Activate your premium subscription today
ഇരുട്ടിനെ വകഞ്ഞുമാറ്റാൻ വിറകിട്ടു കൂട്ടിയ ആഴിക്കു ചുറ്റുംനിന്ന് ദേശക്കാരായ ആളുകൾ താളത്തിൽ പല പാട്ടുകൾ പാടുകയാണ്. പാട്ടിനിടയ്ക്കു ചിലർ ഇറങ്ങിക്കളിക്കുന്നുമുണ്ട്. കുടംപൂജകളിയാണ്. ഇതോടെ നീലംപേരൂർ മകം പടയണി ആരംഭിക്കുകയായി. ചേരമാൻ പെരുമാൾ മണ്ഡപത്തിൽച്ചെന്ന് ക്ഷേത്രാധികാരി അതിനുള്ള അനുജ്ഞ വാങ്ങി.
നീലംപേരൂർ ∙ പടയണിക്കാഴ്ചകളിലേക്ക് മിഴി തുറക്കാൻ ഒരു ദിനം മാത്രമാണ് ബാക്കി. 15ാം ദിനമായ ഇന്നാണ് മകം പടയണി. നാളെ പൂരം പടയണി. അന്ന് കാഴ്ചയുടെ വർണചാരുതയിലേക്ക് നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രം മിഴി തുറക്കും.ചൂട്ടുവെളിച്ചത്തിന്റെ പൊൻപ്രഭയിൽ ദേശത്തിന്റെ സുകൃതമായ വലിയ അന്നങ്ങൾ പറന്നിറങ്ങുന്ന സുദിനം പൂരം
നീലംപേരൂർ ∙ അന്നങ്ങളും കോലങ്ങളും തീർത്ത വിസ്മയക്കാഴ്ചകളുടെ ആവേശത്തിൽ നീലംപേരൂർ. ഓണപ്പിറ്റേന്ന് നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ ചൂട്ടുവച്ച് ആരംഭിച്ച പടയണിക്കാലത്തിന് പൂരം പടയണിയോടെ സമാപനമാകും. ചൂട്ടിൽ നിന്നു തുടങ്ങി പച്ചയിലേക്കും തുടർന്നു കുടകളിലേക്കും കോലങ്ങളിലേക്കും പരിണമിച്ച് ഒടുവിൽ
ചങ്ങനാശേരി ∙ മകം പടയണി ദിനത്തിൽ നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ അടിയന്തരക്കോലമായി അമ്പലക്കോട്ട എഴുന്നള്ളി. കുടംപൂജകളിക്കും തോത്താകളിക്കും ശേഷം വിളവെടുപ്പ് ഉത്സവത്തെ ഓർമിപ്പിച്ച് വേലകളിയും നടന്നു. വേലയന്നത്തിന്റെ അകമ്പടിയോടെ നടന്ന വേലകളിക്ക് ശേഷമാണ് അമ്പലക്കോട്ട എത്തിയത്. കാർഷിക സംസ്കാരവുമായുള്ള
ചങ്ങനാശേരി ∙ പൂരം പടയണിക്കാഴ്ചകളിലേക്ക് മിഴി തുറക്കാൻ ഇനി ഒരു ദിവസം കൂടി. നാട്ടിലെങ്ങും പടയണി ആവേശം. നീലംപേരൂർ പൂരം പടയണിയുടെ 15–ാം ദിനമായ ഇന്ന് മകം പടയണി നടക്കും. നാളെയാണ് പൂരം പടയണി. നെല്ലിന്റെ നാളായ മകം നാളിൽ നടക്കുന്ന മകം പടയണിയിൽ അമ്പലക്കോട്ടയാണ് അടിയന്തരക്കോലം. രാത്രി 10നു ശേഷം ചടങ്ങുകൾ
നീലംപേരൂർ പൂരംപടയണിയുടെ പതിനാറു നാളുകളിലെ ഓരോ ചടങ്ങും പ്രകൃതി വിഭവങ്ങൾ കൊണ്ടുമാത്രമാണ് നടത്തുന്നത്. താമര, ചെത്തി, ഞെറുമ്പാണൽ, ചേമ്പ്, വാഴ, കൂവ, ഈറ എന്നീ ചെടികളിൽനിന്നും തെങ്ങ്, പന, കമുക്, പൊങ്ങല്യം, അരണമരം, വട്ട, പെരുമരം, പ്ലാവ്, ബദാം തുടങ്ങിയ വൃക്ഷങ്ങളിൽ നിന്നുള്ള വിഭവങ്ങളുമാണ് ഇവിടെ
Results 1-6