Activate your premium subscription today
‘കുക്ക് ഐലന്‍ഡ്സ്’ എന്നു കേട്ടിട്ടുണ്ടോ? ലോകരാജ്യങ്ങളിൽ ശ്രദ്ധ അധികം നേടാത്ത ഒരു രാജ്യമാണിത്. പസിഫിക് മഹാസമുദ്രത്തില്‍ ന്യൂസീലന്‍ഡിന് വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന 15 ദ്വീപുകള്‍ അടങ്ങിയ സമൂഹം. ആകെ 236 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും 15,000ത്തിൽ താഴെ ജനസംഖ്യയുമുള്ള ഈ കുഞ്ഞൻ രാജ്യം 1965 വരെ ന്യൂസീലന്‍ഡിന്റെ ഭാഗമായിരുന്നു. ശേഷം സ്വന്തം ഭരണഘടനയും ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കുന്ന പ്രധാനമന്ത്രി നയിക്കുന്ന സര്‍ക്കാരുമുള്ള രാജ്യമായി 'കുക്ക് ഐലന്‍ഡ്സ്' മാറി. മറ്റു രാജ്യങ്ങളില്‍ നിന്നും വളരെ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹത്തിന് സമുദ്രത്തിൽ രണ്ടു ലക്ഷം കിലോമീറ്റര്‍ വലുപ്പമുള്ള എക്സ്ക്ലുസിവ് ഇക്കണോമിക് സോണ്‍ (Exclusive Economic Zone അഥവാ EEZ) സ്വന്തമായിട്ടുണ്ട്. ഇതാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് ഒരു അഭയകേന്ദ്രം കൂടിയാണ് കുക്ക് ഐലന്‍ഡ്സ്. കള്ളപ്പണം വെളുപ്പിക്കാന്‍ താല്പര്യമുള്ളവര്ക്ക് ആവശ്യത്തിനു സഹായം ചെയ്യാന്‍ ഇവിടത്തെ ഭരണകൂടം സദാ തയാറാണ്. അമേരിക്ക അറിയാതെ റഷ്യയില്‍ നിന്നും എണ്ണയും പ്രകൃതി വാതകവും കടത്തുന്ന കപ്പലുകള്‍ കൂടുതലും ഈ രാജ്യത്തിന്റെ റജിസ്ട്രേഷനാണ് കാണിക്കാറുള്ളത്. അതുപോലെ ഇറാനില്‍ നിന്നുള്ള ആയുധക്കടത്ത്, ഉത്തര കൊറിയയില്‍ നിന്നുള്ള കള്ളക്കടത്ത് എന്നിവയ്ക്കു വേണ്ടി പുറപ്പെടുന്ന കപ്പലുകളുടെ മേല്‍വിലാസവും ഈ രാജ്യമാണ്. അതേസമയം കുക്ക് ഐലന്‍ഡ്സിലെ ഭരണാധികാരികൾ അഴിമതി ആരോപണങ്ങളും നേരിടുന്നു. അങ്ങനെ എന്തുകൊണ്ടും അത്യാവശ്യം ‘പേരുദോഷമുള്ള’
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് വന്നതിനു ശേഷമുള്ള ആദ്യ ക്വാഡ് യോഗം ചൊവ്വാഴ്ച നടന്നു. ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്, യുഎസ് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണു കൂടിക്കാഴ്ച നടത്തിയത്. അടുത്ത ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിക്കു 4 രാജ്യങ്ങളും തയാറെടുക്കുമെന്നു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ നാല് ദശാബ്ദങ്ങളിലായി ചൈന കൈവരിച്ച അദ്ഭുതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയെ ബാക്കി ലോക രാഷ്ട്രങ്ങള്‍ വിസ്മയത്തോടെയും തെല്ല് അസൂയയോടെയുമാണ് കണ്ടുവരുന്നത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കോടിക്കണക്കിന് മനുഷ്യരെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ച് അവരെ അഭിവൃദ്ധിയുടെ പാതയിലേക്ക് നയിക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയോടൊപ്പംതന്നെ ചൈനയുടെ സൈനിക ശക്തിയും ആനുപാതികമായി വര്‍ധിച്ചു എന്നത് നിഷേധിക്കുവാനാകാത്ത വസ്തുതയാണ്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ചൈന കൂടുതല്‍ പ്രാധാന്യം കൈവരിച്ചതിനോടൊപ്പം തന്നെ പല വിഷയങ്ങളിലും അവരുടെ നിലപാടുകളും നടപടികളും ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ആശങ്കയും ഉണര്‍ത്തി. ഇതിന്റെ പരിണാമമാണ് യുഎസ്, ഓസ്ട്രേലിയ, ജപ്പാന്, ഇന്ത്യ എന്നീ രാഷ്ട്രങ്ങള്‍ കൂടിയുണ്ടാക്കിയ ‘ക്വാഡ്’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ‘ക്വാഡിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്’ (Quadilateral Security Dialogue) എന്ന അനൗപചാരിക കൂട്ടായ്മ. 2007ല്‍ അന്നത്തെ യുഎസ് വൈസ് പ്രസിഡന്റ് ഡിക്ക് ചീനി, ജപ്പാന് പ്രധാന മന്ത്രി ഷിന്‍സോ അബെ, ഓസ്ട്രേലിയയുടെ പ്രധാന മന്ത്രി ജോണ്‍ ഹൊവാര്‍ഡ്, ഇന്ത്യയുടെ പ്രധാന മന്ത്രി മന്മോഹന് സിങ് എന്നിവരുടെ ആശീർവാദത്തോടെയാണ് ക്വാഡിന് തുടക്കം കുറിച്ചത്. ഇതിന്റെ പിന്നിലുള്ള ആശയം അബെയുടേതായിരുന്നു. ചൈനയ്ക്ക് ചുറ്റുമുള്ള, എന്നാല്‍
മോദി 3.O അധികാരമേറ്റ് 100 ദിവസം പൂർത്തിയാക്കിയ വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ വിദേശയാത്ര യുഎസിലേക്കാണ്. ആദ്യ മൂന്ന് യാത്രകളും യൂറോപ്പിലേക്കും, നാലാമത്തേത് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമായിരുന്നു. ചൈനീസ് വേരുകൾ അനുദിനം വളരുന്ന അയൽരാജ്യങ്ങളിലേക്കുള്ള സന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് എന്തിനാവും? പൊതുശത്രുവിനെ വളഞ്ഞിട്ട് പ്രതിരോധിക്കാൻ ശക്തരായ രാജ്യങ്ങളെ തേടുകയാണോ ഇന്ത്യ? ദൂരം കൊണ്ടും ലക്ഷ്യം കൊണ്ടും ഒരു വലിയ യാത്രയ്ക്കാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനം ഡൽഹിയിൽനിന്ന് പുറപ്പെട്ടത്. സെപ്റ്റംബർ 21 മുതൽ 23 വരെ മൂന്ന് ദിവസത്തെ യുഎസ് പര്യടനം. ഈ യാത്രയിൽ ഏറ്റവും പ്രധാനം ക്വാഡ് ഉച്ചകോടിയാണ്. വ്യത്യസ്തമായ നിലപാടുകൾ പിന്തുടരുന്ന നാല് രാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച കഥയാണ് ക്വാഡിന് പറയാനുള്ളത്. ഇന്ത്യയ്ക്കു പുറമേ യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്നതാണ് ക്വാഡ്. 2004ലെ സൂനാമി രക്ഷാപ്രവർത്തനത്തിൽ കൈകോർത്ത രാജ്യങ്ങൾ പിന്നീട് ഇന്തോ–പസിഫിക് മേഖലയിലെ സുരക്ഷയും പ്രതിരോധവും ലക്ഷ്യമാക്കി ഒന്നിച്ച ചരിത്രമാണ് ക്വാഡിനുള്ളത്. തുടക്കത്തിൽ ചൈന അവഗണിച്ച കൂട്ടായ്മ ഇന്നവരെ വിറളി പിടിപ്പിക്കുന്നു. ദക്ഷിണേഷ്യയിൽ ദുർബലരായ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകി കടക്കെണിയിലാക്കി കൂടെക്കൂട്ടുന്ന ചൈനീസ് തന്ത്രത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യയ്ക്ക് ക്വാഡ്. ചൈനയ്ക്കു ചുറ്റിലും ശക്തിയും സമ്പത്തുമുള്ള പ്രബലരായ രാജ്യങ്ങളിലൂടെയാണ് ഇന്ത്യയുടെ നയതന്ത്ര തിരിച്ചടി. വർഷങ്ങൾ കഴിയുന്തോറും ക്വാഡ് ശക്തമാവുന്നതും സംഘടിത ശക്തിയായി മാറുന്നതിനുമാണ് കാലം സാക്ഷിയാകുന്നത്. ചൈന ആരോപിക്കുന്നതുപോലെ ഭാവിയിൽ ക്വാഡ് ഒരു 'ഏഷ്യൻ നാറ്റോ' ആയി മാറുമോ? വിശദമായി പരിശോധിക്കാം.
വാഷിങ്ടൻ ∙ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള സഹകരണം ഉറപ്പുവരുത്തുന്ന ക്വാഡ് ബില്ലിന് യുഎസ് ജനപ്രതിനിധി സഭ വൻ ഭൂരിപക്ഷത്തോടെ അംഗീകാരം നൽകി.
ന്യൂഡൽഹി∙ ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിൽ ഇന്ത്യയോട് യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങൾ ‘അനുഭാവം’ കാണിക്കുകയും കോവിഡ് വാക്സീൻ ഉത്പാദനത്തിന്റെ... QUAD, Covid Vaccine, LAC, China, India, US, Japan, Australia, Malayala Manorama, Manorama Online, Manorama News
ന്യൂഡല്‍ഹി∙ ഇന്ത്യ, യു.എസ്, ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ ആദ്യ ഓണ്‍ലൈന്‍ ഉച്ചകോടി ഇന്നു നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്, | US Vaccine, Quad Summit, Narendra Modi, Manorama News, Joe Biden, Scott Morrison, Yoshihide Suga
ഈ നാല് രാജ്യങ്ങള്‍ കൈകോര്‍ത്തു മുന്നേറിയാല്‍ ചൈനയെ നിലയ്ക്കു നിര്‍ത്താനാകുമോ? ലോകം കാതോര്‍ക്കുന്നത് ഈ ചോദ്യത്തിന്റെ ഉത്തരത്തിനു വേണ്ടിയാണ്. ഇന്തോ-പസിഫിക് മേഖലയില്‍ | Quad Summit, Quad alliance, Narendra Modi, China, Manorama News, Joe Biden, Scott Morrison, Yoshihide Suga
ഹിരോഷിമ ∙ ഇന്തോ–പസിഫിക് സമുദ്രമേഖലയിൽ സമാധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്വാഡ് കൂട്ടായ്മ. ചൈനയ്ക്കെതിരെ ശക്തമായ വിമർശനവും ക്വാഡ് കൂട്ടായ്മ നടത്തി. ക്വാഡ്
ന്യൂഡൽഹി ∙ ബുധനാഴ്ച ഇന്ത്യയിൽ ആരംഭിക്കുന്ന ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി പങ്കെടുത്തേക്കില്ലെന്നു റിപ്പോർട്ട്. പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹം ഈ യോഗത്തിന് എത്തില്ലെന്നും, പകരം സഹമന്ത്രിയെ അയക്കാനാണ്
Results 1-10 of 27