Activate your premium subscription today
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്ന് 248 വിവാഹങ്ങളുടെ ബുക്കിങ് ആയി. തിരക്കു പരിഗണിച്ച് ദർശനത്തിനുള്ള വരി ക്യൂ കോംപ്ലക്സിന്റെ വടക്കു ഭാഗത്ത് കുളത്തിന്റെ കിഴക്കു വശത്തേക്ക് മാറ്റി. വിവാഹത്തിന് എത്തുന്ന സംഘങ്ങൾക്ക് വിശ്രമിക്കാൻ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയവും മേൽപുത്തൂർ ഓഡിറ്റോറിയത്തിനു തെക്കു ഭാഗത്ത്
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്നലെ വൻ തിരക്ക്. മകരവിളക്കു ദർശനം കഴിഞ്ഞെത്തിയ അയ്യപ്പന്മാരും പൊങ്കൽ ആഘോഷം കഴിഞ്ഞെത്തിയ തമിഴ്നാട് സ്വദേശികളും മലയാളികളും ചേർന്നപ്പോൾ തിരക്ക് നിയന്ത്രണാതീതമായി.രാവിലെ 9.30ന് വരി നിന്നവർക്ക് ഉച്ചയ്ക്ക് 3നും തൊഴാനായില്ല. ഇന്നലെ ഉദയാസ്തമയ പൂജ ഉണ്ടായിരുന്നതിനാൽ തുടർച്ചയായ
ഗുരുവായൂർ ∙ ഗുരുവായൂരപ്പനാണ് എനിക്കെല്ലാം– എവിടെയും പി.ജയചന്ദ്രൻ മടിയില്ലാതെ പറഞ്ഞിരുന്നു. ഇടയ്ക്കിടെ ഗുരുവായൂരിൽ തൊഴാൻ എത്തും. ആഡംബരങ്ങൾ ഒട്ടുമില്ലാതെ, കാവി മുണ്ടും മഞ്ഞഷാളുമിട്ട് സാധാരണ ഭക്തനായി നടന്നുപോകുന്നത് മലയാളത്തിന്റെ മഹാഗായകനെന്ന് ആളുകൾ തിരിച്ചറിയാൻ വൈകും. അത്ര സിംപിൾ. കദളിപ്പഴം
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണു തുലാഭാരം. തന്നെ പൂർണമായി ഗുരുവായൂരപ്പനു സമർപ്പിക്കുന്നു എന്ന സങ്കൽപത്തിൽ ഭക്തർ സ്വന്തം തൂക്കത്തിനൊപ്പം ഇഷ്ടദ്രവ്യങ്ങൾ ഭഗവാനു സമർപ്പിക്കുന്നു. വലിയ തുലാസിന്റെ ഒരു തട്ടിൽ ഭക്തർ ചമ്രം പടിഞ്ഞ് തൊഴുകൈകളോടെ ഇരിക്കും. മറ്റേത്തട്ടിൽ വെണ്ണയോ കദളിപ്പഴമോ പഞ്ചസാരയോ
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നാട്ടുകാർക്ക് ദർശനം നടത്താനുള്ള പ്രത്യേക സൗകര്യം പുനഃസ്ഥാപിച്ചതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അറിയിച്ചു.പുലർച്ചെയും വൈകിട്ടും നാട്ടുകാർക്ക് ദർശനം നടത്താൻ ക്ഷേത്രത്തിനകത്ത് പ്രത്യേക ക്യൂ ഉണ്ടായിരുന്നു. എകാദശി സമയത്ത് ഇത് ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി. മാറ്റത്തിനെതിരെ
ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതകഥ പോലെ സംഘർഷഭരിതമായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രവും. അധികാര തർക്കവും കോടതി വ്യവഹാരങ്ങളും കഴിഞ്ഞ നൂറ്റാണ്ടുകളിൽ പതിവായിരുന്നു. ഗുരുവായൂർ തൃക്കണാമതിലകം ക്ഷേത്രത്തിന്റെ കീഴേടമായിരുന്നു. മല്ലിശേരി അടക്കം 7 ഇല്ലക്കാർ ആയിരുന്നു ഊരാളന്മാർ (ഉടമസ്ഥർ). പിന്നീട് മല്ലിശേരി
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ദർശനത്തിന് പുലർച്ചെ പ്രത്യേക ക്യൂവിലൂടെ നാട്ടുകാർക്ക് അനുവദിച്ചിരുന്ന ദർശന സൗകര്യം പുറത്തേക്ക് മാറ്റിയതിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ പ്രതിഷേധിച്ചു.ഏകാദശി ദിവസം മുതലാണ് ഇത് നടപ്പാക്കിയത്. ക്ഷേത്രത്തിൽ നിന്ന് നാട്ടുകാരെ ആട്ടിയോടിക്കുന്ന സമീപനം സ്വീകരിച്ചാൽ പ്രതിഷേധ
ഗുരുവായൂർ ∙ ഏകാദശി ആഘോഷത്തിനായി ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം ആരംഭിച്ചു. ദർശന സൗകര്യത്തിനായി ഇന്നലെ പുലർച്ചെ 3 മുതൽ നാളെ രാവിലെ 9 വരെ ക്ഷേത്രനട തുറന്നിരിക്കുകയാണ്. ഇന്നു രാത്രിയിലും പൂർണസമയം ദർശനം നടത്താം. ഏകാദശി ദിവസമായ ഇന്ന് കാലത്ത് 6.30ന് ഒരാനയുമായി പാർഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തോടെ
ഗുരുവായൂർ ∙ അര നൂറ്റാണ്ടിലേറെ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് പ്രശസ്തനായ ഗജരാജൻ ഗുരുവായൂർ കേശവന് ഭക്തരുടെയും ഗജവൃന്ദത്തിന്റെയും സ്മരണാഞ്ജലി. കാലത്ത് 6.30ന് തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് 5 ആനകളുടെ ഘോഷയാത്ര ആരംഭിച്ചു. ഇന്ദ്രസെൻ, വിഷ്ണു, ബൽറാം, ശ്രീധരൻ, ദേവി എന്നീ ആനകൾ പങ്കെടുത്തു.
ഗുരുവായൂർ∙ ഏകാദശി ദർശനത്തിന് വ്രതനിഷ്ഠയോടെ പതിനായിരങ്ങൾ കണ്ണൻ്റെ സന്നിധിയിൽ. ദശമി ദിവസമായ ചൊവ്വാഴ്ച പുലർച്ചെ 3.00ന് തുറന്ന നട ഇന്നലെ രാത്രി അടച്ചില്ല. ഇന്ന് രാത്രിയും നട അടയ്ക്കില്ല. ദ്വാദശി ദിവസമായ നാളെ (വ്യാഴം) രാവിലെ 9 വരെ നട തുറന്നിരിക്കും.
Results 1-10 of 328