Activate your premium subscription today
ബര്‍ലിന്‍∙ ഓസ്ട്രിയയിലെ തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മിലുള്ള സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടി, പോസ്ററുകള്‍ എങ്ങനെ നല്‍കണം എന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വിയന്നയില്‍ ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലനുമായി നടത്തിയ
വിദേശപഠനം ആഗ്രഹിക്കുന്നവർ എപ്പോഴും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജർമനിക്ക് എപ്പോഴും പ്രഥമ പരിഗണന നല്‍കാറുണ്ട്. ജർമനിയിൽ പഠനത്തിനു ധാരാളം ഉപാധികൾ സർക്കാർ മുൻപോട്ട് വയ്ക്കുന്നുണ്ട്. പതിമൂന്നു വർഷത്തെ ഇടമുറിയാത്ത സ്കൂൾപഠനം, ജർമൻ ഭാഷയിലെ ബി–2 പ്രാവീണ്യം എന്നിവ പല കുട്ടികൾക്കും സർക്കാർ
വിയന്ന/കോട്ടയം ∙ തൊണ്ണൂറുകളിൽ കടലും കരയും താണ്ടി മലപ്പുറത്തെ കർഷകകുടുംബത്തിൽ നിന്നും യൂറോപ്പിലെ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലെത്തിയ പ്രിൻസ് പള്ളിക്കുന്നേലിന്റെ പക്കൽ പിതാവ് നൽകിയ 100 ഡോളറായിരുന്നു ആകെയുണ്ടായിരുന്നത്.
ആന്റണി പുത്തന്‍പുരയ്ക്കല്‍ എഴുതിയ ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം എന്ന പുസ്തകം പ്രകാശനത്തിന് തയ്യാറായി.
‘സ്ഥൂലം സൂക്ഷ്മം കാരണം’ എന്ന പേര് നല്കിയ ഫാ.ഷൈജു മാത്യുവിന്റെ ചിത്ര പ്രദർശനം സമാപിച്ചു. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ഡയറക്ടര്‍ കൂടിയായ ഫാ. ഷൈജു മാത്യു മേപ്പുറത്ത് ഒ.ഐ.സി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വിയന്ന അതിരുപതാ സഹായമെത്രന്‍ ഡോ.ഫ്രാന്‍സ് ഷാര്ലാണ് നിര്‍വഹിച്ചത്.
ടെക്നോളജി രംഗത്ത് വിദേശപഠനം ആഗ്രഹിക്കുന്നവർ എപ്പോഴും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജർമനിക്ക് എപ്പോഴും പ്രഥമ പരിഗണന നല്‍കാറുണ്ട്. ജർമനിയിൽ പഠനത്തിനു ധാരാളം ഉപാധികൾ സർക്കാർ മുൻപോട്ട് വയ്ക്കുന്നുണ്ട്. പതിമൂന്നു വർഷത്തെ ഇടമുറിയാത്ത സ്കൂൾപഠനം, ജർമൻ ഭാഷയിലെ ബി–2 പ്രാവീണ്യം എന്നിവ പല കുട്ടികൾക്കും
ഫൈന്‍ ആര്‍ട്സ് ഇന്ത്യ ഓണാഘോഷവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി.
വിയന്ന ∙ ഓസ്ട്രിയയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 29.2% വോട്ടു നേടി തീവ്ര വലത് ഫ്രീഡം പാർട്ടി (എഫ്പിഒ) ഒന്നാമതെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമാണ് രാജ്യത്ത് തീവ്ര വലതുപക്ഷ പാർട്ടി മുന്നിലെത്തുന്നത്. ചാൻസലർ കാൾ നെഹാമറിന്റെ ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി (ഒവിപി) 26.5% വോട്ടുമായി രണ്ടാമതെത്തി. 21.1%
വിയന്ന ∙ ഓസ്ട്രിയയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ 29.2% വോട്ടു നേടി തീവ്ര വലത് ഫ്രീഡം പാർട്ടി (എഫ്പിഒ) ഒന്നാമതെത്തി. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യമാണ് തീവ്ര വലതുപക്ഷ പാർട്ടി മുന്നിലെത്തുന്നത്. ചാൻസലർ കാൾ നെഹാമറിന്റെ ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി (ഒവിപി) 26.5% വോട്ടുമായി രണ്ടാമതെത്തി. 21.1% വോട്ടുമായി സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയാണ് മൂന്നാം സ്ഥാനത്ത്. റഷ്യയോട് അനുഭാവ നിലപാടുള്ള, വിഭാഗീയ ചിന്താഗതിക്കാരനായ ഹെർബർട് കിക്കൽ നയിക്കുന്ന ഫ്രീഡം പാർട്ടിയുമായി സഹകരിച്ചു സർക്കാരുണ്ടാക്കാനില്ലെന്ന് മറ്റു പാർട്ടികൾ പറയുന്നു. കിക്കൽ ഒഴികെയുള്ളവരുമായി സഹകരിക്കാൻ തയാറാണെന്ന് ഒവിപി സൂചന നൽകിയിട്ടുണ്ട്. ഒവിപി – ഗ്രീൻസ് പാർട്ടി സഖ്യമാണ് നിലവിൽ ഓസ്ട്രിയ ഭരിച്ചിരുന്നത്.
ഓസ്ട്രിയന്‍ തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷം ചരിത്ര വിജയം നേടുമെന്ന് പ്രവചനത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ആശങ്കയിൽ.
Results 1-10 of 73