Activate your premium subscription today
ബോംബ് പൊട്ടുന്നതുപോലെയോ വലിയ വാഹനങ്ങൾ കൂട്ടിയിടിക്കുന്നതുപോലെയോ ഉള്ള ശബ്ദമാണ് കേട്ടതെന്നാണ് റോക്കറ്റിന്റേതെന്നു കരുതപ്പെടുന്ന ഭാഗം നിലംപതിച്ച വടക്കന്‍ കെനിയയിലെ മുകുകു ഗ്രാമവാസി പറയുന്നത്. ചുട്ടുപഴുത്താണ് ഭൂമിയിൽ പതിച്ച വളയം കിടന്നത്, 2 മണിക്കൂറോളം സമയം കഴിഞ്ഞാണ് ആളുകൾക്ക് ആ വളയത്തിനു സമീപമെത്താൻ
രണ്ട് ആഴ്ചയ്ക്കുള്ളിൽ രണ്ട് ബഹിരാകാശ നടത്ത ദൗത്യങ്ങളിൽ പങ്കെടുക്കാന്‍ തയാറെടുത്തു സുനിതാ വില്യംസ്. നിക് ഹേഗിനൊപ്പമാണ് ജനുവരി 16ന് ബഹിരാകാശ നടത്തം നടത്താൻ സുനിതാ വില്യംസ് ഒരുങ്ങുന്നത്, തുടർന്ന് ജനുവരി 23 ന് മറ്റൊരു നടത്തം ബുച്ച് വിൽമോറിനൊപ്പവുമായിരിക്കും. ആദ്യ ബഹിരാകാശ നടത്തം രാവിലെ 8 മണിക്ക്
ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതു ചരിത്രം കുറിക്കാനൊരുങ്ങുന്നസ്പെയ്ഡെക്സ് ദൗത്യത്തിന്റെ ഡോക്കിങിന്റെ തീയതി മാറ്റി ഐഎസ്ആർഒ. പരാജയപ്പെടാൻ സാധ്യതയുള്ള (അബോർട്ട്) ഒരു സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനാല്‍ കൂടുതൽ ഗ്രൗണ്ട് സിമുലേഷനുകൾ ആവശ്യമായി വന്നതിനാലാണ് മാറ്റിവച്ചതെന്ന് ഇസ്രോ എക്സിൽ പോസ്റ്റ് ചെയ്തു.
നിഗൂഢവും കട്ടിയുള്ളതുമായ മൂടല്‍മഞ്ഞ് അമേരിക്കയുടെ ചില മേഖലകളില്‍ വ്യാപിക്കുന്നത് സാധാരണ ജനങ്ങള്‍ക്കിടയില്‍ പല തരത്തിലുമുള്ള സംശയങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഈ ഫോഗ് ജൈവായുധമാണോ എന്നാണ് പ്രദേശവാസികള്‍ ഭയക്കുന്നത്. ആണെങ്കില്‍, അത് ശത്രു രാജ്യമാണോ, അതോ ഏകദേശം 75 വര്‍ഷം മുമ്പ് അമേരിക്ക തന്നെ സ്വന്തം
രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ പൊഖ്റാനിൽ ഇന്ത്യയെ ആണവശക്തിയായി മാറ്റിയ സമാധാനപരമായ ആണവപരീക്ഷണമായിരുന്നു 'ബുദ്ധൻ ചിരിച്ച’ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണവും 1998ലെ ഓപ്പറേഷൻ ശക്തിയും. 1972 സെപ്റ്റംബർ 7നാണ് ഇന്ദിരാഗാന്ധി ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞരെ തദ്ദേശീയമായി രൂപകൽപന ചെയ്ത ആണവ
ഭൂമിയുടെ കാന്തിക മണ്ഡല ബലക്ഷയം കാരണം ഭൗമോപരിതലത്തിലേക്ക് ഹാനികരമായ റേഡിയഷന്‍ എത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. കാന്തിക മണ്ഡലത്തില്‍, ദുര്‍ബലമായ ഒരു മേഖല തിരിച്ചറിഞ്ഞതിനാലാണ് ഈ അപകടസൂചന നല്കല്. ഈ പ്രദേശമാണ് സൗത് അറ്റ്ലാന്റിക് അനൊമലി (എസ്എഎ) എന്ന് അറിയപ്പെടുന്നത്. ഇതിന് 4.3 ദശലക്ഷം
ലോകത്തെ ചില നഗരങ്ങള്‍ 2030ൽ ഭാഗികമായെങ്കിലും മുങ്ങിയേക്കാമെന്ന മുന്നറിയിപ്പുമായി വേള്‍ഡ് അറ്റ്ലസ് റിപ്പോര്‍ട്ട് പുറത്ത്. 'ഈ ഒമ്പതു നഗരങ്ങള്‍ 2030 ഓടെ അപ്രത്യക്ഷമായേക്കാം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കൊല്‍ക്കത്തയുടെ പേരും ഉളളത്. കടല്‍ത്തീരത്തിനടുത്ത് താഴ്ന്ന രീതിയില്‍
സൂര്യനുമായി 61 ലക്ഷം കിലോമീറ്റർ ദൂരത്തിനുള്ളിൽ അടുത്തെത്തിയ പാർക്കർ സോളാർ പ്രോബ് സുരക്ഷിതമാണെന്നും പ്രവർത്തിക്കുന്നുണ്ടെന്നും നാസ അറിയിച്ചു. ക്രിസ്മസ് തലേന്നാണു ദൗത്യം സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിൽ പ്രവേശിച്ചത്. ഇതിനു ശേഷം നിശ്ശബ്ദതയിലേക്കു പോയ പാർക്കര്‍ ഇന്നലെ ഒരു സിഗ്നൽ അയച്ചു.
യൂറോപ്പിലെ സ്കാൻഡിനേവിയൻ മേഖലയിൽ ഉൾപ്പെട്ട രാജ്യമായ നോർവേയിൽ വൈക്കിങ്ങുകളുടെ 3 മൃതിയറകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി. വിദൂരദേശങ്ങളിൽ നിന്നുള്ള നാണയങ്ങൾ ഇവിടെ നിന്ന് കണ്ടെത്തി. നോർവേയുടെ പടിഞ്ഞാറൻ തീരത്തുനിന്നാണ് ഈ മൃതിയറകൾ കണ്ടെത്തിയത്. ഇവയെല്ലാം സ്ത്രീകളുടേതാണെന്നു കരുതപ്പെടുന്നു. വൈക്കിങ്
ബ്രിട്ടീഷ് ചരിത്രാതീതകാലത്തെ ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊലയുടെ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകർ. കൽപ്പിത കഥകളേക്കാൾ വിചിത്രമാണ് പലപ്പോഴു യഥാർഥ സംഭവങ്ങളെന്ന് ഭയത്തോടെ തിരിച്ചറിയുകയാണ് ലോകം. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ നടന്ന 4,000 വർഷം പഴക്കമുള്ള കൂട്ടക്കൊലയുമായി ബന്ധപ്പെട്ട
Results 1-10 of 256