Activate your premium subscription today
ബെർന്റ് ഫ്രൈറ്റാഗ് വോൺ ലോറിംഗോവൻ എഴുതിയ ഇൻ ദി ബങ്കർ വിത്ത് ഹിറ്റ്ലർ എന്ന പുസ്തകം, ഈ ബങ്കറിലെ ഭീതിയും ആകാംഷയും നിറഞ്ഞ സംഭവങ്ങളെകുറിച്ചാണ് പറയുന്നത്.
1944.. അഡോൾഫ് ഹിറ്റ്ലറിനെ വധിക്കാൻ ജർമനിയിൽ ഒരു കൂട്ടം സൈനികർ തീരുമാനിച്ചു. അതിനായി ഒരു പദ്ധതിയും അവർ തയാറാക്കി. ലോകപ്രശസ്തമായ ഓപ്പറേഷൻ വാൽക്കിറിയായിരുന്നു ആ പദ്ധതി. വാൽക്കിറിക്ക് ഈ വർഷം ജൂലൈയിൽ 81 വർഷം തികയുകയാണ്.രണ്ടാം ലോകയുദ്ധം തുടങ്ങി 1944 കാലഘട്ടമായപ്പോഴേക്കും ജർമനിയിൽ കുറച്ച് സൈനിക
''ഒരു ആപ്പിള്‍ മുറിച്ച് ഒരു ഭാഗം കഴിച്ചു, ബാക്കി സൂക്ഷിച്ചു വച്ചു രാത്രി കഴിച്ച് ഉറങ്ങിയിട്ടുണ്ട്!'' - കൂടെയുള്ളവര്‍ ആരോ ഭക്ഷണം വേസ്റ്റാക്കിയപ്പോള് മുതിര്‍ന്ന ഒരു അമ്മൂമ്മയുടെ ശകാരം കേട്ടാണ് സുഹൃത്ത് അവരോടു സംസാരിച്ചു തുടങ്ങിയത്. യുകെയില്‍ വൃദ്ധരെ പരിചരിക്കുന്ന കെയര്‍ ഹോമിലെ ജോലിക്കാരന് സുഹൃത്ത്,
സോവിയറ്റ് യൂണിയനുമായി നടന്ന ബെർലിൻ പോരാട്ടത്തിൽ ജർമനി തോൽക്കാറായി. ആത്മവിശ്വാസം നശിച്ച അഡോൾഫ് ഹിറ്റ്ലർ ഭാര്യ ഈവ ബ്രൗണിനൊപ്പം ബെർലിനിലെ ബങ്കറിൽ സ്വയം ജീവനൊടുക്കി. ഹിറ്റ്ലർ ആത്മഹത്യ ചെയ്തതിന്റെ 80ാം വാർഷികമാണ് ഈ ഏപ്രിൽ 30ന് കടന്നുപോകുന്നത്. രണ്ടാം ലോകയുദ്ധം എന്ന വിപത്തിനെ അന്ത്യദശയിലെത്തിച്ച
നാത്സി ജർമനിയുടെ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് 80 വർഷം തികയുന്നു. രണ്ടാംലോക യുദ്ധത്തിൽ ജർമനി പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണു ഹിറ്റ്ലർ ഭൂഗർഭ ബങ്കറിൽ സ്വയം വെടിവച്ചു മരിച്ചത്. ഹിറ്റ്ലറുടെ കാമുകി ഈവ ബ്രൗണും ഒപ്പം മരിച്ചു. രണ്ടാംലോകയുദ്ധത്തിനു തുടക്കമിട്ട ഹിറ്റ്ലർ, തീവ്രവംശീയതയിലൂന്നിയ നാത്സി പ്രത്യയശാസ്ത്രം മുന്നോട്ടുവച്ചു. ഇത് രണ്ടാംലോക യുദ്ധകാലത്ത് ജൂത വംശഹത്യ അടക്കം ഒട്ടേറെ ക്രൂരകൃത്യങ്ങൾക്കും ഭീകരതയ്ക്കും വഴിയൊരുക്കി.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
നാസി ഭരണകൂടത്തിന് പ്രത്യയശാസ്ത്ര അടിത്തറ പാകിയ അഡോൾഫ് ഹിറ്റ്ലറുടെ ആത്മകഥാപരമായ മാനിഫെസ്റ്റോയാണ് മെയിൻ കാംഫ്. 1924ൽ തടവിലായിരുന്ന സമയത്താണ് ഹിറ്റ്ലർ ഈ കൃതി എഴുതിയത്. 1925ൽ പ്രസിദ്ധീകരിച്ച പുസ്തകം 100 വർഷങ്ങൾക്കുശേഷവും, തീവ്ര പ്രത്യയശാസ്ത്രങ്ങളുടെ
ക്രൂരതകളുടെ ഒരധ്യായം ലോകത്ത് രചിച്ച നാത്സി ഭരണകൂടത്തിൽ ക്രൂരതയുടെ പര്യായങ്ങളായി മാറിയ അനേകം പുരുഷൻമാരുണ്ട്. ഹിറ്റ്ലറും ഹിംലറുമൊക്കെ ഇതിനുദാഹരണം.എന്നാൽ നാത്സി വനിതകളിൽ ഏറ്റവും ക്രൂരയാരെന്നു ചോദിച്ചാൽ പല ചരിത്രകാരൻമാരും ഒരു പേരാകും പറയുക...ഇർമ ഗ്രെസ് ആൽഫ്രഡ്–ബെർത്ത ദമ്പതികളുടെ മകളായി 1923ൽ ആണ് ഇർമ
‘സംരക്ഷിച്ചു പരിപാലിച്ച കൈകൊണ്ട് ജീവനെടുക്കുക’ എന്ന് കേട്ടിട്ടില്ലേ? സ്വന്തം മനഃസാക്ഷിയെ എതിർത്തുകൊണ്ട് അത്തരത്തിൽ ഒരു ‘ഉത്തരവാദിത്തം’ നിറവേറ്റിയതിന്റെ അസമാധാനവും പേറിയാണ് ശാലോം നഗറെന്ന മുൻ ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ അടുത്തകാലത്ത് മരണത്തിന് കീഴടങ്ങിയത്. ശാലോം ആദ്യം സംരക്ഷണം ഒരുക്കുകയും പിന്നീട് തൂക്കുകയർ കഴുത്തിൽ മുറുക്കുകയും ചെയ്തതോ, ഒരു കാലത്ത് ലോകം മുഴുവൻ ഭയത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ വലംകയ്യായിരുന്ന അഡോൾഫ് ഐക്മാനെയും. ജൂതരെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി ഹിറ്റ്ലർ തുടങ്ങിവച്ച അരുംകൊലകളുടെ ‘മുഖ്യ ഉപജ്ഞാതാവും കൂട്ടക്കുരുതിയുടെ സംഘാടകനുമായിരുന്ന’ ഐക്മാനും ജയിൽ ജീവനക്കാരനായിരുന്ന ശാലോമും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് വളരെ നാടകീയമായാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമനിയിൽ മറ്റൊരു പേരിലാണ് ഐക്മാൻ ജീവിച്ചിരുന്നത്. 1950ൽ അവിടെ നിന്ന് അർജന്റീനയിലേക്ക് പലായനം ചെയ്യുകയും അവിടെ ഒളിവിൽ കഴിയുകയും ചെയ്യുന്നതിനിടെ ഇസ്രയേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി ജയിലിൽ എത്തിക്കുകയായിരുന്നു. അന്നുമുതലാണ് ഐക്മാനും ശാലോം നഗറും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.
ജറുസലം ∙ അഡോൾഫ് ഹിറ്റ്ലറുടെ വലംകൈ അഡോൾഫ് ഐക്മാനെ തൂക്കിലേറ്റാൻ ‘നറുക്കെടുപ്പിലൂടെ വിധിക്കപ്പെട്ട’ ആരാച്ചാർ ശാലോം നഗാർ (88) അന്തരിച്ചു. 1962 ജൂൺ ഒന്നിനു പുലർച്ചെ ഇസ്രയേലിലെ റംലേ ജയിലിൽ വധശിക്ഷ നടപ്പാക്കുമ്പോൾ 26 വയസ്സായിരുന്നു നഗാറിന്റെ പ്രായം.
Results 1-10 of 55