Activate your premium subscription today
ഈ തലക്കെട്ട് കാണുമ്പൊൾ എന്റെ വായനക്കാർ അത്ഭുതപ്പെട്ടേക്കും. ദിവ്യപ്രേമം, പ്രണയം , അനുരാഗം, ഇത്തരം വാക്കുകൾ തന്നെ പൈങ്കിളി എന്ന് വിവക്ഷിക്കപ്പെടുന്ന ഈ കാലത്ത് പ്രായവും പാകതയുമെത്തിയ ഒരെഴുത്തുകാരി പ്രണയത്തെക്കുറിച്ചെഴുതുകയോ? അത് വിടൂ .ഇവിടെ വിഷയം പ്രണയം തന്നെയാണ്. പ്രണയ കഥകളുടെ കടുത്ത ആരാധകനായ ഒരു
വീണ്ടുമൊരു മഴക്കാലം! ഇടവപ്പാതി മഴ ഇങ്ങനെ പെയ്തു തുടങ്ങുമ്പോൾ മഴയിൽ കളിച്ചതും, കുളിച്ചതും ,രസിച്ചതും വീണ്ടുമോർക്കാതിരിക്കാൻ ആവുമോ? മഴയെക്കുറിച്ച് പാടാത്ത കവികളോ എഴുതാത്ത എഴുത്തുകാരോ ഉണ്ടോ?എന്നാൽ ഞാൻ പറയാൻ പോകുന്നത് വളരെ വിചിത്രമായ ഒരനുഭവമാണ്. ഇടവപ്പാതി മഴ ഒരതിഥിയായി വീട്ടിൽ വന്നു കുറെ ദിവസം കൂടെ
സ്ത്രീകളെ വർണ്ണിക്കാൻ പൂക്കളെയും നിലാവിനെയും സുഗന്ധങ്ങളേയുമൊക്കെയാണ് കവികൾ കൂട്ട് പിടിക്കുന്നത്. വൈരൂപ്യത്തെ ഉപമിക്കാൻ ചിലപ്പോൾ ഇരുട്ടും മുള്ളുകളും കല്ലുമൊക്കെ ഉപാധി കളാകാറുണ്ട്. എന്നാൽ മഞ്ജു എന്ന സ്ത്രീയെ അഹങ്കാരവും ധിക്കാരവും അധികപ്രസംഗവും കൂട്ടിക്കുഴച്ച് മെനഞ്ഞെടുത്തതാണെന്ന് അവളെ പരിചയപ്പെടുന്ന
'മൂഷികസ്ത്രീ പിന്നേയും മൂഷിക സ്ത്രീയായി '- ഈ ചൊല്ല് കേട്ടിട്ടില്ലാത്ത മലയാളി ഉണ്ടാവില്ല. ഇതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ആ കഥയിലേയ്ക്ക് നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ടു പോകട്ടെ. പണ്ട് പണ്ട് ഒരു പരുന്ത് ഒരു പെണ്ണെലിക്കുഞ്ഞിനെ റാഞ്ചിയെടുത്തു കൊണ്ടു പറക്കുമ്പോൾ പിടിവിട്ട് ആ എലിക്കുഞ്ഞ്
ജീവിതസായാഹ്നത്തിലെത്തിയ ഒരമ്മ എന്നോട് പറഞ്ഞു - "ചെറുപ്പത്തിൽ ഞാൻ തികച്ചും ആരോഗ്യവതിയായിരുന്നു. എന്നാൽ എന്റെ ഭർത്താവ് അങ്ങനെ ആയിരുന്നില്ല. ഞങ്ങൾ തമ്മിൽ കണ്ട നാൾ തൊട്ടേ രോഗങ്ങളും ചികിത്സയും തന്നെ.എന്നാൽ വലിയ രോഗിയോന്നുമല്ല. പക്ഷേ ഇപ്പോഴും തലവേദന, തുമ്മൽ, പനി, തളർച്ച അങ്ങനെ ഓരോന്ന്. ഈ വൈരുദ്ധ്യം
മദ്ധ്യാഹ്നം ഒരുറക്കം തൂങ്ങി പക്ഷിയാകുമ്പോൾ ഉമ്മറവാതിൽക്കൽ നേരിയ ഒരു പദവിന്യാസം. എന്നും ഏവരും സ്വാഗതം ചെയ്യുന്ന ആ കാക്കിക്കുപ്പായക്കാരൻ. ഒരു കത്ത്, ഒരു മണിയോർഡർ, ഒരു പാർസൽ - എന്താവും ആ സഞ്ചിയിൽ എന്ന് ആകാംക്ഷയോടെ കാത്തിരുന്ന നാളുകൾ! ഇത് പണ്ടത്തെ കഥയാണ്. ഇന്ന് ടെലഫോണും മൊബൈലും ഇ-മെയിലും അപഹരിച്ചു
മലയാളിക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. സാഹിത്യത്തിൽ, സംഗീതത്തിൽ ഇതരകലകളിൽ, കായികരംഗത്ത്, ശാസ്ത്രലോകത്ത്, ഒക്കെ കഴിവുകൾ കഴിവുകൾ ഇത്രത്തോളം തെളിയിച്ച മറ്റൊരു ജനത ഉണ്ടോ എന്ന് നമ്മൾ സ്വയം അഭിമാനിക്കാറുണ്ട്. പക്ഷേ ഇതിലേറെ അഭിമാനിക്കാൻ നമുക്ക് മറ്റൊരു വസ്തുതയുണ്ട്. അത് 'മലയാലം അരിയില്ല' എന്ന നേട്ടമാണ്.
എന്റെ കുടുംബക്കാരുടെ ഇടയിൽ ഒരു ആരും പിശുക്കിയായിട്ടാണ് ഞാൻ അറിയപ്പെടുന്നത്. ഇനി ഞാൻ പറയട്ടെ. ഞാൻ ഒരു പിശുക്കിയെയല്ല. ആവശ്യങ്ങൾക്ക് ചെലവഴിക്കും. അനാവശ്യചെലവുകൾ ഒഴിവാക്കും. ആർഭാടങ്ങൾ ഇല്ല. വരവിൽ ഒതുങ്ങി ജീവിക്കണം. അത്യാവശ്യങ്ങൾക്കു സ്വയം കരുതി വയ്ക്കണം. അന്യരുടെ മുന്നിൽ കൈ നീട്ടാൻ ഇടയാകരുത്
സീതയുടെ വിവാഹത്തിന് അവളെ മണ്ഡപത്തിലേക്ക് ആനയിച്ചത് അവളുടെ അമ്മയാണ്. സീതയുടെ കൈ പിടിച്ചു വരനെ ഏൽപ്പിച്ചതും അമ്മതന്നെ. തൊട്ടരികിൽ ഈ കാഴ്ച കണ്ടു പ്രസന്നമായ ഭാവത്തോടെ അവളുടെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവളുടെ കൂട്ടുകാർ മുഴുവൻ അമ്പരന്നു. "ഈ നാട്ടിൽ ഇങ്ങനെയാണോ "ഞാൻ ചോദിച്ചത് അല്പം
കനത്ത തായ്ത്തടിയും വേരുകളും ഒരു പച്ചക്കുട വിരിച്ചതു പോലെ ഇലകളും നിറയെ വെളുത്ത നല്ല സുഗന്ധമുള്ള പൂക്കളുമായി ഒരു നന്ത്യാർവട്ടച്ചെടി ഞാൻ ജനിച്ചു വളർന്ന വീടിന്റെ മുറ്റത്ത് ഇന്നുമുണ്ട്. അത് എന്റെ ബാല്യത്തിൽ ഞാൻ നട്ടു വളർത്തിയതാണ്. ഇതിന്റെ കൊമ്പുകൾ ഞാൻ പോയ നാടുകളിലൊക്കെ കൊണ്ടുപോയി താമസിച്ച വീടുകളിലൊക്കെ
Results 1-10 of 205