Activate your premium subscription today
തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏഴുമതിലുകൾ ചേർന്ന ഈ മഹാവിഷ്ണു ക്ഷേത്രം പൂജനടക്കുന്ന ക്ഷേത്രങ്ങളിൽ വലുപ്പത്തിൽ ഒന്നമതാണ്. ഇരുപത്തിയൊന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലിയ രാജഗോപുരം പതിമൂന്നു നി ലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതുമാണ്.നൂറ്റി അൻപത്തിയാറ്
തിരുപ്പതിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ തിരുച്ചനൂര്‍ എന്ന സ്ഥലത്താണ് പത്മാവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിന്റെ ഭരണാധികാരിയായ ആകാശരാജാവിന് ലക്ഷ്മീ ദേവി മകൾ അലമേലുവായി ജനിച്ചതായും തിരുപ്പതിയിലെ വെങ്കിടേശ്വരനെ വിവാഹം കഴിച്ചതായും വിശ്വസിക്കുന്നു. പന്ത്രണ്ടു വർഷത്തെ തപസ്സിനു ശേഷം
ഭാരതീയ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സസ്യങ്ങളിൽ ഒന്നാണ് തുളസി. തുളസി എന്ന് പറയുമ്പോൾ സാധാരണ എല്ലാവരും കൃഷ്ണതുളസിയാണ് സങ്കൽപ്പിക്കുക. എന്നാൽ രാമതുളസി, കർപ്പൂര തുളസി, അഗസ്ത്യ തുളസി, കാട്ടു തുളസി, മധുര തുളസി എന്നിങ്ങനെ അനേകം തുളസികളുണ്ട്. തുളസിക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണ് ഒരു പ്രാവശ്യം
പെയ്തൊഴിഞ്ഞ മഴയിൽ ഇടതൂർന്ന് നിൽക്കുന്ന മരങ്ങളിലെ ഇലച്ചാർത്തുകളിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ. പെയ്യാൻ വെമ്പുന്ന കാർമേഘക്കെട്ടുകൾ, ചുറ്റും മുഴങ്ങുന്ന അമ്പല മണികൾ, കാറ്റിലാകെ പടരുന്ന കർപ്പൂര ഗന്ധം, മെല്ലെയിളകുന്ന ദീപനാളങ്ങൾ. നടകളിൽ തൊട്ടു നമസ്ക്കരിച്ച് നാലമ്പലത്തിലേക്കൊഴുകുന്ന ഭക്തർ. കൈകൾ കൂപ്പി ഭക്തിയുടെ പരകോടിയിലെത്തി നിൽക്കുന്നവർക്ക് ഒരേയൊരു ലക്ഷ്യം മാത്രം. അനുഗ്രഹമരുളുന്ന തൃക്കാക്കര വാമനമൂർത്തിയുടെ ദർശനം. തൃക്കാക്കരയപ്പന്റെ സന്നിധിയിലേക്കാണ് ഈ യാത്ര. തിരുവോണത്തിന്റെ പുണ്യമായ തൃക്കാക്കരയിലാണ് മലയാളിയുടെ ഓണത്തിന്റെ അടിസ്ഥാന സങ്കൽപം. ലോകത്തിലെ തന്നെ അപൂർവ വാമനമൂര്‍ത്തി ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രം. തമിഴ് വൈഷ്ണവ ഭക്തകവിയായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം. മഹാബലിയെയും വാമനനെയും ഒരുപോലെ ആരാധിക്കുന്ന ക്ഷേത്രമാണിത്. മഹാബലിയെ ചവിട്ടിത്താഴ്ത്താനായി കാലുയര്‍ത്തി നില്ക്കുന്ന വാമനമൂര്‍ത്തിയുടെ ത്രിവിക്രമ രൂപത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. മഹാബലി ആരാധന നടത്തിയിരുന്ന ക്ഷേത്രമായ തൃക്കാക്കര ക്ഷേത്രത്തിൽ വാമനൻ അവതരിച്ച് ലക്ഷ്യം പൂർത്തീകരിച്ചതോടെ വാമനനെ പ്രതിഷ്ഠിക്കുകയായിരുന്നത്രെ. അതേസമയം, സ്വയം ഭൂവായെന്നു വിശ്വസിക്കുന്ന മഹാദേവ പ്രതിഷ്ഠയും ഇവിടെയുണ്ട്. ഓണമാണ് ഇവിടുത്തെ പ്രധാന ഉത്സവം. അത്തം മുതല്‍ 10 ദിവസം നീളുന്നതാണ് ക്ഷേത്രത്തിലെ ഓണാഘോഷം.
ഏകാദശികളില്‍ ഏറെ പ്രാധാന്യമുള്ളതാണ് അജ ഏകാദശി. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിക്ക് അജ ഏകാദശി എന്നാണ് പറയുന്നത്. 2024 ഓഗസ്റ്റ് 29 വ്യാഴാഴ്ചയാണ് ഈ വർഷത്തെ അജഏകാദശി അനുഷ്ഠിക്കേണ്ടത്. വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന ഈ ഏകാദശി വ്രതത്തിലൂടെ സർവ പാപങ്ങളും അകലും എന്നാണ് വിശ്വാസം . എല്ലാ ഏകാദശി
മിഥുനമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ജൂലൈ 02 ചൊവ്വാഴ്ച വരുന്നു. ഈ ഏകാദശി 'യോഗിനി ഏകാദശി' എന്നറിയപ്പെടുന്നു. യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നവരുടെ പാപങ്ങളും ശാപദോഷങ്ങളും ശമിക്കുമെന്നാണ് വിശ്വാസം. ഏകാദശിക്ക് ഈ നാമധേയം വന്നതിന്റെ പിന്നിൽ ഒരു ഐതീഹ്യമുണ്ട്. ധനാധിപനായ കുബേരന്റെ തോട്ടക്കാരനായിരുന്നു ഹേമൻ.
വ്യാഴാഴ്ചകൾ വിഷ്ണുഭജനത്തിനു പ്രധാനമാണ്. സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാനും കടബാധ്യതകളിൽ അകപ്പെടാതിരിക്കുന്നതിനും വ്യാഴാഴ്ചകളിലെ വിഷ്ണു ഭജനം സഹായിക്കും . നെയ്വിളക്കിനു മുന്നിലിരുന്നുള്ള നാമജപം അതീവ ഫലദായകമാണ്. ഭഗവാന്റെ ചിത്രത്തിന് മുന്നിൽ ഒരു മൺചിരാതിൽ നെയ്യൊഴിച്ചു ദീപം തെളിയിച്ചു മംഗള ആരതി
ശ്രീകൃഷ്ണ ഭഗവാൻ ഭീമസേനന് ഉപദേശിച്ചു കൊടുത്ത വ്രതമാണ് നിർജലാ ഏകാദശി. മറ്റുളളവരെ പോലെ എല്ലാ ഏകാദശിയും തനിക്ക് എടുക്കാൻ സാധിക്കില്ല അതിനൊരു പോംവഴി പറഞ്ഞു തരുമോയെന്ന് ഭീമൻ ചോദിച്ചു. അപ്പോൾ ഒറ്റ ഏകാദശി കോണ്ട് ഒരു വർഷത്തെ മുഴുവൻ ഏകാദശിയും എടുത്താലുളള ഫലം ലഭിക്കുന്ന ഈ വ്രതം ഭഗവാൻ ശ്രീ കൃഷ്ണൻ ഭീമന്
തിങ്കളാഴ്ചകൾ മഹാദേവപ്രീതികരമെന്നപോലെ ഭഗവാൻ മഹാവിഷ്ണുവിന് ഏറെ പ്രാധാന്യമുള്ള ദിനമാണ് വ്യാഴാഴ്ചകൾ. ഭാഗ്യമുണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ സത്ഫലങ്ങൾ അനുഭവത്തിൽ വരൂ. ഭാഗ്യത്തിന്റെ കാരകനാണ് നവഗ്രഹങ്ങളിൽ ഒന്നായ വ്യാഴം. ഈ ഗ്രഹത്തിന്റെ അധിദേവത മഹാവിഷ്ണുവിഷ്ണുവും . അതായത് വ്യാഴാഴ്ച വ്രതാനുഷ്ഠാനത്തോടെയുള്ള
ഇടവമാസത്തിൽ ഗുണവർധനവിനും ദോഷപരിഹാരത്തിനും ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടവ വിശദമാക്കുകയാണ് വി. സജീവ് ശാസ്താരം. മേടക്കൂർ(അശ്വതി , ഭരണി, കാർത്തിക 1/4 ): ഉന്നമനത്തിനായി വിഷ്ണു ഭജനം നടത്തുക. ഭവനത്തിൽ ഭാഗവതപാരായണം സ്വയം ചെയ്യുക. ജന്മനാളിൽ വിഷ്ണുക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക. ഇടവക്കൂർ
Results 1-10 of 59