Activate your premium subscription today
യുകെയിലെ കെന്റിൽ ദുഃഖങ്ങളെ കനലിലെരിയിച്ച് നടന്ന 'ആറ്റുകാൽ പൊങ്കാല' ഭക്തിസാന്ദ്രമായി
തിരുവനന്തപുരം ∙ വേനൽ കടുത്തെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. ആറ്റുകാൽ പൊങ്കാല നടന്ന ദിവസം രേഖപ്പെടുത്തിയത് ഈ മാസം ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വൈദ്യുതി ഉപയോഗം. പൊങ്കാലയുടെ ഭാഗമായി ഗാർഹിക വൈദ്യുതി ഉപയോഗം 13ന് 9.24 കോടി യൂണിറ്റിലേക്കെത്തിയിരുന്നു. ഈ മാസം 11ന് 10.06 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെങ്കിലും 12ന് 9.54 കോടി യൂണിറ്റായി കുറഞ്ഞു. 14ന് 9.67 കോടി യൂണിറ്റ് വൈദ്യുതി വേണ്ടി വന്നു.
ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച ആത്മനിർവൃതിയിൽ മനസ്സുനിറഞ്ഞ് അരിസോനയിലെ ഭക്തർ.
ആറ്റുകാല് പൊങ്കാലപുണ്യത്തില് പങ്കുചേർന്ന് ‘പ്രിയം’ നായിക ദീപ നായർ. അമ്മയ്ക്കൊപ്പമാണ് പൊങ്കാല അർപ്പിക്കാൻ താരം എത്തിയത്. വിവാഹശേഷം വിദേശത്ത് സ്ഥിരതാമസമാക്കിയ താരം ഇപ്പോൾ നാട്ടിൽ അവധി ആഘോഷിക്കുകയാണ്. ‘പ്രിയം’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി പിന്നീട് സിനിമാരംഗത്തുനിന്നും
തിരുവനന്തപുരം ∙ ദേവിയുടെ ഉടവാളിലും മേൽശാന്തിയുടെ കയ്യിലും കെട്ടിയിരുന്ന കാപ്പുകൾ അഴിച്ചതോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പത്തു ദിവസം നീണ്ടുനിന്ന പൊങ്കാല ഉത്സവത്തിന് സമാപനമായി. അടുത്ത ഉത്സവത്തിനായി ഇനി ഒരു വർഷം നീണ്ട കാത്തിരിപ്പ്. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് നടത്തിയ എഴുന്നള്ളത്ത് ഇന്നലെ രാവിലെ
തിരുവനന്തപുരം ∙ ഭക്ത ലക്ഷം പൊങ്കാല അർപ്പിച്ച ശേഷം നഗര നിരത്തുകളിൽ നിന്ന് കോർപറേഷൻ നീക്കിയത് 345 ടൺ മാലിന്യം. ഇതിൽ 4 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം. അടുപ്പൊരുക്കാനായി ഭക്തർ ഉപയോഗിച്ച 3 ലക്ഷത്തോളം ചുടുകട്ടകളും കോർപറേഷൻ ശേഖരിച്ചിട്ടുണ്ട്. പൊങ്കാല നിവേദ്യത്തിനു ശേഷമുള്ള ശുചീകരണം ഇന്നലെ പുലർച്ചെ
ഷാർജ ∙ ആറ്റുകാലമ്മയ്ക്ക് ഭക്തിപൂർവ്വം പൊങ്കാല സമർപ്പിച്ച് പ്രവാസി മലയാളികളും.
തിരുവനന്തപുരം∙ പൂരം നാളും പൗർണമി ദിനവും ഒത്തുചേർന്ന കുംഭപ്പകലിൽ തലസ്ഥാന നഗരിയാകെ ആറ്റുകാലമ്മയുടെ തിരുമുറ്റമായി മാറി. ഭക്തിയോടെ ജ്വലിച്ച ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകൾ ആറ്റുകാലിനെയും ക്ഷേത്രത്തിൽനിന്ന് കിലോമീറ്ററുകളോളം നീണ്ട വീഥികളെയും യജ്ഞ ഭൂമിയാക്കി. പൊങ്കാലയർപ്പിക്കാൻ ദൂരദിക്കുകളിൽനിന്ന്
തിരുവനന്തപുരം∙ പൊങ്കാലക്കലങ്ങൾ തിളച്ചു തൂവിയതു മതസാഹോദര്യത്തിന്റെ സ്നേഹച്ചൂടേറ്റ്. നഗരത്തിലെ ക്രൈസ്തവ, മുസ്ലീം ആരാധനാലയങ്ങൾ പൊങ്കാലയിടാൻ എത്തിയ ഭക്തജനങ്ങൾക്കു പൊള്ളുന്ന വെയിലിൽ ആശ്വാസത്തണലായി. റമസാൻ മാസമാണെങ്കിലും പാളയം ജുമാമസ്ജിദിൽ തീർഥാടകർക്ക് ഇരിക്കാനുള്ള സൗകര്യവും ശുദ്ധജലവും ഒരുക്കിയിരുന്നു.
തിരുവനന്തപുരം∙ റെയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസിയിലും മടങ്ങിപ്പോകുന്ന തീർഥാടകരുടെ അഭൂതപൂർവമായ തിരക്കാണു ഉച്ചയോടെ അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലത്തേക്കു പ്രത്യേക ട്രെയിൻ ഓടിച്ചതു തീർഥാടകർക്ക് ആശ്വാസമായി. നാഗർകോവിലിലേക്കും കൊല്ലത്തേക്കും മെമു ട്രെയിനുകൾക്കു പുറമേ കണ്ണൂർ ജനശതാബ്ദി, ചെന്നൈ
Results 1-10 of 160