Activate your premium subscription today
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ശിവഗിരി വൈദികമഠത്തിലായിരുന്നു ശ്രീനാരായണഗുരുദേവന്റെ അന്ത്യനിമിഷങ്ങൾ. സമീപമുണ്ടായിരുന്ന ശിഷ്യരോടും മഹാവൈദ്യന്മാരോടും ഗുരു തന്റെ സമാധിയടുത്ത വിവരം മുൻകൂട്ടി അറിയിച്ചിരുന്നു. ആ വേളയിലെല്ലാം ഗുരു പരമശാന്തനായിരുന്നു. ഒരു ശിഷ്യൻ ‘യോഗവാസിഷ്ഠം’ ചൊല്ലി. അതിനുശേഷം ഗുരു ഏറെ പ്രിയപ്പെട്ട ‘ദൈവദശകം’ ചൊല്ലിക്കേട്ടു. ഗുരുതന്നെ രചിച്ച മൃദുഭാഷയിലുള്ള ദാർശനിക പ്രാർഥനാഗീതം. അവസാന വരികളായ ‘ആഴമേറും നിൻ മഹസ്സാമാഴിയിൽ ഞങ്ങളാകവേ. ആഴണം വാഴണം നിത്യം, വാഴണം വാഴണം സുഖം’ എത്തിയപ്പോൾ ശാന്തമായി മിഴികൾ പൂട്ടി സമാധി പ്രാപിച്ചു. നിരന്തരം ലോകത്തെ കണ്ടുകൊണ്ടിരുന്ന ആ കണ്ണുകൾ ഭൗതികമായി അടഞ്ഞെന്നു മാത്രം. ‘ചക്രവാളസീമയ്ക്ക് അപ്പുറത്തേക്കു നീണ്ടിരിക്കുന്ന യോഗനയന’ങ്ങളെന്നു മഹാകവി രബീന്ദ്രനാഥ ടഗോർ വിശേഷിപ്പിച്ച കണ്ണുകൾ. ‘ഈശ്വരചൈതന്യം നിറഞ്ഞ് സ്വയം പ്രകാശമാനമായ ദ്യുതിയാൽ പ്രശോഭിക്കുന്ന തിരുമുഖ’മെന്നു ഗുരുദേവനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ടഗോർ രേഖപ്പെടുത്തിയിരുന്നു. വൈദികമഠത്തിന്റെ വരാന്തയിൽ ദീർഘനേരം നടന്ന കൂടിക്കാഴ്ചയിലുടനീളം ടഗോറിനെ ആകർഷിച്ചതു ഗുരുവിന്റെ നയനങ്ങളാണ്. സമാധി മുൻകൂട്ടി കണ്ടെന്നോണം ‘കന്നി അഞ്ച്’ നല്ല ദിവസമാണെന്നു ഗുരു പറഞ്ഞിരുന്നു.
തിരുവല്ല∙ ഉള്ളിൽ എന്നും ഒരു കുട്ടനാടൻ കർഷകന്റെ മനസ്സ് സൂക്ഷിച്ച അപൂർവ വ്യക്തിത്വം. മണ്ണിനെയും മരങ്ങളെയും ഏറെ കരുതിയ പ്രകൃതിസ്നേഹി. തിരുവല്ല കുറ്റപ്പുഴയിൽ നൂറേക്കറിലേറെയുള്ള ബിലീവേഴ്സ് ഈസ്റ്റേൺ സഭാ സിനഡ് ആസ്ഥാനം തന്നെയാണ് ഇതിന് തെളിവ്. കലപ്പയും ട്രാക്ടറും എല്ലാം ഇവിടെ കാർഷിക പാരമ്പര്യം വിളിച്ചോതുന്ന പുരാവസ്തുക്കളായി സംരക്ഷിച്ചിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായ അസ്തിത്വം എന്നതിലുപരി ‘ഇന്ത്യ ഒരു ആശയം’ ആണെന്ന് ആദ്യമായി വിശേഷിപ്പിച്ചത് രബീന്ദ്രനാഥ് ടഗോർ ആയിരുന്നു. 1921ൽ ആത്മസുഹൃത്ത് സി.എഫ്.ആൻഡ്രൂസിന് അയച്ച നീണ്ട കത്തിൽ, ജാതി-മത-ദേശ അതിർത്തികളെ ഭേദിക്കുന്ന വിശാലവും മാനവികവും സാർവലൗകികവുമായ രാഷ്ട്രഭാവനയായാണ് ടഗോർ ഇന്ത്യയെന്ന ആശയത്തെ
കൊൽക്കത്ത ∙ ചരിത്രസ്മാരകം കൂടിയായ കൊൽക്കത്ത രാജ്ഭവന്റെ നോർത്ത് ഗേറ്റിന് രബീന്ദ്രനാഥ ടഗോറിന്റെ പേരിടുന്നു. ടഗോറിന്റെ സ്മരണ ഒഴിക്കാൻ ബോധപൂർവവും അല്ലാതെയും ശ്രമങ്ങൾ നടക്കുകയാണെന്നും രാജ്ഭവന്റെ നോർത്ത് ഗേറ്റ് ഗുരുദേവ് രബീന്ദ്രനാഥ ടഗോർ ഗേറ്റ് എന്നാക്കി മാറ്റുകയാണെന്നും ഗവർണർ ഡോ.സി.വി.ആനന്ദബോസ് പറഞ്ഞു.
കൊൽക്കത്ത ∙ ലോക പൈതൃകപട്ടികയിൽ യുനെസ്കോ ഉൾപ്പെടുത്തിയ ശാന്തിനികേതനിൽ സ്ഥാപിച്ച മാർബിൾ ഫലകം മാറ്റി പുതിയതു വയ്ക്കണമെന്നു നിർദേശിച്ച് കേന്ദ്ര സർക്കാർ. ഫലകത്തിൽ മഹാകവി രബീന്ദ്രനാഥ ടഗോറിന്റെ പേര് ഒഴിവാക്കിയതു വിവാദമായതോടെയാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇടപെടൽ. വിശ്വഭാരതി സർവകലാശാല സ്ഥാപകനായ
‘ബൈസിക്കിൾ’ എന്ന വാക്ക് പലരെയും ഓർമിപ്പിക്കുന്നത്, മഴയിൽ നനഞ്ഞുകുതിർന്ന ഇറ്റാലിയൻ തെരുവിലൂടെ നഷ്ടപ്പെട്ട സൈക്കിളും തേടി അലയുന്ന അന്റോണിയോയെയും മകനെയുമായിരിക്കും. ‘ബൈസിക്കിൾ തീവ്സ്’ എന്ന പ്രശസ്തമായ സിനിമയിലെ മോഷ്ടിക്കപ്പെട്ട ആ സൈക്കിളും യുദ്ധാനന്തര ഇറ്റലിയിലെ ദാരിദ്ര്യത്തിന്റെ നേർക്കാഴ്ചകളും ലോകസിനിമയിലെ ഹൃദയഹാരിയായ രംഗങ്ങളിലൊന്നാണ്.
തൃപ്പൂണിത്തുറ ∙ രവീന്ദ്രനാഥ ടഗോറിന്റെ കൃതിയായ ശ്യാമയുടെ കഥകളി ആവിഷ്കാരവുമായി കഥകളി കേന്ദ്രം. കഥകളി കേന്ദ്രത്തിന്റെ വാർഷിക ആഘോഷങ്ങളുടെ സമാപന ദിനത്തിലാണ് ശ്യാമയുടെ കഥകളി ആവിഷ്കാരം അരങ്ങേറിയത്. പീശപ്പിള്ളി രാജീവൻ, സദനം സുരേഷ്, കലാമണ്ഡലം സി. ഗോപാലകൃഷ്ണൻ, കലാമണ്ഡലം സാജൻ, സദനം സദാനന്ദൻ, കോട്ടയ്ക്കൽ
വാഷിങ്ടൻ ∙ ബുദ്ധ ഗാർഡനും ഗ്രന്ഥപ്പുരയും കൺവൻഷൻ സെന്ററുമുള്ള 13 ഏക്കർ വളപ്പിന്റെ തലപ്പൊക്കമായി സമത്വവിപ്ലവത്തിന്റെ ചരിത്രസ്മരണയിലേക്കു വിരൽചൂണ്ടി നിൽക്കുന്ന അംബേദ്കർ പ്രതിമ. വാഷിങ്ടൻ ഡിസിയുടെ ഹൃദയഭൂമിയിൽ അംബേദ്കർ ഇന്റർനാഷനൽ സെന്ററിലാണ് 19 അടി ഉയരമുള്ള പ്രതിമ അനാഛാദനം ചെയ്തത്. സമത്വത്തിനും
യുനെസ്കോ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ അഭിമാനവും അതിപ്രശസ്തവുമായ ശാന്തിനികേതൻ. ബംഗാളിലെ ബീർഭൂം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സർവകലാശാലകേന്ദ്ര പട്ടണത്തെ ലോകപൈതൃകപ്പട്ടികയിൽ ഉൾക്കൊള്ളിക്കാനായി നീണ്ടനാളുകളായി ഇന്ത്യ ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവിൽ സൗദി അറേബ്യയിൽ ചേർന്ന
Results 1-10 of 23