Activate your premium subscription today
ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-9 വഹിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച പിഎസ്എൽവി-സി61 ദൗത്യം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് ഐഎസ്ആർഒ . പുലർച്ചെ 5:59 ന് നടന്ന വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിലെ തകരാറാണ് ദൗത്യം
ചെന്നൈ ∙ ഇഒഎസ് 09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി61 വിക്ഷേപണം ഇന്നു രാവിലെ 5.59ന് ശ്രീഹരിക്കോട്ടയിൽ നടക്കും. കൗണ്ട്ഡൗൺ തുടങ്ങി. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 101–ാം വിക്ഷേപണമാണിത്. 18 മിനിറ്റിനുള്ളിൽ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കും. 5 നൂതന ഇമേജിങ് സംവിധാനങ്ങൾ ഉപഗ്രഹത്തിലുണ്ട്. രാജ്യത്തിന്റെ അതിർത്തി നിരീക്ഷിക്കാനും കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും ഇതുപയോഗിക്കും.
പ്രപഞ്ചത്തിലെ ഏറ്റവും മനോഹരവും എന്നാൽ നിഗൂഢവുമായ പ്രതിഭാസങ്ങളിൽ ഒന്നാണ് നക്ഷത്രങ്ങൾ. ആകാശത്ത് കോടിക്കണക്കിന് വർഷങ്ങളായി തിളങ്ങിനിൽക്കുന്ന ഈ ഗോളുകൾക്ക് ഒരു ജീവിതചക്രമുണ്ട്. അവ ജനിക്കുകയും ജീവിക്കുകയും ഒടുവിൽ നശിക്കുകയും ചെയ്യുന്നു. നക്ഷത്രങ്ങളുടെ അന്ത്യം അവയുടെ പിണ്ഡത്തേയും. ചെറു നക്ഷത്രങ്ങൾ
ഇന്ന് ഒരു ദിവസമെന്നാൽ 24 മണിക്കൂറാണ്. 100 കോടി വർഷം മുൻപ് ചന്ദ്രൻ ഭൂമിയോടു കുറേക്കൂടി അടുത്തായിരുന്നു. ബോറിങ് ബില്യൻ എന്നറിയപ്പെടുന്ന ഈ കാലയളവ് 100 കോടിവർഷങ്ങളോളം നിലനിന്നു. എല്ലാം വളരെ അടുക്കും ചിട്ടയോടും പെർഫക്ടായി പൊയ്ക്കൊണ്ടിരുന്ന സമയമായിരുന്നു അത്. അന്ന് ഒരു ദിവസമെന്നാൽ 19 മണിക്കൂറാണ്.
പ്രപഞ്ചത്തിലുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന നിഗൂഢനക്ഷത്രങ്ങളാണു ഡാർക് സ്റ്റാർ. മറ്റു നക്ഷത്രങ്ങൾ ആണവ സംയോജനം അഥവാ ന്യൂക്ലിയർ ഫ്യൂഷൻ എന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുമ്പോൾ ഡാർക് സ്റ്റാറുകൾ തമോദ്രവ്യം അഥവാ ഡാർക് മാറ്ററിൽ നിന്നുള്ള ഊർജത്തിലാണു പ്രവർത്തിക്കുക. നമ്മുടെ സൂര്യനേക്കാൾ കോടാനുകോടി
ചൊവ്വയ്ക്കു രണ്ടു ചന്ദ്രൻമാരുണ്ട്. ഫോബോസും ഡീമോസും. ചൊവ്വയെ ഭ്രമണം ചെയ്യുന്ന ഈ ചന്ദ്രൻമാർ എങ്ങനെ വന്നു എവിടെനിന്നു വന്നു തുടങ്ങിയ കാര്യങ്ങളിൽ വലിയ ഗവേഷണങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ നടത്തിയ ഒരു പഠനത്തിൽ ശ്രദ്ധേയമായ വിവരങ്ങൾ വെളിപ്പെട്ടിരിക്കുകയാണ്. ഒരു
കോഴിക്കോട്∙ മേയ് ആദ്യവാരത്തോടെ സൂര്യനിൽ അസാധാരണ വലുപ്പമുള്ള സൂര്യകളങ്കം (സൺസ്പോട്ട്) കണ്ടെത്തി. എആർ 4079 എന്നറിയപ്പെടുന്ന സൂര്യകളങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയതായി കണ്ടെത്തിയിരിക്കുന്ന സൂര്യകളങ്കത്തിന് ഭൂമിയുടെ ഏഴ് ഇരട്ടിയോളം വലുപ്പം കാണുമെന്നാണ് പറയപ്പെടുന്നത്. നഗ്ന നേത്രങ്ങൾ കൊണ്ട് എആർ 4079 സൂര്യകളങ്കം കാണാൻ കഴിയുമെങ്കിലും സുരക്ഷിതമായ സൗരഫിൽട്ടറുകൾ ഇല്ലാത സൂര്യനെ നോക്കുന്നത് അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതും ചുറ്റുപാടുള്ള മറ്റു മേഖലകളേക്കാൾ താപ നില കുറഞ്ഞതുമായ ഇരുണ്ട ഭാഗങ്ങളാണ് സൂര്യ കളങ്കങ്ങൾ. ഇവ സൗരോപരിതലത്തിലെ പ്ലാസ്മയിലെ കാന്തികച്ചുഴികളാണെന്നും പറയപ്പെടുന്നു.
ജൂപ്പിറ്റർ അഥവാ വ്യാഴഗ്രഹത്തെപ്പറ്റി ശ്രദ്ധേയമായ വിവരങ്ങൾ പുറത്തുവിട്ട് നാസയുടെ ജൂണോ മിഷൻ ദൗത്യം. ജൂപ്പിറ്ററിന്റെ വടക്കൻ ധ്രുവത്തിൽ അനേകം ചുഴലിക്കാറ്റുകൾ ആഞ്ഞടിക്കുന്നുണ്ടെന്നാണു ജൂണോ കണ്ടെത്തിയത്. 3000 കിലോമീറ്ററോളം വ്യാസമുള്ള ഒരു കേന്ദ്രീകൃത സൈക്ലോണും മറ്റനേകം ചെറുചുഴലിക്കാറ്റുകളുമാണ്
മൂന്നരക്കോടി വർഷം മുൻപ് ഒരു ഛിന്നഗ്രഹം റഷ്യയിലെ സൈബീരിയയുടെ വടക്കൻ ഭാഗത്തുള്ള ടൈമീർ മേഖലയിൽ പതിച്ചു. ഈ പതനത്തിൽ പാറകൾ ഉരുകിപ്പോയി. അവശിഷ്ടങ്ങൾ ബഹിരാകാശ പോപിഗായ് ക്രേറ്റർത്തേക്ക് ഉയർന്നു. ഇവയിൽ ചിലത് മറ്റു ഭൂഖണ്ഡങ്ങളിൽ വരെ പതിച്ചു. അന്നു രൂപപ്പെട്ട വൻഗർത്തമാണു 100 കിലോമീറ്ററിലധികം വ്യാസമുള്ള
വാണിജ്യ, മനുഷ്യ ബഹിരാകാശ യാത്രാ സേവനങ്ങളിൽ മുൻപന്തിയിലുള്ള ആക്സിയം സ്പേസ്, തേജ്പോൾ ഭാട്ടിയയെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നിയമിച്ചു.
Results 1-10 of 1319