Activate your premium subscription today
ന്യൂഡൽഹി ∙ ഉത്തരേന്ത്യയിൽ ശൈത്യകാലം അതിതീവ്രമാകുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മഞ്ഞുവീഴ്ച ശക്തമായതിനാലും കാഴ്ചാപരിധി വളരെ കുറഞ്ഞതിനാലും ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഒട്ടേറെ ഹൈവേകൾ അടച്ചു. മൈനസ് 3 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 6
ഹിമാചൽപ്രദേശിൽ മഞ്ഞുവീഴ്ച കനത്തതോടെ ടൂറിസ്റ്റ് അടക്കമുള്ള ആളുകൾ പ്രതിസന്ധിയിലാണ്. പ്രതീക്ഷിച്ചതിലും വിപരീതമായ കാലാവസ്ഥയാണ് പലയിടത്തും അനുഭവപ്പെടുന്നത്.
കനത്ത തണുപ്പും മഞ്ഞുവീഴ്ചയും കാരണം ക്രിസ്മസ് ദിനത്തിൽ ഹിമാചൽ പ്രദേശിൽ അടച്ചിട്ടത് 223 റോഡുകൾ. ഇതിൽ മൂന്ന് പ്രധാന ദേശീയപാതകളും ഉൾപ്പെടുന്നു. ഗതാഗതം തടസപ്പെട്ടതോടെ നിരവധി ജില്ലകൾ ഒറ്റപ്പെട്ട അവസ്ഥയിലായി. കുളു, കിന്നൗർ, ലാഹൗൾ, സ്പിതി തുടങ്ങിയ റോഡുകൾ അടച്ചിട്ടത് സഞ്ചാരികളെ വലച്ചു.
ഹിമാചൽപ്രദേശിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി മഞ്ഞുവീഴ്ച കനത്തതോടെ മണാലി–ലേ ഹൈവേയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി, സോളാംഗിനും അടൽ തുരങ്കത്തിനുമിടയിൽ 18 മണിക്കൂറോളം കുടുങ്ങിക്കിടന്നത് 1500ലധികം വാഹനങ്ങളാണ്.
ഷിംല ∙ പടം മൂലം മുഖ്യമന്ത്രിയുടെ ഇമേജ് പോകാതിരിക്കാൻ ഹിമാചൽ സർക്കാരിന്റെ കരുതൽ. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവിന് സമൂസ കിട്ടാതെ പോയതിൽ സിഐഡി അന്വേഷണത്തിനിറങ്ങിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ‘സർക്കാർ ചിത്രങ്ങൾ’ സംബന്ധിച്ച് പുതിയ ചട്ടം. മുഖ്യമന്ത്രി വകുപ്പു യോഗങ്ങളിലും പൊതുപരിപാടികളിലും
ഷിംല∙ മുഖ്യമന്ത്രിക്കായി കരുതിയ സമൂസ കാണാതായ സംഭവത്തില്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഇതു സര്‍ക്കാര്‍ വിരുദ്ധ നീക്കമാണെന്നു വ്യക്തമാക്കിക്കൊണ്ടാണു വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവിനായി വാങ്ങിയ സമൂസയാണു കാണാതായത്.
ഷിംല∙ ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടു. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുമടക്കം പിരിച്ചു വിട്ടിട്ടുണ്ട്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ അനുമതി നൽകിയതിന് പിന്നാലെയാണ് നടപടി. എഐസിസിയുടെ കത്ത് പുറത്തു വന്നു.
ഷിംല∙ ഔദ്യോഗിക വസതിയിൽ ‘ഗോവർധൻ പൂജ’ നടത്തി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു. സംസ്ഥാനത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകുന്നതിനായി പ്രാർഥനയും നടത്തി. ഡെഹ്രയിലെ എംഎൽഎയും മുഖ്യമന്ത്രിയുടെ ഭാര്യയുമായ കമലേഷ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു
ആദ്യം മുടങ്ങിയത് ട്രാൻസ്പോർട്ട് ജീവനക്കാരുടെ ശമ്പളം. കേരളത്തിലേതുപോലെത്തന്നെയാണ് ദൈവത്തിന്റെ നാടായ ഹിമാചല്‍ പ്രദേശിലും സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ പുറത്തെത്തിയത്. ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെ 12,000ത്തോളം വരുന്ന ജീവനക്കാർക്കാണ് 2023 മേയ് മാസം ആദ്യമായി ശമ്പളം മുടങ്ങിയത്. തുടർന്ന്, കേരളം അഭിമുഖീകരിച്ച പ്രശ്നങ്ങളെല്ലാം 3000 കിലോമീറ്ററോളം അകലെയുള്ള ഈ കുഞ്ഞു സംസ്ഥാനവും നേരിട്ടു. ഇപ്പോഴിതാ സംസ്ഥാനത്തെ രണ്ടേകാൽ ലക്ഷത്തോളം സർക്കാർ ജീവനക്കാർക്കുള്ള മാസശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഭൂപ്രകൃതിയിലും ജീവിത നിലവാരത്തിലും വരുമാനമാർഗത്തിലും കേരളവുമായി ഒരു സാമ്യവുമില്ലെങ്കിലും നിലവിൽ ഇരുസംസ്ഥാനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപോലെയാണ്. രണ്ടിടത്തും ഭരിക്കുന്നത് ബിജെപി ഇതര സർക്കാരുകളാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണമായി ഈ രണ്ടു സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കുന്നതും. ഹിമാചല്‍ പ്രദേശിനുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളവും അതിവേഗം അടുക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിലും കഴിഞ്ഞ മാർച്ചിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. സാങ്കേതിക തകരാറെന്ന ന്യായംകൊണ്ടു പ്രശ്നത്തെ മൂടിവെച്ചെങ്കിലും
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹിമാലയൻ ട്രെക്കിങ് കശ്മീർ ഗ്രേറ്റ് ലേക്സ് തന്റെ 58 -ാംമത്തെ വയസ്സിൽ പൂർത്തിയാക്കി തൊടുപുഴക്കാരി മിനി അഗസ്റ്റിൻ. 4,200 മീറ്റർ വരെ ഉയരത്തിലുള്ള ട്രെക്കിങ്ങാണ്. പ്രായം കൂടുന്തോറും സഞ്ചാരത്തിന്റെ ദൂരം കുറയുന്നവർക്കിടയിൽ മിനി അഗസ്റ്റിൻ വ്യത്യസ്തയാകുന്നത് അവർ തിരഞ്ഞെടുക്കുന്ന
Results 1-10 of 289