Activate your premium subscription today
3.558 ട്രില്യൻ ഡോളര്‍ ആസ്തിയുള്ള, ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആപ്പിളിന്റെ ലോഗോ പെട്ടെന്നു തിരിച്ചറിയപ്പെടുന്നതാണ്. ലളിതവുമാണ്. അതിലൊരു നിഗൂഢതയുമുണ്ട്. അതിനാല്‍ തന്നെ ഈ വാണിജ്യ ചിഹ്നത്തെ ചുറ്റിപ്പറ്റി ധാരാളം കഥകളുമുണ്ട്. ഇത് രൂപകല്‍പ്പന ചെയ്തപ്പോള്‍ യഥാര്‍ത്ഥത്തില്‍ താന്‍ എന്താണ്
ജോലിസ്ഥലത്തെ അമിത സമ്മര്‍ദം നമ്മുടെ പ്രഫഷനല്‍ വളര്‍ച്ചയെ മാത്രമല്ല ശാരീരിക, മാനസിക ആരോഗ്യത്തെ തന്നെ ബാധിക്കാം. ജോലിയാകുമ്പോള്‍ പലവിധ വെല്ലുവിളികളൊക്കെ ഉണ്ടാകാം. ഡെഡ്ലൈന് പ്രഫഷറുകളും ടാര്‍ഗറ്റുകളും നേരിടാം. പക്ഷേ, ഇതിനിടയിലും കൂളായി ജോലി ചെയ്യാനും സമ്മര്‍ദമകറ്റാനും സഹായിക്കുന്ന ചില വഴികള്‍ ഇതാ. 1.
ന്യൂയോർക്∙ ഇന്ത്യ സന്ദര്‍ശിക്കാനും മഹാകുംഭമേളയില്‍ പങ്കെടുക്കാനും ആഗ്രഹം പ്രകടിപ്പിച്ച്, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സ് തന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരുന്ന കത്ത് ലേലത്തില്‍ വിറ്റത് 5,00,312 ഡോളറിന് (ഏകദേശം 4.32 കോടി രൂപ). 1974 ഫെബ്രുവരി 23ന് സ്റ്റീവ് ജോബ്സ് തന്റെ 19-ാം വയസില്‍ സുഹൃത്ത് ടിം ബ്രൗണിന് എഴുതിയ കത്താണ് ഇത്രയും വലിയ തുകയ്ക്ക് വിറ്റുപോയത്.
മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ ലൊറീൻ പവൽ ജോബ്സിന് ആൾത്തിരക്കിനിടയിൽ ദേഹാസ്വാസ്ഥ്യം.
പ്രയാഗ്രാജ് (യുപി) ∙ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കുന്നതിനിടെ ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലൊറീൻ പവലിന് ദേഹാസ്വാസ്ഥ്യം. ജനത്തിരക്ക് മൂലം ലൊറീന് പവലിന് അലർജിയുണ്ടായതായാണ് റിപ്പോര്‍ട്ട്. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാശാനന്ദയുടെ നേതൃത്വത്തിലുള്ള ആശ്രമത്തിലാണ് ലൊറീന് പവല്‍ ഇപ്പോഴുള്ളത്.
ലോകത്തെ എക്കാലത്തെയും ബഹുമാനിക്കപ്പെടുന്ന ടെക് വിദഗ്ദനും സംരഭകനുമായ സ്റ്റീവ് ജോബ്സ്, ആപ്പിള്‍ കമ്പനിയില്‍ തന്റെ പിന്‍ഗാമിയായി എത്തിയ ടിം കുക്കിനോട് ആ വിജയ രഹസ്യം പങ്കുവച്ചിരുന്നുവത്രെ. ആപ്പിളിന്റെ ഇപ്പോഴത്തെ മേധാവിയായ കുക്ക് തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖ സംഭാഷണത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പഴ്സനൽ കമ്പ്യൂട്ടറും ഐഫോണും ഒക്കെ അവതരിപ്പിച്ച് ടെക് ഭീമന്മാരായ ആപ്പിൾ ആഗോളതലത്തിൽ ഇഷ്ട ബ്രാൻഡായി മാറിയിട്ട് കാലങ്ങൾ ഏറെയായി. അക്കൂട്ടത്തിൽ ആപ്പിളിന്റെ സ്മാർട്ട് വാച്ചുകൾക്ക് ആരാധകർ ഏറെയാണ്. എന്നാൽ കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമൊക്കെയായിരുന്ന സ്റ്റീവ് ജോബ്സ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം
ഐഫോണിന് ടെക് വിപണിയിൽ സ്വന്തമായി ഒരു വിലാസമുണ്ട്. ആ വിലാസത്തിനു കാരണമായത് അതിന്റെ പേര് തന്നെ. 'ഐ' ആപ്പിളിന്റെ പല ബ്രാൻഡുകളുടെയും പേരിന്റെ ഭാഗമായുണ്ട്. എന്താണ് ഈ ഐ സൂചിപ്പിക്കുന്നത്1998ൽ ഡെസ്ക്ടോപ് കംപ്യൂട്ടറായ ഐമാക് പുറത്തിറക്കിയപ്പോൾ ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്സ് അതിന്റെ രഹസ്യം പറഞ്ഞിരുന്നു.ഐ
ആപ്പിള്‍ മേധാവിയായ ടിം കുക്ക് കമ്പനിയുടെ സ്ഥാപകനും മുന്‍ മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്സില്‍ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഉപദേശം എന്തെന്ന് വെളിപ്പെടുത്തി. ഇന്‍സ്പയര്‍ 2022 ഗാലായില്‍ വച്ച് ബ്രയന്‍ ടോങ് കുക്കിനെ ഇന്റര്‍വ്യൂ നടത്തിയപ്പോഴാണ് കുക്ക് തന്നെക്കുറിച്ചുള്ള പല കാര്യങ്ങളും
ലൊസാഞ്ചലസ് ∙ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന ചെരിപ്പിന് ലേലത്തിൽ ലഭിച്ചത് 2.20 ലക്ഷം ഡോളർ (ഏകദേശം 1.77 കോടി രൂപ). എഴുപതുകളുടെ മധ്യത്തിൽ ജോബ്സ് പതിവായി ഉപയോഗിച്ച, ജർമൻ ഷൂ നിർമാതാക്കളായ ബിർകെൻസ്റ്റോക്സിന്റെ ബ്രൗൺ നിറത്തിലുള്ള ചെരിപ്പിലാണ് ജൂലിയൻസ് ഓക്ഷൻസ് സംഘടിപ്പിച്ച ലേലത്തിൽ
Results 1-10 of 23