Activate your premium subscription today
വാഷിങ്ടൻ∙ അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തിയ പൗരന്മാരെ തിരികെ സ്വീകരിക്കാൻ ദക്ഷിണ സുഡാൻ സർക്കാർ തയാറാകാത്തതിനെ തുടർന്ന് ആ രാജ്യത്തുനിന്നുള്ള മുഴുവൻ ആളുകളുടെയും വീസ റദ്ദാക്കി യുഎസ്. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തുന്ന പൗരന്മാരെ അതതു രാജ്യങ്ങൾ സ്വീകരിക്കണമെന്ന് യുഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാത്തവർക്ക് തിരിച്ചടിയുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ മുന്നറിയിപ്പു നൽകിയിരുന്നു.
ട്രാൻസ്പെരൻസി ഇന്റർനാഷനൽ നടത്തിയ കറപ്ഷൻസ് പെർസപ്ഷൻസ് ഇൻഡക്സ് പ്രകാരം ഡെൻമാർക്ക് ലോകത്തെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം. സൗത്ത് സുഡാനാണ് ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം.
ഖാർത്തൂം∙ ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ ഇന്ത്യൻ വ്യോമസേന നടത്തുന്നത് അതിസാഹസിക രക്ഷാദൗത്യം. സുഡാൻ തുറമുഖത്ത് എത്താൻ മാർഗമില്ലാതെ കുടുങ്ങിയ ഗർഭിണി ഉൾപ്പെടെ 121 ആളുകളെ രക്ഷിക്കുന്നതിനായിരുന്നു വ്യോമസേനയുടെ ധീരമായ ഓപ്പറേഷൻ. വ്യാഴാഴ്ച രാത്രിയാണ്
ജുബ (ദക്ഷിണ സുഡാൻ) ∙ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനത്തിനു ശേഷം റോമിലേക്കു മടങ്ങവേയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഈ വർഷം മംഗോളിയ സന്ദർശിക്കാനും പദ്ധതിയുണ്ട്. മംഗോളിയ സന്ദർശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാൻസിസ് മാർപാപ്പ. ദക്ഷിണ സുഡാനിൽ
2013-ലെ മിസ് യൂണിവേഴ്സ് മത്സരം റഷ്യയിലെ മോസ്കോയിൽ നടക്കുന്നു. അന്ന് അമേരിക്കൻ പ്രസിഡന്റായിട്ടില്ലാത്ത, റിപ്പബ്ലിക്കൻ പാർട്ടി നേതാവും കോടീശ്വരനുമായ ഡോണൾഡ് ട്രംപും മോസ്കോയിലുണ്ട്. ഈ മത്സരം നടത്തുന്ന മിസ് യൂണിവേഴ്സ് ഓർഗനൈസേഷന്റെ ഉടമസ്ഥനാണ് അന്ന് ട്രംപ്. അദ്ദേഹം 2016–ൽ അമേരിക്കൻ പ്രസിഡന്റായി. എന്നാൽ ട്രംപിനെ തിരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ റഷ്യൻ സഹായം ഉണ്ടായിരുന്നു എന്ന ആരോപണവും ഒപ്പമുയർന്നു. ആറു വർഷങ്ങൾക്കു ശേഷവും ഈ ആരോപണം അവസാനിച്ചിട്ടില്ല. ഇപ്പോഴും അന്വേഷണം നടക്കുന്നു. ഈ ‘റഷ്യൻ സഹായ’ത്തിനു പിന്നിലുള്ളത് യഥാർഥത്തിൽ ബ്ലാക് മെയിലിങ് ആണെന്ന വാദങ്ങളും പിന്നീട് ഉയർന്നിട്ടുണ്ട്. അത് ട്രംപുമായി ബന്ധപ്പെട്ട ഒരു ‘മൂത്ര വിവാദ’ത്തെ തുടർന്നുണ്ടായതാണ്
Results 1-5