Activate your premium subscription today
കുത്തിയോട്ടച്ചുവടുകളുടെ താളത്തിലലിഞ്ഞ പകൽ; ആകാശം തൊടുന്ന കെട്ടുകാഴ്ചകളുടെ ശിൽപഭംഗിയിൽ മിഴികൾ വിടർന്ന രാത്രി. പിന്നെ, നാടിന്റെ ജീവവായുവായ ദേവി ജീവതയിൽ എഴുന്നള്ളുന്നതിനായി പുലരുവോളമുള്ള കാത്തിരിപ്പ്. ശബ്ദവും ദൃശ്യവും കരുത്തും കരവിരുതും ഭക്തിയുമെല്ലാം സംഗമിച്ച വിസ്മയദിനമായി ചെട്ടികുളങ്ങര കുംഭഭരണി.
ചെട്ടികുളങ്ങര∙ ദേവീ ക്ഷേത്രത്തിലേക്കുള്ള വഴിത്താരകൾ നിറഞ്ഞു ഭക്തർ, കുത്തിയോട്ട പാട്ടിന്റെ വായ്ത്താരികളും വാദ്യമേളങ്ങളുടെ സാന്ദ്ര സംഗീതവും അന്തരീക്ഷത്തിൽ ഉയർന്നു, ഇന്നലെ രാവിലെ ഓണാട്ടുകരയുടെ മനം കവർന്നു നിറഞ്ഞതു ഭഗവതിയോടുള്ള വിശ്വാസതീവ്രത. ദേവിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടം നടത്തിയ 14 വീടുകളിൽ നിന്നു കുത്തിയോട്ട സംഘം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി സമർപ്പണം നടത്തിയപ്പോൾ ദേവീ സ്തുതികൾ ഉയർന്നു. ആദ്യ കുത്തിയോട്ട സംഘം രാവിലെ ഏഴരയോടെ ക്ഷേത്രവളപ്പിൽ പ്രവേശിച്ചു.
ചെട്ടികുളങ്ങര∙ ദേവീ ക്ഷേത്രത്തിലേക്കുള്ള വഴിത്താരകൾ നിറഞ്ഞു ഭക്തർ, കുത്തിയോട്ട പാട്ടിന്റെ വായ്ത്താരികളും വാദ്യമേളങ്ങളുടെ സാന്ദ്ര സംഗീതവും അന്തരീക്ഷത്തിൽ ഉയർന്നു, ഇന്നലെ രാവിലെ ഓണാട്ടുകരയുടെ മനം കവർന്നു നിറഞ്ഞതു ഭഗവതിയോടുള്ള വിശ്വാസതീവ്രത. ദേവിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടം നടത്തിയ 14 വീടുകളിൽ
ചെട്ടികുളങ്ങര∙ കുത്തിയോട്ടച്ചുവടുകളുടെ താളത്തിലലിഞ്ഞ പകൽ; ആകാശം തൊടുന്ന കെട്ടുകാഴ്ചകളുടെ ശിൽപഭംഗിയിൽ മിഴികൾ വിടർന്ന രാത്രി. പിന്നെ, നാടിന്റെ ജീവവായുവായ ദേവി ജീവതയിൽ എഴുന്നള്ളുന്നതിനായി പുലരുവോളമുള്ള കാത്തിരിപ്പ്. ശബ്ദവും ദൃശ്യവും കരുത്തും കരവിരുതും ഭക്തിയുമെല്ലാം സംഗമിച്ച വിസ്മയദിനമായി
ചെട്ടികുളങ്ങര∙ കുത്തിയോട്ടച്ചുവടുകളുടെ താളത്തിലലിഞ്ഞ പകൽ; ആകാശം തൊടുന്ന കെട്ടുകാഴ്ചകളുടെ ശിൽപഭംഗിയിൽ മിഴികൾ വിടർന്ന രാത്രി. പിന്നെ, നാടിന്റെ ജീവവായുവായ ദേവി ജീവതയിൽ എഴുന്നള്ളുന്നതിനായി പുലരുവോളമുള്ള കാത്തിരിപ്പ്. ശബ്ദവും ദൃശ്യവും കരുത്തും കരവിരുതും ഭക്തിയുമെല്ലാം സംഗമിച്ച വിസ്മയദിനമായി ചെട്ടികുളങ്ങര കുംഭഭരണി.
ചെട്ടികുളങ്ങര ∙ ദേശവഴികൾ കടന്നെത്തുന്ന ഭക്തപാദങ്ങൾ ഇന്നു ചെന്നെത്തുക ചെട്ടികുളങ്ങര ഭഗവതിയുടെ തിരു സന്നിധിയിലേക്ക്.കുംഭഭരണിക്കായി ദേവീക്ഷേത്രാങ്കണവും കരകളും ഒരുങ്ങിക്കഴിഞ്ഞു. അഭയമരുളുന്ന ചെട്ടികുളങ്ങരയമ്മയുടെ സന്നിധിയിലെത്തുന്നവരുടെ മനസിൽ ലക്ഷ്യം ഒന്നേയുള്ളൂ, രാവിലെ കുത്തിയോട്ട ഘോഷയാത്രയും വൈകിട്ടു
∙ കുംഭച്ചൂടിനു മീതേ ഉയരുന്ന ഭക്ത്യാവേശങ്ങൾ ആകാശം തൊടുന്ന സുദിനം ഇന്നാണ്. വിളയായും വിദ്യയായും വിത്തമായും കിട്ടിയ ഐശ്വര്യങ്ങൾക്ക് ഓണാട്ടുകര ഇന്നു ചെട്ടികുളങ്ങരയമ്മയ്ക്കു മുന്നിൽ കൃതജ്ഞത നേദിക്കും. കുത്തിയോട്ടവും കെട്ടുകാഴ്ചകളുമാണ് അതിന്റെ ദൃശ്യരൂപം. ഭക്തർ വിളവിൽനിന്നൊരു വിഹിതം സമർപ്പിക്കുമ്പോൾ ദേവി
ചെട്ടികുളങ്ങര ∙ ഓണാട്ടുകര കാത്തിരിക്കുന്ന സുദിനം നാളെ . നാളെ ഭരണി നാളിൽ അമ്മയുടെ സന്നിധിയിൽ സമർപ്പിക്കാനുള്ള തിരുമുൽക്കാഴ്ച ഒരുക്കുന്ന ജോലികൾ 13 കരകളിലും സജീവമായി പുരോഗമിക്കുകയാണ്. കലാത്മകതയുടെയും കൂട്ടായ്മയുടെയും നിദർശനമാണു കെട്ടുകാഴ്ചകൾ. പരിചയ സമ്പന്നരായ തച്ചുശാസ്ത്ര വിദഗ്ധർ ചുക്കാൻ പിടിക്കുന്ന
ചെട്ടികുളങ്ങര ഭരണി ഉത്സവത്തിലെ ഏറ്റവും ഭക്തിനിർഭരമായ മുഹൂർത്തമാണ് അനുഗ്രഹം ചൊരിയാൻ കാഴ്ചക്കണ്ടത്തിലേക്കു ജീവതയിൽ ദേവിയുടെ എഴുന്നള്ളത്ത്. ചെട്ടികുളങ്ങര ദേവിയുടെ രഥമാണ് തോളിലേറ്റുന്ന ജീവത. അതിൽ ദേവി കുടികൊള്ളുന്നു എന്നാണു സങ്കൽപം. വലിയൊരു ആലിലയെക്കാൾ വലുപ്പമുള്ള 19 കണ്ണാടികളും സ്വർണത്തിൽ തീർത്ത
ചെട്ടികുളങ്ങര ∙ ഭരണി നാളിൽ ഉത്സവം കണ്ടു നടക്കുമ്പോൾ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന മണാത്ത് അയ്യത്ത് വളപ്പിലെ ഭരണി ചന്തയിൽ കയറാതെ ആരും പോകില്ല. ഒരു കാലത്തു നാടിന്റെ കാർഷിക സംസ്കൃതിയുടെ നേർക്കാഴ്ചയായ ഭരണി ചന്തയിൽ പഴയതു പോലെ സാധനങ്ങൾ എത്തുന്നില്ല. ഓണാട്ടുകരയുടെ
Results 1-10 of 32