Activate your premium subscription today
70 വർഷം മുൻപ് ഒരു ഏപ്രിൽ 18. റോമിൽനിന്നു പാരിസിലേക്കു വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു, ലോകപ്രശസ്ത ചിന്തകനും നൊബേൽ സമ്മാനജേതാവുമായ ബർട്രൻഡ് റസ്സൽ. അപ്പോഴാണ് പൈലറ്റ് ഒരു മരണവാർത്ത യാത്രക്കാരെ അറിയിച്ചത്. നൊബേൽ സമ്മാനജേതാവും, പ്രശസ്ത ഭൗതികശാസ്ത്രജ്ഞനുമായ ആൽബർട് ഐൻസ്റ്റൈൻ മരിച്ചു. ആ വാർത്തകേട്ട് റസ്സൽ അക്ഷരാർഥത്തിൽ തകർന്നു. സ്വാതന്ത്ര്യത്തിലും, യുക്തിബോധത്തിലും, ജനാധിപത്യത്തിലും, മാനവികതയിലും വിശ്വസിച്ച ആത്മമിത്രം മാത്രമായിരുന്നില്ല റസ്സലിന് ഐൻസ്റ്റൈൻ. ലോകസമാധാനത്തിനുള്ള പ്രവർത്തനങ്ങളിലെ സഹയാത്രികൻ കൂടിയായിരുന്നു. ആണവായുധങ്ങളും ആയുധമത്സരങ്ങളും സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനായി ഒരു മഹാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്റെ അന്ത്യഘട്ടത്തിലായിരുന്നു ഇരുവരും. 1954 ഡിസംബർ 23ന് ബിബിസിക്കായി ‘മാനവരാശിയുടെ സർവനാശം’ എന്ന വിഷയത്തിൽ റസ്സൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഈ ചിന്തയുടെ തുടക്കം. ആണവയുദ്ധത്തിനും ഹൈഡ്രജൻബോംബിനും എതിരെ ലോകത്തിലെ മുൻനിര ശാസ്ത്രജ്ഞരെ അണിനിരത്തി ഒരു മാനിഫെസ്റ്റോ തയാറാക്കി, അതിന്റെ അടിസ്ഥാനത്തിൽ പുതിയ സമാധാനപ്രസ്ഥാനം ഉയരേണ്ടതുണ്ടെന്ന് റസ്സൽ ചിന്തിച്ചു. ഈ ആശയം അദ്ദേഹം ആദ്യമായി പങ്കുവച്ചത് ഐൻസ്റ്റൈനോടാണ്.
" ദേശീയ ശാസ്ത്രദിനമാണ് ഫെബ്രുവരി 28. ലോകം കണ്ട എക്കാലത്തെയും വലിയ ശാസ്ത്രജ്ഞരിൽ ഒരാളായ ആൽബർട്ട് ഐൻസ്റ്റൈനും സത്യേന്ദ്രനാഥ് ബോസും തമ്മിലുള്ള ബന്ധം ഭൗതികശാസ്ത്രത്തെത്തന്നെ മാറ്റിമറിക്കുകയുണ്ടായി. ഈ ശാസ്ത്രദിനത്തിൽ അതിന്റെ ചരിത്രമറിയാം... " കൊൽക്കത്തയിലെ സ്കൂളിൽ നടന്ന ഗണിതശാസ്ത്ര പരീക്ഷയിൽ ഒരു
ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങളിൽ ഒന്നാണു മണ്ഡലം (Field). ഗുരുത്വാകർഷണ മണ്ഡലം (gravitational field), വൈദ്യുത മണ്ഡലം (electric field), കാന്തിക മണ്ഡലം (magnetic field), വൈദ്യുതകാന്തിക മണ്ഡലം (electromagnetic field), ക്വാണ്ടം മണ്ഡലം (quantum field) എന്നിങ്ങനെ പല പാഠഭാഗങ്ങളിലും മണ്ഡലം
ആൽബർട്ട് ഐൻസ്റ്റൈൻ പഠിപ്പിച്ച സർവകലാശാലയിൽ സ്ഥിരം പ്രഫസറും ക്ഷണിതാവുമാകാൻ മലയാളി ബിഷപ്പിനു നിയോഗം. മാർത്തോമ്മാ സഭയിലെ മുംബൈ– യുകെ ഭദ്രാസന ബിഷപ് ഡോ. ജോസഫ് മാർ ഇവാനിയോസാണ് ഇന്ത്യക്കാർക്ക് യൂറോപ്യൻ സർവകലാശാലകളിൽ അപൂർവമായി ലഭിച്ചിട്ടുള്ള രാജ്യാന്തര പ്രഫസർ പദവി കൈവരിച്ചത്.
ആൽബർട്ട്ഐൻസ്റ്റൈൻ എന്ന പ്രതിഭ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ എന്നെന്നേക്കുമായി മാറ്റിമറിച്ച വ്യക്തിയാണ്. ഭൗതിക ശാസ്ത്ര ഗവേഷകൻ എന്ന നിലയിലുള്ളതിനേക്കാൾ വലുതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1955 ഏപ്രിൽ 18ന് വിടപറഞ്ഞ അദ്ദേഹത്തിന്റെ അസാധാരണ ജീവിതത്തിലെ ചില സുപ്രധാന കാര്യങ്ങൾ ഇതാ: വൈകി വന്ന
ആൽബെർട്ട് ഐൻസ്റ്റൈൻ ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരിൽ ഏറ്റവും വലിയ ബുദ്ധിമാൻമാരിൽപ്പെടുന്നു. 1879ൽ ജർമനിയിൽ ജനിച്ച് 1955ൽ യുഎസ്സിൽ 76–ാം വയസ്സിൽ അന്തരിച്ച ആ അസാമാന്യ പ്രതിഭാശാലി 1921ൽ ഫിസിക്സിനുള്ള നൊബേൽ സമ്മാനം നേടിയത് ഏവർക്കുമറിയാം. പക്ഷേ പലരും കരുതുന്നതുപോലെ അത് അദ്ദേഹത്തിന്റെ വിശ്രുതമായ ആപേക്ഷികസിദ്ധാന്തത്തിനായിരുന്നില്ല, സൈദ്ധാന്തിക ഊർജ്ജതന്ത്രത്തിനു നല്കിയ സംഭാവനയ്ക്കും, വിശേഷിച്ച് ഫോട്ടോ–ഇലക്ട്രിക് ഇഫക്റ്റ് നിയമത്തിന്റെ കണ്ടുപിടിത്തത്തിനുമായിരുന്നു സമ്മാനം. പിണ്ഡവും (mass) ഊർജ്ജവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന E = mc2 ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോർമുലയായിത്തീർന്നു.
വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട് ഐൻസ്റ്റൈൻ ഒപ്പുവച്ച ലേഖനത്തിനു ലേലത്തിൽ ലഭിച്ചത് 10.7 കോടി രൂപ. ഭൗതികശാസ്ത്രമേഖലയ്ക്കായി ഐൻസ്റ്റൈൻ നൽകിയ നിർണായക സംഭാവനകളായ സ്പെഷൽ റിലേറ്റിവിറ്റി, ജനറൽ റിലേറ്റിവിറ്റി സിദ്ധാന്തങ്ങൾ രൂപീകരിച്ചത് വിവരിച്ചെഴുതിയ ലേഖനമാണ് വിറ്റുപോയത്. ലേലം നടത്തിപ്പു സ്ഥാപനമായ ക്രിസ്റ്റീസാണ്
ലോക രാജ്യങ്ങഴളിലെ കറൻസികളുടെ പേരുകൾ പലർക്കും അറിയാമായിരിക്കും എന്നാൽ അതിന്റെ ചിഹ്നങ്ങളോ? അതല്പം പ്രയാസമാണല്ലേ?.. രാജ്യങ്ങളുടെ കറൻസികളുടെ പേരും അതിന്റെ ചിഹ്നങ്ങളും നിഷ്പ്രയാസം എഴുതി താരമാകുകയാണ് ഒരു ആറ് വയസ്സുകാരൻ. സെബാസ്റ്റ്യൻ എന്ന ഓട്ടിസ്റ്റിക്കായ കുട്ടിയാണ് തന്റെ ചില പ്രത്യേക കഴിവുകൾ കൊണ്ട്
കഴിഞ്ഞ ദിവസം ഭൗതികശാസ്ത്ര നൊബേൽ നേടിയ അലെയ്ൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ ക്ലോസർ (യുഎസ്), ആന്റൺ സൈലിഞ്ജർ (ഓസ്ട്രിയ) എന്നിവരുടെ നേട്ടം ഭൗതികശാസ്ത്രത്തിലെ ഏറ്റവും പ്രധാന മേഖലകളിലൊന്നായ ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്കാണ്. ഈ കണ്ടെത്തലുകൾക്കിടയിൽ വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട് ഐൻസ്റ്റൈന്റെ ചെറിയൊരു
ഐൻസ്റ്റീൻ തികഞ്ഞൊരു വെജിറ്റേറിയനായാണ് പൊതുവേ അറിയപ്പെടുന്നത്. 1920കളിൽ അദ്ദേഹത്തിനുണ്ടായ ശാരീരികമായ അസ്വസ്ഥതകളാണ് അദ്ദേഹത്തെ ഭക്ഷണം ക്രമീരിക്കാൻ പ്രേരിപ്പിച്ചത് എന്നതാണ് പൊതുവേയുള്ള വിശ്വാസം...Theoretical Physicist Albert Einstein, Ruchirekha Column, Anil Philip
Results 1-10 of 12