Activate your premium subscription today
പോർച്ചുഗലിൽ 2 പതിറ്റാണ്ട് മുൻപ് കണ്ടെത്തിയ ലാപിഡോ കിഡ് എന്ന ഫോസിലിന്റെ പഴക്കം ഗവേഷകർ നിർണയിച്ചു. 30000 വർഷമെങ്കിലും പഴക്കമുള്ള ഫോസിലാണു ലാപിഡോ കിഡ്. എന്നാൽ വളരെ നിർണായകമായ ഒരു ചോദ്യവും ഈ ഫോസിൽ ഉയർത്തുന്നുണ്ട്. ലാപിഡോ കിഡ് ശരിക്കും ആധുനിക മനുഷ്യനും ആദിമ നരവംശമായ നിയാണ്ടർത്താലുമായുള്ള ഒരു
ആദിമനരന്മാരായ നിയാണ്ടർത്താലുകൾ ശിലായുധങ്ങളുണ്ടാക്കാനായി പശ ഉപയോഗിച്ചിരുന്നെന്നു പുതിയ കണ്ടെത്തൽ. 40,000 വർഷം മുൻപ് ഫ്രാൻസിൽ താമസിച്ച നിയാണ്ടർത്താലുകളാണ് പശിമയുള്ള ഏതോ വസ്തു ഉപയോഗിച്ച് ശിലായുധങ്ങളുടെ പിടികൾ ഉറപ്പിച്ചത്.
വിസ്മൃതിയിലായ പ്രാചീന മനുഷ്യവംശമായ ഡെനിസോവൻമാരുടെ ജനിതകം 3 തവണയെങ്കിലും ആധുനിക മനുഷ്യരുടെ ജനിതകവ്യവസ്ഥയുമായി ഇടകലർന്നിട്ടുണ്ടെന്നു ഗവേഷകർ കണ്ടെത്തി. അയർലൻഡിലെ ട്രിനിറ്റി കോളജിൽ നിന്നുള്ള ശാസ്ത്രജ്ഞരാണു കണ്ടെത്തൽ നടത്തിയത്. നേച്ചർ ജനിറ്റിക്സിലാണു ഗവേഷണം പ്രസിദ്ധീകരിച്ചത്. മനുഷ്യപരിണാമത്തെ തന്നെ
ഹോമോ സാപിയൻസ് എന്നറിയപ്പെടുന്ന ആധുനിക മനുഷ്യവർഗം കഴിഞ്ഞാൽ, ഏറ്റവുമധികം പഠനം നടന്നിട്ടുള്ള മനുഷ്യവിഭാഗമാണു നിയാണ്ടർത്താലുകൾ. ഇവരുടെ ഒരുപാടു ഫോസിലുകൾ പലയിടങ്ങളിൽ നിന്നായി ശാസ്ത്രജ്ഞർക്കു ലഭിച്ചിട്ടുണ്ട്
2018ൽ ഇറാഖിലെ ഒരു ഗുഹയിൽ നിന്നും 75000 വർഷം പഴക്കമുള്ള നിയാണ്ടർത്താൽ മനുഷ്യഫോസിലുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് കണ്ടെത്തിയ തലയോട്ടിയുടെ അവശിഷ്ടങ്ങൾ വളരെ ശ്രമകരമായി കൂട്ടിച്ചേർക്കുകയും ചെയ്തു ഗവേഷകർ. ഇപ്പോഴിതാ ത്രീഡി ഇമേജിങ് സാങ്കേതിക വിദ്യയാൽ പുനസൃഷ്ടിച്ചിരിക്കുകയാണ്
ആദിമ നരൻമാരായ നിയാണ്ടർത്താലുകൾ കഴുതപ്പുലികളെ വേട്ടയാടി കൊന്ന് തോലുരിച്ച് വസ്ത്രമാക്കിയിരുന്നെന്ന് പുതിയ ശാസ്ത്രീയ പഠനം. സ്പെയിനിലെ ഐബീരിയ മേഖലയിൽ ജീവിച്ചിരുന്ന നിയാണ്ടർത്താലുകളാണ് ഇങ്ങനെ വസ്ത്രമുപയോഗിച്ചത്. പൊതുവെ മാനുകളുടെയും മറ്റും തോലാണ് ഇവർ വസ്ത്രമായി ഉപയോഗിച്ചിരുന്നതെന്നാണ് പൊതുവെയുള്ള
'ആദിമനരൻ'മാരായ നിയാണ്ടർത്താലുകൾ പശ ഉപയോഗിച്ചിരുന്നെന്ന് ശാസ്ത്രജ്ഞരുടെ പഠനം. ബെർലിൻ മ്യൂസിയത്തിൽ കണ്ടെത്തിയ വസ്തുക്കൾ വിലയിരുത്തിയാണ് ഗവേഷണം. രണ്ട് ജൈവ രാസവസ്തുക്കൾ തമ്മിൽ കൂട്ടിക്കലർത്തി മിശ്രിതമാക്കിയാണത്രെ നിയാണ്ടർത്താലുകൾ പശനിർമിച്ചത്. 1910ൽ ഖനനത്തിൽ ലഭിച്ച ഒരു ശിലാവസ്തുവിൽ പുതിയ
2008ൽ സൈബീരിയയിലെ ഒരു ഗുഹയിൽ ഒരു വിരൽ കണ്ടെത്തി. സൈബീരിയയിലെ ആൾട്ടായിയിലുള്ള ഡെനിസോവ ഗുഹയിൽ നിന്നായിരുന്നു ഇതു കണ്ടെത്തിയത്. ഡെനിസ് എന്ന സന്യാസി പതിനേഴാം നൂറ്റാണ്ടിൽ ഏകാന്തവാസം നടത്തിയ ഗുഹയായതിനാലാണ് ഈ ഗുഹയ്ക്ക് ഡെനിസോവ ഗുഹ എന്നു പേരു ലഭിച്ച
ആധുനിക മനുഷ്യർക്കു(ഹോമോ സാപിയൻസ്) മുൻപേ നിയാണ്ടർത്താലുകൾ തീ കൊളുത്താൻ പഠിച്ചിരുന്നെന്ന് ഗവേഷകർ. ഐബീരിയയിലെ ഗ്രൂട്ട ഡാ ഒളിവീറ ഗുഹയിൽ ജീവിച്ചിരുന്ന നിയാണ്ടർത്താലുകൾ അവശേഷിപ്പിച്ച വസ്തുക്കൾ പരിശോധിച്ചാണ് ഗവേഷകർ
ആദിമ നരൻമാരായ നിയാണ്ടർത്താലുകൾ അതീവ അപകടകാരികളായ കേവ് സിംഹങ്ങളെ വേട്ടയാടിയെന്ന് പഠനം. ജർമനിയിലെ ഹർസ് മലനിരകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇവിടെ കണ്ടെത്തിയ ഫോസിലുകളിൽ കേവ് സിംഹങ്ങളുടെ അവശേഷിപ്പുകളുമുണ്ടായിരുന്നു. സയന്റിഫിക് റിപ്പോർട്ട്സ് എന്ന ശാസ്ത്രജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
Results 1-10 of 17