Activate your premium subscription today
കഴിഞ്ഞ ദിവസം ന്യൂ സൗത്ത് വെയിൽസിൽ ആകാശത്ത് അഗ്നിഗോളം ദൃശ്യമായതായി റിപ്പോർട്ട്. വൈകിട്ട് ഏഴരയോടെയാണ് അഗ്നിഗോളം ദൃശ്യമായത്. നിമിഷനേരത്തിനുള്ള അഗ്നിഗോളം പൊട്ടിത്തെറിക്കുകയും ചെയ്തു.
മൂന്നരക്കോടി വർഷം മുൻപ് ഒരു ഛിന്നഗ്രഹം റഷ്യയിലെ സൈബീരിയയുടെ വടക്കൻ ഭാഗത്തുള്ള ടൈമീർ മേഖലയിൽ പതിച്ചു. ഈ പതനത്തിൽ പാറകൾ ഉരുകിപ്പോയി. അവശിഷ്ടങ്ങൾ ബഹിരാകാശ പോപിഗായ് ക്രേറ്റർത്തേക്ക് ഉയർന്നു. ഇവയിൽ ചിലത് മറ്റു ഭൂഖണ്ഡങ്ങളിൽ വരെ പതിച്ചു. അന്നു രൂപപ്പെട്ട വൻഗർത്തമാണു 100 കിലോമീറ്ററിലധികം വ്യാസമുള്ള
ഭൂമിയുടെ സാഹചര്യങ്ങൾ പോലെ അനുകൂല സാഹചര്യങ്ങളുള്ള അന്തരീക്ഷം മറ്റൊരു ഗ്രഹത്തിൽ സൃഷ്ടിക്കുന്ന പ്രക്രിയയാണു ടെറാഫോമിങ്. ചൊവ്വയെ ടെറാഫോമിങ് നടത്തി അവിടം വാസയോഗ്യമാക്കി മനുഷ്യക്കോളനികൾ സ്ഥാപിക്കണമെന്നുള്ളത് ശാസ്ത്രലോകത്തിന്റെ ഒരു വിദൂരസ്വപ്നമാണ്. ഇത്തരമൊരു സ്വപ്നം അതീവ ദുഷ്കരമാണെങ്കിലും സാധ്യമാണെന്നു
വെള്ളിത്തളിക പോലെ ആകാശത്ത് കാണപ്പെടുന്ന ചന്ദ്രനിലെ കളങ്കങ്ങൾ പലതും ഉൽക്ക–ഛിന്നഗ്രഹ പതനത്താലുണ്ടായതാണെന്ന് നമുക്കറിയാം. എന്നാൽ ചന്ദ്രനെ ഗതിതിരിച്ച് വിടാൻ ശേഷിയുള്ള, അതുമല്ലെങ്കിൽ രൂപമാറ്റം വരുത്താൻ കഴിയുന്ന ഒരു ഛിന്നഗ്രഹവുമായി കൂട്ടിയിടി ഉണ്ടാകുമോ? ഒരുകാലത്ത് സിറ്റി കില്ലർ എന്ന് ഭയപ്പെട്ടിരുന്ന
2004ൽ ആണ് അപോഫിസ് ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഏറെ സാധ്യത കൽപിക്കപ്പെട്ട ഈ ഛിന്നഗ്രഹം അന്നുമുതൽ വാർത്തകളിലും ചർച്ചകളിലും നിറഞ്ഞുനിന്നു. അതിനാൽ തന്നെ കണ്ടെത്തിയ നാളുകൾ മുതൽ ഇതിനെ ശാസ്ത്രജ്ഞർ ശക്തമായി നിരീക്ഷിച്ചുവരികയായിരുന്നു. 335 മീറ്റർ വീതിയുള്ള ഈ ഭീമൻ പാറ
ഛിന്നഗ്രഹത്തിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് തിരിച്ചെത്തിച്ച ദൗത്യങ്ങൾ നാസയടക്കം പല ഏജൻസികളും നടപ്പിലാക്കിയിട്ടുണ്ട്. ബെന്നു ഛിന്നഗ്രഹത്തിൽ നിന്നു സാംപിളുകൾ ഭൂമിയിലെത്തിച്ച ഒസിരിസ് റെക്സ്, ജപ്പാന്റെ ഹയാബൂസ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണം. ഇക്കൂട്ടത്തിലേക്ക് പുതിയൊരു ദൗത്യവുമായി വന്നിരിക്കുകയാണ് ചൈന.
അടുത്തിടെ ലോകമെമ്പാടും ഭീതി പടർത്തിയ 2024 വൈആർ4 എന്ന ഛിന്നഗ്രഹം. 67ൽ ഒരു ചാൻസേയുള്ളെങ്കിലും ,ഭൂമിക്കുനേരെ കുതിച്ചെത്തിയേക്കാമെന്നും കരുതുന്ന ഛിന്നഗ്രഹത്തിനെ സിറ്റി കില്ലർ എന്ന നാമകരണം ചെയ്യുകയും ചെയ്തു. 2032 ഡിസംബർ 22ന് ഈ ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തേക്ക് എത്തിയേക്കാമെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ
പാഞ്ഞടുത്തു കൊണ്ടിരിക്കുന്ന അപകടകാരിയായ ഛിന്നഗ്രഹം 2032, ഡിസംബര്‍ 22ന് ഭൂമിയിലേക്കെത്താൻ സാധ്യതയുണ്ടെന്ന് ഗവേഷകര്‍. സാധ്യത 48ല്‍ 1 അഥവാ 2.1 ശതമാനം ആണെന്നും ഗവേഷകർ പറയുന്നു. നിലവില്‍ അതിന്റെ പാത വിലയിരുത്തുമ്പോള്‍ പതിക്കാനുള്ള ഇടങ്ങളില്‍ ചെന്നൈ മുതല്‍, ചൈനയിലെ ഹൈനന് മേഖലകള്‍ വരെ ഉള്‍പ്പെടുന്നു
പരീക്ഷണ ഘട്ടങ്ങളിലായിരുന്ന'പ്ലാനറ്ററി ഡിഫൻസ്' പദ്ധതികളെല്ലാം ഉണരേണ്ട സമയമായിരിക്കുന്നു. അകലെക്കൂടി അപകടസാധ്യതയുമായി പാഞ്ഞുപോകുന്ന ഛിന്നഗ്രഹങ്ങളിലൊന്ന് ഇത്തവണ കുറേക്കൂടി അപകടസാധ്യതയോടെ അടുത്തെത്തുകയാണ്. പതിനായിരത്തിലൊന്ന്, ആയിരത്തിലൊന്ന് എന്നിങ്ങനെ പ്രവചിച്ചിരുന്ന കൂട്ടിയിടിയുടെ സാധ്യത ഇത്തവണ 43ൽ
പതിറ്റാണ്ടുകളായി, അന്യഗ്രഹ ജീവികളുടെ സാധ്യതകൾക്കായി ഗവേഷകർ പ്രപഞ്ചത്തിൽ തിരച്ചിൽ നടത്തിവരികയാണ്. എന്നാൽ ഉത്തരം നമ്മൾ വിചാരിച്ചതിലും അടുത്തായിരുന്നെങ്കിലോ? ബെന്നുവിൽ നിന്ന് ശേഖരിച്ച നാസയുടെ ഏറ്റവും പുതിയ ഛിന്നഗ്രഹ സാമ്പിൾ ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്, ഭൂമിക്കപ്പുറത്തുള്ള ജീവിതത്തെക്കുറിച്ചുള്ള
Results 1-10 of 132