Activate your premium subscription today
തിരുവനന്തപുരം∙ നായനാര്‍ക്കോ വിഎസിനോ സാക്ഷാല്‍ ഇംഎംഎസ് നമ്പൂതിരിപ്പാടിനോ പോലും സാധ്യമാകാതിരുന്ന തുടര്‍ഭരണമെന്ന നാഴികക്കല്ലാണു മുഖ്യമന്ത്രി പിണറായി വിജയന് നേടിയതെന്നു സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് തയാറാക്കിയ 'പിണറായി ദ് ലെജന്‍ഡ്' ഡോക്യുമെന്ററി. കേരള രാഷ്ട്രീയ ചരിത്രത്തില്‍ മറ്റാര്‍ക്കും
കുറച്ച് വർഷങ്ങൾക്കു മുൻപാണ്. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കത്തു കിട്ടി. മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും കേന്ദ്രം ഉന്നയിച്ചിട്ടുള്ളത്. വീതി 45 മീറ്ററിൽ നിന്ന് കുറയ്ക്കാനാവില്ല, ജിഎസ്ടി ഒഴിവാക്കിക്കൊടുക്കണം, 25 ശതമാനം തുക കേരളം വഹിക്കണം. ഈ വ്യവസ്ഥകൾ പാലിച്ചാൽ ഹൈവേ നിർമാണം തുടങ്ങാം. ഉദ്യോഗസ്ഥ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 3 വ്യവസ്ഥകൾക്കും ഒകെ പറഞ്ഞു. സംസ്ഥാനത്തിന് ഉണ്ടാകാനിടയുള്ള ജിഎസ്ടി നഷ്ടമോ? പദ്ധതി വരാതിരുന്നാലും ജിഎസ്ടി കിട്ടില്ലല്ലോ. ഇക്കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതോടെ ആ സംശയവും മാറി. മടക്ക തപാലിൽ കേന്ദ്രത്തിന്റെ
എംജിഎസിന്റെ പ്രഗല്ഭ ശിഷ്യൻമാരിലൊരാളായ ഡോ. കേശവൻ വെളുത്താട്ട് ഗുരുവിനെക്കുറിച്ചു നടത്തിയ മുഖ്യനിരീക്ഷണം, ‘കേരള ചരിത്രമെന്ന വിജ്ഞാനരൂപത്തെ അദ്ദേഹം ഉൽപാദിപ്പിച്ചു’ എന്നാണ്: ‘ഭരണാധികാരികളും വക്കീലൻമാരും ഭാഷാധ്യാപകരും ഇതിനു മുൻപു കേരളചരിത്രമെഴുതിയിട്ടുണ്ട്. എന്നാൽ, കർമം കൊണ്ടും പരിശീലനം കൊണ്ടും ചരിത്രകാരനായ ഒരാൾ ആദ്യമായി കേരളചരിത്രമെഴുതി’.
കോഴിക്കോട് ∙ കേരള ചരിത്ര പഠനത്തിന്റെ തലപ്പൊക്കങ്ങളിലൊന്നാണ് എംജിഎസ് നാരായണൻ എന്ന പേര്. ചരിത്രം പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത പഠിതാവും പണ്ഡിതനും മാത്രമായിരുന്നില്ല, വ്യവസ്ഥിതിയോടും അതിന്റെ ഉച്ചനീചത്വങ്ങളോടും കലഹിക്കുകയും ചെയ്തു എംജിഎസ്.
തിരുവനന്തപുരം∙ ആശാ വര്‍ക്കര്‍മാരുടെ സമരം 62-ാം ദിവസത്തിലെത്തുമ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്നു. ജോസഫ് സി. മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ.സച്ചിദാനന്ദന്റെ ഓഡിയോ സന്ദേശം സമരവേദിയില്‍ കേള്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കെ.സച്ചിദാനന്ദന് സംസാരിച്ചത്. സര്‍ക്കാര്‍ കോര്‍പ്പറേറ്റ് സിഇഒമാരുടെയും വലത് ഫാഷിസ്റ്റുകളുടെയും ഭാഷ ഉപയോഗിക്കരുതെന്നു സച്ചിദാനന്ദന് പറഞ്ഞു.
തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിക്കിടെ, നിയമസഭാ മ്യൂസിയത്തില്‍ ഇഎംഎസ് സ്മൃതി വിഭാഗം സജ്ജീകരിക്കുന്നതിന് ആദ്യ ഗഡുവായ 20 ശതമാനം തുകയായി 45 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. നിയമസഭാ സെക്രട്ടേറിയറ്റ് മാര്‍ച്ച് 19നാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
തിരുവനന്തപുരം ∙ പ്രതിമകളുടെ നഗരമായ തിരുവനന്തപുരത്തേക്ക് 3 ശിൽപങ്ങൾ കൂടി എത്തുന്നു. കമ്യൂണിസ്റ്റ് നേതാക്കളായ എ.കെ.ഗോപാലൻ, ഇഎംഎസ് നമ്പൂതിരിപ്പാട്, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പ്രതിമകളാണ് നഗരഹൃദയത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നത്. മൂന്നിന്റെയും ശിൽപി ഉണ്ണി കാനായി ആണ്. ഇതോടെ നഗരത്തിൽ ഉണ്ണി കാനായിയുടേതായി 9 ശിൽപങ്ങളായി. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് പ്രതിമകൾ സ്ഥാപിക്കുന്നത്.
കോട്ടയം ∙ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസിനു മധുരമിടാത്ത കട്ടൻചായ സെക്രട്ടേറിയറ്റിലെ ചേംബറിൽ എത്തിച്ചു നൽകണമായിരുന്നു. കെ.ആർ.ഗൗരിയമ്മ, ബി. വെല്ലിങ്ടൻ, ഇ.ജോൺ ജേക്കബ്, ടി.എസ്.ജോൺ എന്നിവർക്കു പ്രിയം സെക്രട്ടേറിയറ്റിനു സമീപത്തെ ഇന്ത്യൻ കോഫി ഹൗസിലെ ഏത്തപ്പഴം പുഴുങ്ങിയതും കോഫിയും ഉപ്പുമാവുമായിരുന്നു. ഇന്ത്യൻ കോഫി ഹൗസിൽ നിന്നു വിരമിച്ച ജീവനക്കാരുടെ കോട്ടയത്തു സംഘടിപ്പിച്ച ആദ്യസംഗമത്തിലാണു ചരിത്രം ഓർമകളുടെ ആവി പറത്തിയത്.
ന്യൂഡൽഹി ∙ പാർട്ടിയുടെ പ്രത്യയശാസ്ത്ര വ്യാഖ്യാതാവായി തന്നെ വളർത്തിയെടുത്ത നേതാക്കളെക്കുറിച്ചു പറയുമ്പോൾ സീതാറാം യച്ചൂരി ഓർത്തിരുന്നത് 2 പേരുകളാണ്: ഇഎംഎസ്, എം.ബസവ പുന്നയ്യ. 1987 ലെ മോസ്കോ അനുഭവവും പാർട്ടിയുടെ 14–ാം കോൺഗ്രസും പ്രധാന കാരണങ്ങളായി പറഞ്ഞു.
യച്ചൂരിയെ കമ്യൂണിസത്തിലേക്കു കൈപിടിച്ചത് സഖാവ് പി.സുന്ദരയ്യയായിരുന്നു. ചെറുപ്പം തൊട്ടേ അദ്ദേഹവുമായി ഹൃദയബന്ധമുണ്ടായിരുന്നു. സുന്ദരയ്യയുടെ ലളിതമായ ജീവിതവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള ദൃഢമായ കൂറും അത്ഭുതപ്പെടുത്തി.
Results 1-10 of 55