Activate your premium subscription today
റീലുകളിൽ പ്രശംസ കൊണ്ടു മൂടുന്ന വീട്ടിലൂണ് ഹോട്ടലിൽ പോയി നോക്കി. മുടുക്കിലൂടെ (ഇടുങ്ങിയ ഇടവഴി) കുറേ പോകുമ്പോൾ വീട്. വണ്ടികൾ പാർക്ക് ചെയ്യാൻ പറമ്പ്. വീട്ടിലെ ‘ഊൺസ്’ പക്ഷേ കാശിനു കൊള്ളില്ല. വൻ വിലയുള്ള നോൺവെജ് സ്പെഷ്യലുകളുണ്ട്. അതിൽപ്പിടിച്ചാണ് റീലുകളിലെ പ്രശംസ. തിരിച്ചിറങ്ങുമ്പോൾ പലരും പറഞ്ഞു പോകും–
അമേരിക്കയിൽ കുടിയേറിയ ഇന്ത്യാക്കാർ പൊതുവേ ഡെം ആയിരുന്നു–ഡെമോക്രാറ്റുകൾ. ട്രംപിന്റെ വരവിൽ അനേകർ റെപ് ആയത്രെ–റിപ്പബ്ളിക്കൻ. ഇന്ത്യാക്കാരൻ വിവേക് ഗണപതി രാമസ്വാമിയെപ്പോലുള്ളവർ ട്രംപിന്റെ അടുത്ത ശിങ്കിടികളായിരുന്നല്ലോ. കോഴിക്കോട് എൻഐടിയിൽ പഠിച്ച പാലക്കാട് സ്വദേശി ഗണപതി രാമസ്വാമിയുടെ മകൻ. വിവേക്
ഇന്ത്യയിൽ ക്രോണി കാപിറ്റലിസത്തിന്റെ അഥവാ ചങ്ങാത്ത മുതലാളിത്തത്തിന്റെ മൂർത്തിമദ് ഭാവമായി അവതരിപ്പിക്കുന്നത് അദാനിയെ ആണെങ്കിൽ മലേഷ്യയിൽ ഉണ്ടായിരുന്നു വേറൊരു അദാനി. മഹാതിർ മുഹമ്മദ് പ്രധാനമന്ത്രിയായിരുന്ന 25 വർഷം ലൈസൻസുകളും കരാറുകളും നേടിയ ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ടി. അനന്തകൃഷ്ണൻ. മോഡേൺ മലേഷ്യയുടെ
സീപ്ളെയിനിൽ മാട്ടുപ്പെട്ടിവരെ പോയി ഇടുക്കിയിൽ ആദ്യമായി വിമാനം ഇറക്കി ചരിത്രം സൃഷ്ടിച്ചു തിരിച്ചു വന്നവർക്ക് കാഴ്ചകളെപ്പറ്റി പറഞ്ഞു മതിയാകുന്നില്ല. കേരളം മുകളിൽ നിന്നു താഴോട്ടു നോക്കുന്നതാണത്രെ ഭംഗി! നേരേ നിന്നു നോക്കിയാൽ വെടക്കു കാഴ്ചകൾ കാണേണ്ടി വരും. മാനത്തു നിന്നു താഴോട്ടു നോക്കുമ്പോഴോ...??
നാസയും ബോയിങും വിചാരിച്ചിട്ടു നടക്കാത്തത് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനി നടത്തി കാണിക്കുന്നു. അവരുടെ പ്രോജക്ടുകൾക്ക് ചെലവും അതു പൂർത്തിയാക്കാൻ വേണ്ട സമയവും നാസ–ബോയിങ് ദൗത്യങ്ങളുടെ പാതിയിലും താഴെ. ഇതെങ്ങനെ സംഭവിക്കുന്നു? എന്തുകൊണ്ട് നാസ–ഐഎസ്ആർഒ പോലുള്ള സ്ഥാപനങ്ങൾക്ക് ഇത്തരം സ്റ്റാർട്ടപ്പുകളുടെ
പ്രധാന മീറ്റിംഗിൽ ഇരിക്കുമ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു കോൾ. വേറേ പ്രധാനപ്പെട്ട പലരുടേയും വിളി പ്രതീക്ഷിച്ചിരിക്കുന്നതിനാൽ മൊബൈൽ ഫോൺ പൊത്തിപ്പിടിച്ച് കോൺഫറൻസ് മുറിയിൽ നിന്നു പുറത്തിറങ്ങുന്നു. അനന്തരം– സാർ...ഇതു ഡാഷ് കോൾ സെന്ററിൽ നിന്നു വിളിക്കുകയാണ്. സാറിന്റെ വണ്ടി സർവീസ് ചെയ്തല്ലോ...എന്താ
ടൂറിസം വളരുന്നത് വമ്പൻ റിസോർട്ടുകളിലല്ല, വീടുകളിലാണ്. വില്ല ഹോം സ്റ്റേ, ഫാം സ്റ്റേ, പ്ളാന്റേഷൻ സ്റ്റേ, ഹെറിറ്റേജ് സ്റ്റേ... എന്നിങ്ങനെയാണു പോക്ക്. 3 മുതൽ 7 മുറികൾ വരെ മതി. മിക്കതും ഏതെങ്കിലും ആറിന്റേയോ കായലിന്റേയോ, റിസർവോയറിന്റേയോ, കടലിന്റേയോ തീരത്താണെന്നു മാത്രം. വിദേശ മലയാളികൾ നാട്ടിലെത്തിയാൽ പഴയ
ഭക്ഷണം എന്നാൽ ബ്രൗൺ കവറിൽ ഓൺലൈൻ ഡെലിവറിക്കാരൻ കൊണ്ടു വരുന്നത് എന്നൊരു ചിന്താഗതി പുത്തൻ തലമുറയിലാകെ വളർന്നു വരുന്നുണ്ട്. വീട്ടിലുണ്ടാക്കുന്നത് വേണ്ട, ബ്രൗൺ കടലാസ് കവറിൽ വരണം. 10 മിനിട്ട് കൊണ്ട് കഴിക്കാനുള്ളത് 2 മണിക്കൂർ പാചകം ചെയ്യുകയോ? എന്തൊരു ‘സ്കാം’ എന്നാണു ചിന്താഗതി! വിലയോ? ജനത്തിന് വില
ഐടി വ്യവസായം ബെംഗളൂരുവിലും ഹൈദരാബാദിലും പോലെ കേരളത്തിലും വളരാത്തതെന്നു ചോദിക്കുമ്പോൾ ഇക്കോസിസ്റ്റം വേണം, ഹോട്ട് സ്പോട്ട് ആയി മാറണം എന്നിങ്ങനെ ചില മറുപടികൾ വിശകലനപടുക്കളിൽ നിന്നു കാലാകാലങ്ങളായി കിട്ടാറുണ്ട്. ഈ രണ്ട് ഐറ്റംസും കേരളത്തിൽ ഇഷ്ടം പോലെ ഉള്ള രംഗമായി മാറിയിരിക്കുന്നു ആയുർവേദം. ഹോട്ട്
ഇഎസ്പിഎൻ ആയിരുന്നല്ലോ ലോകത്തെ ഏറ്റവും വലിയ സ്പോർട്സ് ടിവി ചാനൽ! ഉടമകളായ ഡിസ്നിയുടെ കാഷ്കൗ ആയിരുന്നു ഇഎസ്പിഎൻ. കളികളുടെ ലൈവ് സ്ട്രീമിംഗിലേക്ക് കാണികളും കച്ചവടവും മാറുന്നതു കണ്ടതോടെ ഇഎസ്പിഎൻ അടുത്ത വർഷം സ്ട്രീമിംഗ് പ്ലാറ്റ്ഫോം തുടങ്ങുകയാണ്. കൂട്ടിന് ഫോക്സ് ഗ്രൂപ്പും വാർണർ ബ്രദേഴ്സുമുണ്ട് –
Results 1-10 of 141