Activate your premium subscription today
കുറച്ചുനേരമായി അയാൾ സീറ്റിലില്ല. ഒരുപക്ഷേ പുക വലിക്കാനോ മറ്റോ പുറത്തിറങ്ങിയതാകണം. നല്ല മഴയുണ്ട് പുറത്ത്. കുട കൊണ്ടുവന്നിട്ടുണ്ടാകുമോ? സാധാരണ ഒരു കറുത്ത കാലൻകുട ഷർട്ടിന്റെ കോളറിനു പിന്നിൽ കെട്ടിഞാത്തിയിട്ടാണു വരവുതന്നെ. ഇന്നു കുടയുണ്ടായിരുന്നോ? രാവിലെ ലിഫ്റ്റിൽ കയറിയപ്പോൾ ഒരുമിച്ചായിരുന്നെങ്കിലും
എഴുപതുകളിലും എൺപതുകളിലും കാംപകോളയും തംസ് അപ്പും ആയിരുന്നു ഇന്ത്യൻ കോളകൾ. എഴുപതുകളുടെ തുടക്കത്തിൽ യുഎസ് കോളകളെ നാടുകടത്തിയതോടെയാണ് ഇന്ത്യൻ കോളകൾ വന്നത്. പാർലെ ഗ്രൂപ്പിലെ ചൗഹാന്റെ തംസ് അപ് കോള ‘ടേസ്റ്റ് ദ് തണ്ടർ’ എന്ന പേരിൽ ഒന്നാം സ്ഥാനത്ത്, തൊട്ടു താഴെ കാംപകോള. ഇപ്പോഴെന്തായെന്നു ചോദിച്ചാൽ കാംപകോള
പാക്കിസ്ഥാന് ഇപ്പോള്‍ ഭരിക്കുന്നത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണെങ്കിലും രാജ്യ ഭരണത്തിന്റെ കടിഞ്ഞാണ്‍ കിടക്കുന്നത് അദ്ദേഹത്തിന്റെ ജ്യേഷ്ഠനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷരീഫിന്റെ കൈകളിലാണെന്നത് ഒരു വലിയ രഹസ്യമല്ല. എന്നാല്‍ അതിനേക്കാള്‍ പരസ്യമായ ഒരു രഹസ്യമുണ്ട്. ഷരീഫുമാരേക്കാള് ശക്തനായ
ജീവിതസായാഹ്നത്തിലെത്തിയ ഒരമ്മ എന്നോട് പറഞ്ഞു - "ചെറുപ്പത്തിൽ ഞാൻ തികച്ചും ആരോഗ്യവതിയായിരുന്നു. എന്നാൽ എന്റെ ഭർത്താവ് അങ്ങനെ ആയിരുന്നില്ല. ഞങ്ങൾ തമ്മിൽ കണ്ട നാൾ തൊട്ടേ രോഗങ്ങളും ചികിത്സയും തന്നെ.എന്നാൽ വലിയ രോഗിയോന്നുമല്ല. പക്ഷേ ഇപ്പോഴും തലവേദന, തുമ്മൽ, പനി, തളർച്ച അങ്ങനെ ഓരോന്ന്. ഈ വൈരുദ്ധ്യം
യുഎസിന്റെ ഏഴാമത്തെ പ്രസിഡന്റായിരുന്നു ആൻഡ്രൂ ജാക്സൺ. സ്വയം പര്യാപ്തമായ വ്യക്തിത്വത്തിന്റെ മകുടോദാഹരണം ആയിരുന്നു ജാക്സൺ. യുഎസിന്റെ പ്രസിഡന്റ് എന്ന കരുത്തുറ്റ പദവിയിലേക്കുള്ള ജാക്സന്റെ യാത്രയിൽ ഏറ്റവും തുണയായതും ഈ വലിയ സവിശേഷത തന്നെ. കുട്ടിക്കാലം തൊട്ടേ പിന്നാലെയുള്ള പൊള്ളുന്ന ജീവിതാനുഭവങ്ങളാണ്
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തതു നിറകണ്ണുകളോടെയാണു ലോകമാകെ കണ്ടത്. കാരുണ്യവും കരുതലും ആൾരൂപമാർന്ന് അവതരിച്ചതിന്റെ നേർപകർപ്പെന്നു വിശേഷിപ്പിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ശ്വാസകോശത്തിന്റെ രണ്ടറകളിലും ന്യൂമോണിയ ബാധിച്ചു വിശ്രമത്തിലായിരുന്ന,
മദ്ധ്യാഹ്നം ഒരുറക്കം തൂങ്ങി പക്ഷിയാകുമ്പോൾ ഉമ്മറവാതിൽക്കൽ നേരിയ ഒരു പദവിന്യാസം. എന്നും ഏവരും സ്വാഗതം ചെയ്യുന്ന ആ കാക്കിക്കുപ്പായക്കാരൻ. ഒരു കത്ത്, ഒരു മണിയോർഡർ, ഒരു പാർസൽ - എന്താവും ആ സഞ്ചിയിൽ എന്ന് ആകാംക്ഷയോടെ കാത്തിരുന്ന നാളുകൾ! ഇത് പണ്ടത്തെ കഥയാണ്. ഇന്ന് ടെലഫോണും മൊബൈലും ഇ-മെയിലും അപഹരിച്ചു
മലയാളിക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. സാഹിത്യത്തിൽ, സംഗീതത്തിൽ ഇതരകലകളിൽ, കായികരംഗത്ത്, ശാസ്ത്രലോകത്ത്, ഒക്കെ കഴിവുകൾ കഴിവുകൾ ഇത്രത്തോളം തെളിയിച്ച മറ്റൊരു ജനത ഉണ്ടോ എന്ന് നമ്മൾ സ്വയം അഭിമാനിക്കാറുണ്ട്. പക്ഷേ ഇതിലേറെ അഭിമാനിക്കാൻ നമുക്ക് മറ്റൊരു വസ്തുതയുണ്ട്. അത് 'മലയാലം അരിയില്ല' എന്ന നേട്ടമാണ്.
ഉറപ്പില്ലാത്ത കാര്യത്തെപ്പറ്റി നല്ല ഉറപ്പോടെ സംസാരിക്കുകയും അതനുസരിച്ച് അധികമൊന്നും ആലോചിക്കാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതു ചിലപ്പോള്‍ അവസാനിക്കുന്നത് നാണക്കേടിലായിരിക്കും. അമേരിക്കയിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെപ്പറ്റി നടന്നുവരുന്ന ചര്‍ച്ചകളില്‍ പലതും ചെന്നെത്തുന്നത് ഈ നിഗമനത്തിലാണ്. താന്‍
എന്റെ കുടുംബക്കാരുടെ ഇടയിൽ ഒരു ആരും പിശുക്കിയായിട്ടാണ് ഞാൻ അറിയപ്പെടുന്നത്. ഇനി ഞാൻ പറയട്ടെ. ഞാൻ ഒരു പിശുക്കിയെയല്ല. ആവശ്യങ്ങൾക്ക് ചെലവഴിക്കും. അനാവശ്യചെലവുകൾ ഒഴിവാക്കും. ആർഭാടങ്ങൾ ഇല്ല. വരവിൽ ഒതുങ്ങി ജീവിക്കണം. അത്യാവശ്യങ്ങൾക്കു സ്വയം കരുതി വയ്ക്കണം. അന്യരുടെ മുന്നിൽ കൈ നീട്ടാൻ ഇടയാകരുത്
Results 1-10 of 1215