽ വരെ അദ്ദേഹത്തിൽനിന്ന് ഒരുപാടു പഠിക്കാനുണ്ടായിരുന്നു. നിശിതരായ വിമർശകരെയും സൗമ്യമായി
കോഴിക്കോട് ∙ 1972ലെ വന്യജീവി സംരക്ഷണ നിയമം ഭരണഘടനാവിരുദ്ധമാണെന്നും അതിനെതിരെ കോടതിയെ സമീപിച്ചാൽ നിയമത്തിനു ഭേദഗതി വരുത്താനാകുമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തും
Results 1-10 of 16