Activate your premium subscription today
തിരുവനന്തപുരം∙ കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ എസ്എഫ്ഐ–കെഎസ്യു ഏറ്റുമുട്ടലിൽ സർവകലാശാല ആസ്ഥാനം യുദ്ധക്കളമായി. കല്ലേറിലും പൊലീസ് ലാത്തിച്ചാർജിലും 6 എസ്എഫ്ഐ പ്രവർത്തകർക്കും 7 കെഎസ്യു പ്രവർത്തകർക്കും പരുക്കേറ്റു. 3 പൊലീസുകാർക്കും മർദനമേറ്റു. വൈകിട്ട് 6ന് ആരംഭിച്ച സംഘർഷം ഒരു
തിരുവനന്തപുരം∙ കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളിൽ 7ൽ 6 സീറ്റുകളിൽ എസ്എഫ്ഐ വിജയിച്ചു. 3 വൈസ് ചെയർപഴ്സൻ സീറ്റുകളിലൊന്ന് കെഎസ്യു നേടി.ചെയർമാനായി അശ്വിൻ എസ്.നായർ (യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം), ജനറൽ സെക്രട്ടറിയായി എ.വി.ഗോവിന്ദ് (മില്ലത്ത് ബിഎഡ് കോളജ്, ശൂരനാട്), വൈസ്
തിരുവനന്തപുരം∙ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ–കെഎസ്യു സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിവീശി. ലാത്തി ചാർജിൽ ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്കേറ്റു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ക്യാംപസിനകത്തുനിന്ന് പുറത്തേക്കും തിരിച്ചും വിദ്യാർഥികൾ പരസ്പരം കല്ലെറിഞ്ഞു. സംഘർഷത്തെ തുടർന്ന് പാളയത്ത് ഗതാഗത തടസവുമുണ്ടായി.
തിരുവനന്തപുരം∙ കേരള സര്‍വകലാശാലയ്ക്കു മുന്നില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം. സെനറ്റ് തിരഞ്ഞെടുപ്പ് സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി ഇരു കൂട്ടരെയും പിരിച്ചുവിടാന്‍ ശ്രമിച്ചു. പത്താം തീയതിയാണ് സെനറ്റ് തിരഞ്ഞെടുപ്പും യൂണിവേഴ്സിറ്റി യൂണിയന് തിരഞ്ഞെടുപ്പും നടക്കുന്നത്. സര്‍വകലാശാലയ്ക്ക് അകത്തുവച്ചാണ് ആദ്യം സംഘര്‍ഷമുണ്ടായത്. ജില്ലാ നേതാക്കളെ ഉള്‍പ്പെടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മര്‍ദിച്ചുവെന്ന് കെഎസ്യു ആരോപിച്ചു.
പാലക്കാട് ∙ അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിലെ എസ്സി എസ്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധം പൊലീസുമായിട്ടുള്ള ഉന്തിലും തള്ളിലും കലാശിച്ചു.
കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് കോളജിലെ ഹോസ്റ്റലില്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവ് പിടിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിക്ക് കെഎസ്യു ബന്ധം ആരോപിച്ച് എസ്എഫ്ഐ നേതാവ് പി.എം. ആർഷോ. അറസ്റ്റിലായ ഷാലിക്ക് കെഎസ്യു പ്രവർത്തകൻ എന്ന് ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചു. ഷാലിക്ക് കെഎസ്യു അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തുവെന്നും പി.എം. ആർഷോ ആരോപിക്കുന്നു. തെളിവായി ഒരു ചിത്രവും ആർഷോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽനിന്നു കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണങ്ങളുമായി എസ്എഫ്ഐയും കെഎസ്യുവും. പൊലീസ് അറസ്റ്റ് ചെയ്ത 3 പേരിൽ എസ്എഫ്ഐ നേതാവും ക്യാംപസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജുമുണ്ട്. താൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ലെന്നും മനപ്പൂർവം കേസിൽ കുടുക്കുകയായിരുന്നു എന്നുമാണ് അഭിരാജ് പറയുന്നത്. ഇതിനെ എസ്എഫ്ഐ ഏരിയ കമ്മിറ്റിയും പിന്തുണച്ചു. കെഎസ്യു നേതാവിന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്നും ഓടിപ്പോയ രണ്ടു പേർ കെഎസ്യു നേതാക്കളാണെന്നും എസ്എഫ്ഐ ആരോപിച്ചു. ഇതു പാടേ തള്ളുകയാണു കെഎസ്യു.
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർച്ചയിൽ പ്രതിയായ എംഎസ് സൊലൂഷൻ ഉടമ മുഹമ്മദ് ഷുഹൈബിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം കൂടുതൽ ട്യൂഷൻ സെന്ററുകളിലേക്കു വ്യാപിപ്പിക്കണമെന്നും കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് ആവശ്യപ്പെട്ടു.ചോദ്യക്കടലാസ് ചോർച്ചയിൽ എംഎസ് സൊലൂഷനു പങ്കുണ്ട് എന്നു വ്യക്തമായ സാഹചര്യത്തിൽ
കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർന്നിട്ടില്ല എന്നാണ് വി. ശിവൻകുട്ടി ഇനിയും പറയുന്നതെങ്കിൽ അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ച് വേറെ എന്തെങ്കിലും പണിക്ക് പോകുന്നതായിരിക്കും നല്ലതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്. ചോദ്യക്കടലാസ് ചോർത്തിയ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യക്കടലാസ് ചോർത്തിയെന്ന് ആരോപിച്ച് ആദ്യം രംഗത്തെത്തിയ കെഎസ്യു വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ ചോദ്യപ്പേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്ന നിലപാടായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക്.
സംസ്ഥാനത്ത് ലഹരിവ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് പാലക്കാട് എക്സൈസ് ഓഫിസിലേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷം.
Results 1-10 of 487