Activate your premium subscription today
റഷ്യ യുക്രെയ്നു ശേഷം ഫിൻലൻഡിലേക്കും നോട്ടമിടുന്നോ? യുദ്ധത്തിന്റെ ആരംഭസമയം മുതൽ ഉയരുന്ന ഒരു ചോദ്യമാണിത്. ഇപ്പോഴിതാ ഫിൻലൻഡുമായുള്ള അതിർത്തിയിൽ റഷ്യ സൈനിക വിന്യാസം കൂട്ടിയതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സൈനികത്താവളങ്ങളും വിമാനവിക്ഷേപണ കേന്ദ്രങ്ങളുമൊക്കെ പുതുതായി ഒരുക്കിയിട്ടുണ്ടെന്ന്
കലവൂർ(ആലപ്പുഴ) ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നാലരലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.
അഞ്ചാം തവണയും മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച് എറണാകുളം മരട് സ്വദേശി രഞ്ജിത് കുമാർ പ്രഭാകരൻ. ഫിൻലൻഡിലെ ഇന്ത്യക്കാരുടെ അഭിമാനമാണ് ഈ എറണാകുളംകാരൻ.
തുടർച്ചയായ എട്ടാം വർഷവും ഫിൻലൻഡ് ആണ് ആഗോള സന്തോഷസൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം. നോർഡിക് രാജ്യങ്ങളെന്ന് അറിയപ്പെടുന്ന ഡെൻമാർക്ക് (2), ഐസ്ലൻഡ് (3), സ്വീഡൻ (4), നോർവേ (7) എന്നിവയെല്ലാം മുൻനിരയിലുണ്ട്. വടക്കൻ യൂറോപ്യൻ രാജ്യമാണ് ഫിൻലൻഡ്. ഫിന്നിഷും സ്വീഡിഷുമാണ് ഫിൻലൻഡിലെ ഔദ്യോഗിക ഭാഷകൾ.
പൊതുവേ ഉൾവലിഞ്ഞ പ്രകൃതം. ആരോടും അങ്ങനെ ചങ്ങാത്തത്തിനു പോകാറില്ല; പ്രത്യേകിച്ചു വിദേശികളോട്. അയൽവാസിയിൽനിന്ന് ഒരു ‘മൊയ്’ (ഹായ്) നമുക്കു തിരിച്ചുകിട്ടാൻ വർഷങ്ങൾ വേണ്ടിവന്നേക്കും. ഇങ്ങനെയൊക്കെയുള്ള ആളുകൾ താമസിക്കുന്ന ഫിൻലൻഡ് എങ്ങനെ ലോക സന്തോഷസൂചികയിൽ ഒന്നാമതെത്തി? ഉത്തരം സിംപിൾ. സ്വന്തം ജീവിതത്തിൽ അവർ സംതൃപ്തരാണ്. മറ്റുള്ളവരുടെ കാര്യത്തിൽ അധികം ഇടപെടാതിരുന്നാൽ ജീവിതം സന്തോഷകരമാകും എന്നതാണ് മന്ത്രം. പുറമേ ചിരിച്ചുകാണിച്ച് ഉള്ളിൽ പല്ലിറുമ്മുന്നവരല്ലാത്തതിനാൽ ആ രീതിയിലുള്ള പിരിമുറുക്കങ്ങളും ഇല്ല. ആരുടെയെങ്കിലും പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമങ്ങളില്ല, പൊങ്ങച്ചം പറച്ചിലില്ല. ഇഷ്ടപ്പെടാത്ത കാര്യം തുറന്നുപറയും. നടക്കുന്ന കാര്യങ്ങളേ രാഷ്ട്രീയക്കാർപോലും വാഗ്ദാനം ചെയ്യാറുള്ളൂ. കേരളത്തെപ്പോലെ നീണ്ടുനിവർന്നു കിടക്കുന്ന, എന്നാൽ കേരളത്തിന്റെ ഏഴിലൊന്നു ജനസംഖ്യ മാത്രമുള്ള നാടാണ് ഫിൻലൻഡ്. ആളുകൾ കുറവായതിനാലാകാം, അസൂയയും സ്പർധയും തീരെയില്ല. നിറയെ യൂറോയുള്ള പഴ്സ് വഴിയിൽ കണ്ടാലും സ്വന്തമാക്കാൻ ആരും ശ്രമിക്കാറില്ല. എന്നാൽ, തക്കത്തിനു ബീയർ ബോട്ടിൽ കിട്ടിയാൽ അടിച്ചുമാറ്റുന്നവരെന്നു തമാശയ്ക്കു പറയാറുണ്ട്. വയർനിറയെ ബീയർ ചെന്നാലേ വായ നിറയെ വർത്തമാനം വരൂ എന്ന് ഇവിടുള്ളവർതന്നെ പറയാറുണ്ട്. മദ്യം ഇഷ്ടംപോലെ അകത്താക്കുമെങ്കിലും ആരുമങ്ങനെ വഴിയിൽ കിടക്കാറില്ല. പൊതുമുതൽ നശിപ്പിക്കാനോ പൊതുശല്യമാകാനോ മെനക്കെടാറുമില്ല.
ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള രാജ്യമെന്ന വിശേഷണം തുടർച്ചയായി എട്ടാം തവണയും ഫിൻലൻഡിനെ തേടിയെത്തുമ്പോൾ അവരുടെ സന്തോഷ രഹസ്യങ്ങളിൽ ഏറ്റവും പ്രധാനം ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും നൽകുന്ന പ്രാധാന്യമാണ്. സന്തോഷം പക്ഷേ, ഫിൻലൻഡ് ജനതയുടെ മുഖത്തു പലപ്പോഴും തെളിയാറില്ല. ‘സുഓമി’ (ഫിന്നിഷ് ഭാഷയിൽ
ഈ സന്തോഷത്തിന് ഫിൻലൻഡ് വിട്ടു പോരാനേ തോന്നുന്നില്ല. ദാ തുടർച്ചയായി എട്ടാം വർഷവും വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ ഫിൻലൻഡ് ഒന്നാമത്. ഓക്സ്ഫഡ് സർവകലാശാലയുടെ വെൽബീയിങ് റിസർച് സെന്റർ പുറത്തുവിട്ട റിപ്പോർട്ടിലാണിത്. ഡെൻമാർക്ക്, ഐസ്ലൻഡ്, സ്വീഡൻ ഇവയാണ് തൊട്ടുപിന്നിൽ.
ഹെൽസങ്കി∙ ഫിൻലാൻഡിൽ മലയാളി കൂട്ടായ്മ വനിതാ ദിനം ആഘോഷിച്ചു. കേരള സർക്കാരിന്റെ നോർക്ക വനിതാ സെല്ലിന്റെ സഹകരണത്തോടുകൂടിയായിരുന്നു മാർച്ച് 8ന് എസ്പൂവിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ വിജയം കൈവരിച്ച വനിതകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. നോർഡിക് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റങ്ങളിൽ
ഹെൽസിങ്കി∙ ഫിൻലൻഡിൽ പുതിയതായി അവതരിപ്പിക്കുന്ന പൗരത്വ പരീക്ഷയുടെ നിർദ്ദിഷ്ട ഉള്ളടക്കവും നടപ്പാക്കലും ഉൾക്കൊള്ളുന്ന കരട് റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പ്രസിദ്ധീകരിച്ചു. പൗരത്വ പരിശോധനയ്ക്കുള്ള നിർദ്ദിഷ്ട ബിൽ ഈ വർഷം അവസാനം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പൗരത്വ
മനസ്സ് ആഹ്ളാദത്തിൽ തുള്ളിച്ചാടുകയും ഹൃദയം നിറയുകയും ചെയ്യുമ്പോഴാണ് ഓരോ യാത്രയും അവിസ്മരണീയമാകുന്നത്. അത്രയും തന്നെ മനോഹരമായ ഒരു യാത്രയിലാണ് വിവിധ തെന്നിന്ത്യൻ ഭാഷ സിനിമകളിലൂടെ പ്രശസ്തയായ റായ് ലക്ഷ്മി. സിനിമകളുടെ തിരക്കുകളുണ്ടെങ്കിലും ഇടയ്ക്കിടെ യാത്രകൾക്ക് സമയം കണ്ടെത്തുന്ന താരം ഇത്തവണ
Results 1-10 of 129