Activate your premium subscription today
ദേശീയപാതകളുടെ അതിവേഗത്തിലുള്ള നിര്‍മാണത്തിന്റെ പേരില്‍ പ്രശംസകള്‍ ഏറ്റുവാങ്ങുമ്പോഴും ഉയര്‍ന്ന ടോള്‍ നിരക്കുകളുടെ പേരില്‍ വിമര്‍ശനങ്ങളും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി ഏറ്റുവാങ്ങാറുണ്ട്. സോഷ്യല്‍മീഡിയയില്‍ അമിത ടോള്‍ നിരക്കിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങുന്നതിനിടെ ഈ
ഇന്ത്യയിലെ ട്രക്ക് ഡ്രൈവർമാരിൽ പകുതിയിലേറെപ്പേർക്കും കാഴ്ചത്തകരാർ ഉണ്ടെന്നു ഡൽഹി ഐഐടിയുടെ റിപ്പോർട്ട്
മുംബൈ ∙ മഹാരാഷ്ട്രയിലെ ബന്ദാര ജില്ലയിൽ ആയുധനിര്‍മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 8 പേർ മരിച്ചു. അപകടത്തിൽ പത്തോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. 8 പേര് മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പറഞ്ഞു.
കേരളത്തില്‍ ദേശീയപാത വികസനം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഈ വര്‍ഷം പണി പൂര്‍ത്തിയാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ദേശീയപാത തുറന്നുകഴിഞ്ഞാല്‍ ആരംഭിക്കാനിരിക്കുന്ന ടോള്‍ ബൂത്തുകളെക്കുറിച്ചും ടോള്‍ തുകയെക്കുറിച്ചുമെല്ലാം വിവിധ കോണുകളില്‍ ഇതിനകം ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.
ന്യൂഡൽഹി∙ ദേശീയപാത 66നെയും കൊച്ചി തുറമുഖത്തെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട തുറമുഖ ഇടനാഴിയുടെ വിശദ പദ്ധതി രേഖ (ഡിപിആർ) ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ഉടൻ ടെൻഡർ ചെയ്യുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ലോക്സഭയിൽ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മറുപടി. കൊച്ചി
ന്യൂഡൽഹി ∙ വാഹനാപകടങ്ങളിൽ ഗുരുതരമായി പരുക്കേൽക്കുന്നവർക്കു പണമടയ്ക്കാതെ, 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതി 3 മാസത്തിനുള്ളിൽ രാജ്യമാകെ നടപ്പാക്കും.
കോട്ടയം∙ രാജ്യത്ത് റോഡ് അപകടങ്ങൾ വർധിച്ചതായും രാജ്യാന്തര സമ്മേളനങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ, താൻ മുഖം മറയ്ക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ പറഞ്ഞതിനു തൊട്ടുപിന്നാലെയാണു കേരളത്തെ ഞെട്ടിച്ച രണ്ട് അപകടങ്ങൾ നടന്നത്. രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ കോയമ്പത്തൂരിൽ തിരുവല്ല സ്വദേശികൾ അപകടത്തിൽ മരണപ്പെട്ടതിനു പിന്നാലെയാണ് പാലക്കാട് നാലു പെൺകുട്ടികൾക്ക് റോഡപകടത്തിൽ ജീവൻ നഷ്ടമായത്.
ന്യൂഡൽഹി ∙ കേരളത്തിലെ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനു വഴി തെളിഞ്ഞെന്നും ഇന്നു ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടക്കുന്ന ചർച്ചയിൽ ധാരണയാകുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിനു മറുപടി നൽകി.
ന്യൂഡൽഹി∙ ആലപ്പുഴ കളർകോട് അപകടത്തെക്കുറിച്ചുള്ള കെ.സി.വേണുഗോപാൽ എംപിയുടെ ചോദ്യത്തിന് എറണാകുളത്തെ ബൈപാസ് നിർമാണം നടക്കുന്നുവെന്ന മറുപടിയുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അപകടത്തെക്കുറിച്ചു ചോദിക്കുമ്പോൾ എറണാകുളത്തെ ബൈപാസിനെ പറ്റി പറയുന്നതിനെ കെ.സി.വേണുഗോപാൽ എതിർത്തതോടെ ഗഡ്കരി വിഷയം മാറ്റി. നിരവധി നിയമങ്ങൾ സർക്കാർ നിർമിച്ചുവെന്നും അതൊന്നും ജനങ്ങൾ അനുസരിക്കുന്നില്ലെന്നും മറുപടി പറഞ്ഞ് ഗഡ്കരി തടിതപ്പുകയായിരുന്നു.
ന്യൂഡൽഹി∙ ലോക്സഭയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സീറ്റിൽ മാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ് സിങ്, അമിത് ഷാ എന്നിവർക്കു ശേഷം നാലാം നമ്പർ സീറ്റിലാണ് ഗഡ്കരി ഇനി ഇരിക്കുക. ആദ്യ ക്രമമനുസരിച്ച്, ശിവരാജ് സിങ് ചൗഹാനൊപ്പമായിരുന്നു ഗഡ്കരിയുടെ സീറ്റ്. നാലാം നമ്പർ ഇരിപ്പിടം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. പുതിയ പരിഷ്കാരമനുസരിച്ച് ഇനി ശിവരാജ് സിങ് ചൗഹാന് സമീപത്തുള്ള സീറ്റ് ഒഴിഞ്ഞുകിടക്കും.
Results 1-10 of 164