Activate your premium subscription today
ന്യൂഡൽഹി ∙ വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അത് അല്ലാതാക്കരുതെന്നാണ് കോടതി നിർദേശം. കേസ് കോടതിയിൽ തുടരുന്നത് തീർപ്പാക്കുന്നതിനിടെ ഡീനോട്ടിഫൈ ചെയ്യപ്പെട്ടാൽ വലിയ പ്രത്യാഘാതമുണ്ടാക്കും എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. വഖഫ് കൗൺസിലിലെ അംഗങ്ങളിൽ എക്സ് ഒഫിഷ്യോ അംഗങ്ങളെ മുസ്ലിം അല്ലെങ്കിലും നിയമിക്കാം.
വഖഫ് ബോർഡുകൾ, ട്രൈബ്യൂണലുകൾ തുടങ്ങിയവയുടെ അധികാരങ്ങളിൽ നിർണായകമാറ്റങ്ങൾ വരുത്തുന്നതാണ് കേന്ദ്രസർക്കാർ ഏപ്രിൽ 2ന് അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ. 2024 ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്കു (ജെപിസി) വിട്ടിരുന്നു. സമിതി നിർദേശിച്ച മാറ്റങ്ങളോടെയാണ് പരിഷ്കരിച്ച ബിൽ അവതരിപ്പിച്ചത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങൾ കവരാനുമാണ് നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും ആരോപണം. വഖഫ് സമ്പ്രദായം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനാണ് ബിൽ എന്നാണ് സർക്കാർ വാദം. ഇസ്ലാമിക വിശ്വാസപ്രകാരം മതപരമോ ആത്മീയമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കുവേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണ് വഖഫ് എന്നു പറയുന്നത്. മുസ്ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, കബറിടങ്ങൾ, ദർഗകൾ തുടങ്ങിയവയെല്ലാം വഖഫ് ഭൂമികളിലാണ്. വഖഫ് ആയി പ്രഖ്യാപിക്കപ്പെട്ട ഭൂമി/വസ്തു പിന്നീട്
ഇസ്ലാമിക വിശ്വാസ പ്രകാരം മതപരമായതോ ആത്മീയമായതോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണു വഖഫ് എന്ന് പറയുന്നത്. വഖഫ് എന്ന അറബിക് പദത്തിന്റെ അർഥം തടഞ്ഞു വയ്ക്കുക, നിർത്തിപ്പിക്കുക എന്നൊക്കെയാണ്. വസ്തുവിന്റെ ക്രയവിക്രയം തടസ്സപ്പെടുത്തുക എന്ന നിലയിലാണു വഖഫ് എന്നു വിളിക്കുന്നത്.
കോഴിക്കോട് ∙ രാജ്യത്തിന്റെ ബഹുസ്വര, മതനിരപേക്ഷ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ. എല്ലാ മതവിശ്വാസി സമൂഹങ്ങളെയും തുല്യമായി കാണുന്നതിന് പകരം അവർക്കിടയിൽ വിവേചനവും അനീതിയുമാണ് ഈ ബിൽ സൃഷ്ടിക്കുക
സവിശേഷമായ ആരാധനാകർമങ്ങളാൽ സമൃദ്ധമായ ഒരു മാസത്തിനുശേഷം ലോകമെങ്ങുമുള്ള മുസ്ലിംകൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ആഘോഷിക്കുകയാണ്. വിശുദ്ധ മാസം മുഴുവൻ ആരാധനകളിൽ വ്യാപൃതരായ വിശ്വാസികൾക്കു സ്രഷ്ടാവ് നൽകുന്ന സമ്മാനമാണ് ഈദ്.
ഭിന്നശേഷിക്കാരനായ വൃദ്ധനെ റോഡിൽ ഒരാൾ വച്ച് ഉപദ്രവിക്കുന്ന ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന സൈക്കിളിൽ സഞ്ചരിക്കുന്ന ആളിന്റെ തലയിലെ മുസ്ലിം തൊപ്പി തട്ടിപ്പറിക്കുകയും അയാളുടെ സൈക്കിളിൽ ചവിട്ടുകയും ചെയ്യുന്നതായി വിഡിയോയിൽ കാണാം. ജാർഖണ്ഡിൽ വച്ച് ചിത്രീകരിച്ച
ന്യൂഡൽഹി ∙ മുസ്ലിം വ്യക്തിനിയമം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകയും ‘നിസ’ സംഘടന പ്രസിഡന്റുമായ വി.പി.സുഹ്റ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ചു. അനിശ്ചിതകാലത്തേക്കുള്ള സമരമാണു തുടങ്ങിയതെങ്കിലും അനുവദിച്ച സമയം കഴിഞ്ഞും പ്രതിഷേധം തുടർന്നതിനാൽ സുഹ്റയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് സമയം നൽകിയിരുന്നത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചൂടേറിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ. സിഎഎ ആയുധമാക്കിയാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണം.ഇതിനിടെ ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് തുല്യമായി ഇന്ത്യന്‍ മുസ്ലിംകൾക്ക് പാക്കിസ്ഥാനിൽ പൗരത്വം നല്കാന് നിയമം വരുന്നുവെന്ന
കോണ്‍ഗ്രസ് ഒരു മുസ്ലിം പാര്‍ട്ടിയാണെന്നും ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞെതായി സമൂഹമാധ്യമങ്ങൾ പ്രചാരണം.സീ ഹിന്ദുസ്ഥാന്‍ ചാനലിന്റെ ചർച്ചയുടെ വിഡിയോയോടൊപ്പമാണ് പ്രചാരണം. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ടിവി റിപ്പോര്‍ട്ടിൽ ഇതുമായി ബന്ധപ്പെട്ട്
തിരുപ്പതിയിലെ മുന്‍ മുസ്ലിം വനിതാ ഉദ്യോഗസ്ഥയുടെ വീട്ടില്‍നിന്ന് ആദായനികുതി വകുപ്പ് ആഭരണങ്ങള്‍ പിടിച്ചെടുത്തതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. വൈ.എസ്.ആർ കോൺഗ്രസിന്റെ ഭരണകാലത്ത് ഉദ്യോഗസ്ഥയായിരുന്ന മുബീന നിഷ്ക ബീഗത്തിന്റെ വീട്ടിലെ റെയ്ഡിന്റെ ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍
Results 1-10 of 126