Activate your premium subscription today
പ്രാർഥനയെക്കുറിച്ച് ആധുനിക കാലത്ത് എഴുതുകയോ, സംസാരിക്കുകയോ ചെയ്യുന്നതു ശുദ്ധഭോഷ്കായി കരുതുന്നവരുണ്ട്. എന്നാൽ പ്രാർഥിക്കുവാനും ജീവിതത്തിൽ ദൈവത്തിനു മുഖ്യസ്ഥാനം നൽകുന്നതിനും അതിയായി ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും. കാരണം, മനുഷ്യാത്മാവ് ദൈവത്തെ നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുന്നതു തന്നെ. ഭൗതിക
പുതുവർഷത്തിലേക്കു നാം പ്രവേശിച്ചു കഴിഞ്ഞു. പിന്നിട്ട വർഷം ദുരന്തപൂർണവും, കഷ്ടനഷ്ടങ്ങളുടെ കാലവുമായിരുന്നു. കോവിഡിന്റെ മാരകമായ വ്യാപ്തി ജനത്തെ വലയ്ക്കുന്ന സമയത്തുതന്നെയാണ് പ്രകൃതിക്ഷോഭവും പ്രളയക്കെടുതിയും നാശം വിതച്ചത്...Innathe Chintha Vishayam, COVID 19, New Year Resolution
അവതരിച്ച ദൈവപുത്രനെ ആദ്യം ദർശിക്കാനും വണങ്ങാനും ഭാഗ്യം ലഭിച്ചതാർക്ക്? വേദപണ്ഡിതർക്കോ പുരോഹിത ശ്രേഷ്ഠർക്കോ സാമ്പത്തിക–സാമൂഹിക രംഗത്ത് ഔന്നത്യം കൈവരിച്ച നേതാക്കൻമാർക്കോ അല്ല...Innathe Chintha Vishayam, T.J.J, Christmas Message
സന്ദേശം പലവിധത്തിൽ കൈമാറാനാകും. മുഖ്യമായും നാവിൽക്കൂടിയും തൂലികയിൽ കൂടിയുമാണ്. അവയുടെ സഹായത്തിനു ചില മാധ്യമങ്ങളും ഉപയോഗപ്പെടുത്താം. ആത്മീയപ്രവർത്തകർ അധികമായും സന്ദേശം നൽകുന്നത് അവരുടെ ശബ്ദത്തിൽ കൂടിയാണ്...Innathe Chintha Vishayam, The importance of fellowship, Thought of the Day
ഇരുപത്തിയഞ്ചു വയസ്സായ ഒരു യുവാവ് ഒരു വലിയ പ്രതിസന്ധിയിൽ എത്തിച്ചേർന്നു. അച്ഛൻ നല്ലൊരു വ്യവസായ സ്ഥാപനത്തിന്റെ ഉടമയായിരുന്നു. ഹൃദ്രോഗം നിമിത്തം അദ്ദേഹം പെട്ടെന്നു മരണമടഞ്ഞു. അച്ഛൻ നടത്തിക്കൊണ്ടിരുന്ന വ്യവസായത്തെപ്പറ്റി ശരിയായ വിവരമൊന്നും ആ മകനുണ്ടായിരുന്നില്ല. കുറെ വിദ്യാഭ്യാസം ലഭിച്ചിരുന്നു.
പുഞ്ചിരിയുടെ ഔന്നത്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും മറ്റും ഈ പംക്തിയിൽ പലപ്പോഴും പ്രതിപാദിച്ചിട്ടുള്ളതാണ്. എന്നാൽ ഒരു ജീവൻ രക്ഷിക്കാൻ പുഞ്ചിരിക്കു സാധിച്ചു എന്ന സാക്ഷ്യം ഹഠാദാകർഷിക്കുന്നതാണ്. ജർമനിയിൽ നാത്സി ഭീകരവാഴ്ചയുടെ സന്ദർഭം: ഒരു സ്പെയിൻകാരൻ ബന്ധിക്കപ്പെട്ടു തടവറയിലായി. അയാൾ തന്നെ
ശിഥിലമാകുന്ന ബന്ധങ്ങളും അതുമൂലമുളവാകുന്ന സംഘർഷങ്ങളും സമ്മർദങ്ങളും ഇല്ലാതാക്കുവാനും വ്യക്തിബന്ധങ്ങൾ ഭദ്രമാക്കാനും സ്നേഹാന്തരീക്ഷം സംജാതമാക്കാനും ഏറെ സഹായിക്കുന്ന ഒരു ഔഷധമെന്നു ക്ഷമാപണത്തെ വിശേഷിപ്പിക്കാം. ഒരാൾ എഴുതുന്നു: ‘‘I am sorry’’ – these two little words play a big part in our daily
പലരുടെയും ജീവിതവിജയം നിരീക്ഷിക്കുമ്പോൾ അതിനു നിദാനമായ ഘടകങ്ങൾ എന്തായിരിക്കുമെന്നു നാം ചിന്തിച്ചു പോകാറുണ്ട്. പൊതുവേ പറയാവുന്ന രണ്ടു ഘടകങ്ങൾ ഉണ്ട്: സ്ഥിരോൽസാഹവും നിതാന്ത പരിശ്രമവും. ആയുസ്സിന്റെ ക്ഷണികതയും നിസ്സാരതയും മനസ്സിലാക്കുന്നവർ ജീവിതം ധന്യമാക്കുവാൻ ഉൽസാഹപൂർവം നിരന്തരയത്നം നടത്തുന്നു. പ്രസിദ്ധ
ഇരുവശങ്ങളിലും വ്യാപാരശാലകൾ നിരനിരയായി കാണുന്ന ഒരു തെരുവീഥി. ലണ്ടൻ നഗരത്തിന്റെ ഒരു ഭാഗത്താണ്. ശീതകാലം ആരംഭിച്ച ഘട്ടം. തെരുവോരത്തെ ഒരു ഷൂ വിൽപന കേന്ദ്രത്തിന്റെ മുമ്പിൽ ഒരു ബാലൻ ആ കടയുടെ കണ്ണാടിജനലിൽ കൂടി ഉള്ളിൽ നിരത്തി വച്ചിരിക്കുന്ന കുട്ടികളുടെ ഷൂസുകൾ നോക്കി നിശ്ചലനായി നിൽക്കുകയായിരുന്നു. അവൻ
വാർധക്യത്തിലും കർമനിരതമായും ഫലപ്രദമായും ജീവിതം നയിക്കുന്ന സ്വന്തം പിതാവിനെപ്പറ്റി ഒരു മകൾ നൽകുന്ന സാക്ഷ്യമാണു നമ്മുടെ ചിന്താവിഷയം. ഒരു വൈദികനാണു കഥാപുരുഷൻ. 93 വയസ്സുള്ള അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു എങ്കിലും സേവനങ്ങളിൽ വ്യാപൃതനാണ്. എഴുപതു വർഷം നീണ്ടുനിന്ന ഉത്തമ ദാമ്പത്യബന്ധത്തിനു
Results 1-10 of 58