Activate your premium subscription today
ഒഎൻജിസി 2011ൽ പബ്ലിക് ഇഷ്യു തുടങ്ങിയ ആദ്യ ദിവസം തന്നെ 2.23 മടങ്ങ് ‘ഓവർ സബ്സ്ക്രൈബ്’ (വിൽപനയ്ക്കു വച്ചു ഓഹരികൾക്ക് 2.23 ഇരട്ടി ആവശ്യക്കാർ) ചെയ്തു. വ്യാപാരം തുടങ്ങി കേവലം 11 മിനിറ്റിനുള്ളിൽ ഓഹരികൾ ഓവർ സബ്സ്ക്രൈബ്ഡ് ആയപ്പോൾ പ്രാഥമിക വിപണിയിൽ അന്നത് ചരിത്ര നേട്ടമായി.
ലോകത്തിലെ അറിയപ്പെടുന്ന നിക്ഷേപകൻ ആണെങ്കിലും ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ വാറൻ ബഫറ്റിന് അത്ര താല്പര്യം പോരാ. ആഴത്തിലുള്ള ഉൾക്കാഴ്ചകളും ധാരണയുമുള്ള ഓഹരി വിപണികളിൽ നിക്ഷേപിക്കാൻ ബഫറ്റ് എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഇന്ത്യൻ ഓഹരി വിപണിയെ കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണ ഇല്ല എന്ന ഒരു അഭിപ്രായം
ക്ഷമയില്ലാത്തവരിൽ നിന്ന് ക്ഷമയുള്ളവരിലേക്ക് പണം മാറാൻ സഹായിക്കുന്ന മാർഗമാണ് ഓഹരി വിപണി. ‘ഒമാഹയിലെ ഒറാക്ക്ൾ ’ (The Oracle of Omaha) എന്ന് ലോകം വിളിക്കുന്ന സാക്ഷാൽ വാറൻ ബഫറ്റിന്റെ പ്രശസ്തമായ വാക്കുകൾ. 94-ാം വയസ്സിൽ ഏവരെയും ഞെട്ടിച്ച് ബഫറ്റ് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ വാക്കുകളും ഒരിക്കലും ഓഹരി വിപണിയെയോ നിക്ഷേപകരെ വിട്ടൊഴിയില്ലെന്ന് വ്യക്തം. ‘ക്ഷമ’ ആയിരിക്കണം ഓഹരി നിക്ഷേപകനു വേണ്ട ആദ്യ യോഗ്യതയെന്ന് അദ്ദേഹം സ്വജീവിതംകൊണ്ട് കാണിച്ചു. ഓഹരി നിക്ഷേപം ഹ്രസ്വകാലത്തേക്കല്ല, ദീർഘകാലത്തേക്ക് ആവണമെന്നും സ്വന്തം അനുഭവത്തിലൂടെ ലോകത്തെ പഠിപ്പിച്ച ബഫറ്റ്, തന്റെ കമ്പനിയായ ബെർക്ഷർ ഹാത്തവേയുടെ സിഇഒ സ്ഥാനം 2025 അവസാനത്തോടെ ഒഴിയും. എത്രാം വയസ്സിലാണ് നിങ്ങൾ ആദ്യമായി ഓഹരി നിക്ഷേപം നടത്തിയത്? 20? 30? 40? ഓഹരിയിൽ നിക്ഷേപിക്കാൻ പ്രായം ഒരു വിഷയമേയല്ലെന്ന് തെളിയിച്ചതും ബഫറ്റ് തന്നെ. 11-ാം വയസ്സിൽ ആദ്യ നിക്ഷേപം. ആദ്യം രുചിച്ചതും നഷ്ടം. പിന്നീട്, ക്ഷമ എന്തെന്നറിഞ്ഞു. പിന്നാലെ, നിക്ഷേപം ഒരിക്കലും ചെറുകാലത്തേക്കാവരുതെന്ന പാഠവും.
സ്വര്‍ണ നിക്ഷേപകരെല്ലാം കൂടി കുറേക്കാലമായി വെള്ളിയുടെ പിറകേയാണ്. സ്വര്‍ണ വില അതിന്റെ ഏറ്റവും വലിയ ഉയരത്തിലെത്തിയതോടെ ഇനിയും സ്വര്‍ണം വാങ്ങാന്‍ വലിയ രീതിയില്‍ പണം മുടക്കേണ്ടിവരുമെന്നതിനാലാണ് ഈ വെള്ളി പ്രേമം. ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ അവളുടെ തോഴിയെ കിട്ടിയാലെങ്കിലും മതി എന്ന മാനസികാവസ്ഥയിലാണ്
പാശ്ചാത്യ ലോകത്ത് ശതകോടീശ്വരൻമാർ അനേകം. മിക്കവർക്കും അവകാശികളില്ല, കുടുംബമില്ല. അവരുടെ കാലം കഴിയുമ്പോൾ സ്വത്ത് എങ്ങോട്ടു പോകുന്നു? മിക്കവരും വയസ്സുകാലത്ത് ചെറുപ്പക്കാരിയെ കല്യാണം കഴിക്കുകയോ പാർട്ണർ എന്ന പേരിൽ കൂടെ താമസിപ്പിക്കുകയോ ചെയ്യുന്നു. ഈ പുത്തൻ പങ്കാളിയുടെ ലക്ഷ്യം ഗൂഢമായിരിക്കും. സ്വത്ത് കൈക്കലാക്കുക. ചിലപ്പോൾ വേഗം സ്വത്ത് കിട്ടാൻ അത്യാഗ്രഹം മൂത്തിട്ട് ഭർത്താവിനെ തട്ടുകയും ചെയ്യും. അങ്ങനെ എത്രയെത്ര കഥകൾ! ആ പരമ്പരയിലെ ലേറ്റസ്റ്റ് ആകുന്നു ഹെർമിസ് എന്ന ആഡംബര ബ്രാൻഡ് ഉടമ നിക്കൊളാസ് പ്യൂഷിന്റെ കഥ! 1300 കോടി ഡോളർ (ഒരു ലക്ഷം കോടി രൂപയിലേറെ) മൂല്യമുള്ള ഓഹരികളുടെ ഉടമയ്ക്ക് ഇപ്പോഴുള്ളത് പൂജ്യം! അക്കൗണ്ടന്റും പങ്കാളിയും മറ്റും ചേർന്ന് ജീവിച്ചിരിക്കെത്തന്നെ കൈക്കലാക്കിയതാണത്രെ. മധ്യവയസ്സ് പിന്നിട്ടവർ മാത്രമല്ല ഏതു പ്രായക്കാരും മനസ്സിലാക്കിയിരിക്കേണ്ടതാണ് വയസ്സുകാലത്തെ
ഓഹരി വിപണിയിലെ മഹാമാന്ത്രികനെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് അമേരിക്കന്‍ നിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റ്. ഓഹരി വിപണിയുടെ കാര്യമാകട്ടെ, നിക്ഷേപ രീതിയുടെ കാര്യമാകട്ടെ ലോകമെന്നും ബഫറ്റിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തിട്ടുണ്ട്. ജനങ്ങള്‍ പലപ്പോഴും ബഫറ്റിനോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്
ചിലർ മാത്രം സമ്പന്നരാകുന്നു, എങ്ങനെയാണ് ? കുടുംബ സ്വത്ത് ഇല്ലാതെ സമ്പന്നരായവരുടെ കാര്യമെടുത്താൽ അവർക്ക് പ്രത്യേകതകൾ എന്തെങ്കിലും ഉണ്ടോ? അതി സാധാരണക്കാരിൽ നിന്ന് അതിസമ്പന്നരായവരുടെ ജീവിതത്തിൽ നിന്ന് എന്തൊക്കെ മനസിലാക്കാം? ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇടം നേടുന്നവർ ഏതൊക്കെ മേഖലകളിൽ
ന്യൂയോർക്ക്∙ ഓഹരി വിപണിയിൽ വൻ ചലനം സൃഷ്ടിച്ച് വാറൻ ബഫറ്റിന്റെ ബെർക്ഷയർ ഹാത്ത്വേയുടെ വെളിപ്പെടുത്തൽ. 6.7 ബില്യൻ ഡോളർ രഹസ്യ ഓഹരിയുള്ള കമ്പനിയുടെ പേര് ബെർക്ഷയർ ഹാത്ത്വേ വെളിപ്പെടുത്തിയതോടെയാണ് ഓഹരി വിപണിയിൽ കമ്പനിക്ക് നേട്ടമുണ്ടായത്. ഒൻപത് മാസം മുൻപ് ബെർക്ഷയർ ഹാത്ത്വേ സ്വന്തമാക്കിയ ഓഹരിയുടെ
ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപം നടത്തുമെന്ന സൂചന നൽകി യുഎസ് ശതകോടീശ്വരനായ വാറൻ ബഫറ്റ്. ഇന്ത്യൻ വിപണിയുടെ സാധ്യതകൾ ഇനിയും പ്രയോജനപ്പെടുത്താനുണ്ടെന്നും, ഭാവിയിൽ തന്റെ നിക്ഷേപ സ്ഥാപനമായ ബെർക്ഷൈർ ഹാത്തവേ കമ്പനി രാജ്യത്ത് നിക്ഷേപം നടത്തുമെന്നും വാറൻ ബഫറ്റ് പറഞ്ഞു. ബാക്ഷറിന്റെ വാർഷിക യോഗത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. യുഎസിൽ പ്രവർത്തിക്കുന്ന ഹെഡ്ജ് ഫണ്ട് മാനേജരായ രാജീവ് അഗർവാളിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.
പലചരക്കു കടയിൽ സഹായിയായി ജീവിതയാത്ര തുടങ്ങിയ ചാർലി മുൻഗറിന്റെ നൂറാം ജന്മവാർഷികം ഇന്ന്. കഴിഞ്ഞ നവംബർ 28 ന് വിടവാങ്ങുമ്പോൾ ചാർലി മുൻഗർ ലോകത്തെ ഏറ്റവും സമ്പന്നരായ നിക്ഷേപകരുടെ ഗണത്തിലാണ് ഇടംപിടിച്ചിരുന്നത്. കൗമാരത്തിൽ, വാറൻ ബഫറ്റിന്റെ മുത്തച്ഛന്റെ ബഫറ്റ് ആൻഡ് സൺ എന്ന പലചരക്ക് കടയിലായിരുന്നു ചാർലി
Results 1-10 of 25