Activate your premium subscription today
ദക്ഷിണായനത്തിൽ നിന്ന് ഉത്തരായണത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്.മകര മാസത്തിന്റെ തുടക്കത്തിലായിരുന്ന് ഉത്തരായനം ആരംഭിച്ചിരുന്നത്. ഇതിനാൽ ഭാരതത്തിലുടനീളം ജനുവരി 14നോ അല്ലെങ്കിൽ 15നോ മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു. എന്നാൽ ഭൂമിയുടെ അയനം
റാന്നി ∙ ശരണാരവത്തിനും പുഷ്പവൃഷ്ടിക്കുമിടെ അയ്യപ്പന് അണിയാനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ളാഹ വനം സത്രത്തിലെത്തി. അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നാണ് തിരുവാഭരണ ഘോഷയാത്രയുടെ തിങ്കളാഴ്ചത്തെ യാത്ര ആരംഭിച്ചത്. ആയിക്കൽ തിരുവാഭരണ പാറയിലാണ് രണ്ടാം ദിനത്തിൽ ആദ്യം പേടകം തുറന്ന് ഭക്തർക്കു ദർശനം നൽകിയത്.
ശബരിമല ∙ മകരജ്യോതി ദർശനത്തിന്റെ പുണ്യം ഏറ്റുവാങ്ങാനുള്ള കാത്തിരിപ്പിലാണു തീർഥാടകർ. മകരവിളക്കിന്റെ അവസാനവട്ട തയാറെടുപ്പുകളും പൂർത്തിയായി. പൂങ്കാവനമാകെ തീർഥാടകർ നിറഞ്ഞു. പതിനെട്ടാംപടി കയറി ദർശനം നടത്തിയ തീർഥാടകർ ഇന്നലെയും മലയിറങ്ങിയില്ല. എല്ലാവരും പാണ്ടിത്താവളം, മാളികപ്പുറം, ഇൻസിനറേറ്റർ, ബിഎസ്എൻഎൽ
ശബരിമല ∙ ശരണംവിളികൾ ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ മകരവിളക്കിനു മുന്നോടിയായുള്ള 2 ദിവസത്തെ ശുദ്ധിക്രിയ തുടങ്ങി.മകരസംക്രമ പൂജയ്ക്കും തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്കുമായി അയ്യപ്പ സ്വാമിയേയും ശ്രീലകവും ഒരുക്കുന്നതിനായിരുന്നു ശുദ്ധിക്രിയ. ദീപാരാധന കഴിഞ്ഞതോടെ ചടങ്ങുകൾ ആരംഭിച്ചു. തന്ത്രി കണ്ഠര്
പന്തളം ∙ മകരസംക്രമനാളിൽ ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്നു പുറപ്പെട്ടു. ശരണംവിളികളാൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര പുറപ്പെട്ടത്. പരമ്പരാഗത പാതയിലൂടെ നാളെ വൈകിട്ട്
ശബരിമല ∙ മകരജ്യോതിയുടെ ധന്യനിമിഷങ്ങൾ ഏറ്റുവാങ്ങാൻ പൊന്നമ്പല വാസന്റെ മണ്ണും വിണ്ണും ഒരുങ്ങുന്നു. ചൊവ്വാഴ്ചയാണു മകരവിളക്ക്. ശരണംവിളികൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ മകരവിളക്കിനു മുന്നോടിയായുള്ള ശുദ്ധിക്രിയ തുടങ്ങി. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ പ്രാസാദശുദ്ധിയാണു നടന്നത്. തുടർന്നു വാസ്തുഹോമം, വാസ്തുബലി, രക്ഷാകലശം എന്നിവയും നടന്നു. ബിംബശുദ്ധി ക്രിയകൾ തിങ്കളാഴ്ച ഉച്ചയ്ക്കു നടക്കും. മകരജ്യോതി ദർശനത്തിനായി പൂങ്കാവനത്തിലാകെ തീർഥാടകർ കാത്തിരിക്കുകയാണ്.
എരുമേലി ∙ മാനവ സാഹോദര്യത്തിന്റെ മഹാസാഗരമായി എരുമേലി പേട്ടകെട്ട്. മഹിഷി നിഗ്രഹത്തിനു ശേഷം ആനന്ദ നൃത്തമാടുന്ന അയ്യപ്പസ്വാമിയെ കണ്ടുവണങ്ങാൻ മാലോകർ എരുമേലിയിലേക്കെത്തിയ കാഴ്ചയായിരുന്നു ഇന്നലെ.എരിയുന്ന വെയിലും വകവയ്ക്കാതെ നിരത്തുകൾ നിറഞ്ഞും കെട്ടിടങ്ങളുടെ മുകളിൽ കയറിയും പേട്ട കാണാൻ കഴിയുന്നിടത്തൊക്കെ
അമ്പലപ്പുഴ ∙ ഐതിഹ്യപ്പെരുമ പേറുന്ന എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ യോഗം പേട്ട സംഘം ഇന്ന് 10ന് എരുമേലിയിൽ എത്തും. നാളെയാണ് പേട്ടതുള്ളൽ. ഇന്നു വൈകിട്ട് എരുമേലി വാവരുപള്ളിയിൽ സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ മതസൗഹാർദ സമ്മേളനം നടക്കും. നാളെ രാവിലെ പേട്ടപ്പണം വയ്ക്കൽ ചടങ്ങോടെ
ശബരിമല ∙ മകരവിളക്ക് ദർശനത്തിനു ശേഷം പമ്പയിൽനിന്നു തീർഥാടകർക്കു മടങ്ങാൻ കെഎസ്ആർടിസി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസ് പമ്പ - നിലയ്ക്കൽ ചെയിൻ സർവീസിനും 350 ബസ് ദീർഘദൂര സർവീസിനുമാണ് ഉപയോഗിക്കുക. പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ ഞായറാഴ്ച രാത്രി എത്തിക്കുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും. മകരജ്യോതി ദർശനത്തിനു ശേഷം 20ന് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ ഉണ്ടാകും.
ശബരിമല ∙ സന്നിധാനത്ത് സുരക്ഷയൊരുക്കാൻ ദേവസ്വം വിജിലൻസിന് 245 അത്യാധുനിക ക്യാമറകൾ ഉള്ള കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിർവഹിച്ചു.മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള നിരീക്ഷണ സംവിധാനം ശക്തമാക്കാനാണ് ഇത്രയും ക്യാമറകൾ സ്ഥാപിച്ചത്.പൊലീസ് ഒരുക്കിയിട്ടുള്ള സിസിടിവി
Results 1-10 of 384