Activate your premium subscription today
സമ്പത്തിന്റെ 90 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളും മെറ്റ സ്ഥാപകനുമായ മാർക്ക് സക്കർബർഗിന്റെ തീരുമാനത്തെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ഭാര്യ പ്രിസില്ല ചാനുമായി ചേർന്ന് സക്കർബർഗ് സ്ഥാപിച്ച 'ചാൻ-സക്കർബർഗ് ഇനിഷ്യേറ്റീവ്'
നീണ്ട ഒൻപത് മണിക്കൂര്‍ നേരമാണ് മെറ്റാ മേധാവി മര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം പറയാനായി പ്രതിക്കൂട്ടില്‍ നിന്നതത്രെ. വാട്സാപ്പിന്റെയും, ഇന്‍സ്റ്റഗ്രാമിന്റെയും, ഫെയ്സ്ബുക്കിന്റെയും മാതൃകമ്പനിയായ മെറ്റ, സമൂഹ മാധ്യമ രംഗത്ത് വളര്‍ത്തിയെടുത്ത ഏകാധിപത്യ പ്രവണത അവസാനിപ്പിക്കാന്‍
തേർഡ് പാർടി ഫാക്ട് ചെക്കിങ് പ്രോഗ്രാം ഉപേക്ഷിക്കുകയാണെന്ന് മെറ്റ മുൻപ് അറിയിച്ചിരുന്നു. ഇപ്പോഴിതാ യുഎസിൽ ഉടനീളം ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ത്രെഡ് പ്ലാറ്റ്ഫോമുകളിൽ ഇത് മാർച്ച് 18 മുതൽ പരീക്ഷിക്കാനൊരുങ്ങുകയാണ്. ജനുവരിയിൽ, മെറ്റ മൂന്നാം കക്ഷി വസ്തുതാ പരിശോധനാ പരിപാടി ക്രൗഡ്-സോഴ്സ്ഡ് കമ്യൂണിറ്റി
'അടിത്തറ തോണ്ടുന്ന' ബോറിങ് കമ്പനി മുതൽ ആകാശം ഭേദിക്കുന്ന സ്പെയ്സ് എക്സ് വരെ. ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്കിന്റെ സാമ്പത്തിക ഉറവിടങ്ങളാണ് ഇവയൊക്കെ. 450 ബില്യൺ ഡോളറോളം സമ്പത്തുണ്ടായിരുന്ന മസ്കിന്റെ ആസ്തി നാലിലൊന്നോളം ഇടിഞ്ഞ് ഏകദേശം 330 ബില്യൺ ഡോളർ(27.40 ലക്ഷോ കോടി രൂപ) ആയിരിക്കുന്നത്രെ.
ന്യൂയോർക്ക്∙ ദൈവനിന്ദയുടെ പേരിൽ പാക്കിസ്ഥാനിൽ തന്നെ വധശിക്ഷയ്ക്കു വരെ വിധിക്കുന്ന സാഹചര്യമുണ്ടായിരുന്നെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. പ്രമുഖ പോഡ്കാസ്റ്ററായ ജോ റോഗന്റെ ഷോയിലായിരുന്നു പാക്കിസ്ഥാനിൽ മെറ്റ അഭിമുഖീകരിക്കുന്ന നിയമ വെല്ലുവിളികളെക്കുറിച്ചുള്ള സക്കർബർഗിന്റെ വെളിപ്പെടുത്തൽ. ദൈവനിന്ദയ്ക്കെതിരായ പാക്കിസ്ഥാന്റെ ശക്തമായ നിയമങ്ങൾ തെറ്റിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റുകൾ പങ്കുവയ്ക്കപ്പെടുന്നു എന്ന ആരോപണമാണ് നിയമപോരാട്ടങ്ങളുടെ പിന്നിൽ.
2012 ജനുവരിയിലെ കാപിറ്റോൾ കലാപത്തിനു തൊട്ടുപിന്നാലെയാണ് ട്രംപിനെ ട്വിറ്ററും മെറ്റയുമൊക്കെ വിലക്കിയത്. ട്രംപുമായി ഉടക്കി തുടരുന്നതിൽ ഇലോണ്‍ മസ്കിനു പക്ഷേ താൽപ്പര്യമില്ലായിരുന്നു. മസ്ക് സാരഥ്യം ഏറ്റെടുത്തതിനുപിന്നാലെ ട്രംപ് പിന്നീട് എക്സ് ആയി മാറിയ ട്വിറ്ററിൽ തിരികെ എത്തി. അതേസമയം മെറ്റയുമായി കേസ്
പ്രകടനം മോശമായ 3,600 ജീവനക്കാരെ പിരിച്ചുവിടാൻ സമൂഹമാധ്യമ ഭീമൻ മെറ്റ ഒരുങ്ങുന്നു.
ന്യൂഡൽഹി∙ 2024ലെ പൊതു തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാർക്ക് സക്കർബർഗിന്റെ പരാമർശത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഇന്ത്യയോട് മാപ്പ് ചോദിച്ച് മെറ്റ. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി വിഭാഗം വൈസ് പ്രസിഡന്റ് ശിവനാഥ് തുക്രൽ ആണ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. വിഷയത്തിൽ മെറ്റയ്ക്ക് സമൻസ് അയയ്ക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി സമിതി തീരുമാനിച്ചിരുന്നു.
സാൻഫ്രാൻസിസ്കോ∙ പ്രകടനം മോശമായ 3600 പേരെ പിരിച്ചുവിടാൻ സമൂഹമാധ്യമ ഭീമൻ മെറ്റ ഒരുങ്ങുന്നു. ഇതിനുപകരം പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുമെന്നും ആഭ്യന്തരമായി പുറത്തിറക്കിയ മെമോ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുടെ ജീവനക്കാരിൽ അഞ്ച് ശതമാനത്തെ ഈ നീക്കം ബാധിക്കുമെന്ന് കമ്പനി വാർത്താ ഏജൻസിയായ എഎഫ്പിയോടു സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം മെറ്റയ്ക്ക് ആകെ 72,400 ജീവനക്കാരാണ് ഉള്ളത്.
യൂറോപ്യന്‍ യൂണിയനില്‍ സമൂഹ മാധ്യമത്തിന് സെന്‍സര്‍ഷിപ്പ് ഉണ്ടെന്ന മെറ്റ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആരോപണത്തിനെതിരെ യൂറോപ്യന്‍ കമ്മിഷൻ.
Results 1-10 of 152