Activate your premium subscription today
പതിറ്റാണ്ടുകളായി, അന്യഗ്രഹ ജീവികളുടെ സാധ്യതകൾക്കായി ഗവേഷകർ പ്രപഞ്ചത്തിൽ തിരച്ചിൽ നടത്തിവരികയാണ്. എന്നാൽ ഉത്തരം നമ്മൾ വിചാരിച്ചതിലും അടുത്തായിരുന്നെങ്കിലോ? ബെന്നുവിൽ നിന്ന് ശേഖരിച്ച നാസയുടെ ഏറ്റവും പുതിയ ഛിന്നഗ്രഹ സാമ്പിൾ ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്, ഭൂമിക്കപ്പുറത്തുള്ള ജീവിതത്തെക്കുറിച്ചുള്ള
ഓരോ മാസവും പുതിയ ഉൽക്കകളെയും ഛിന്നഗ്രഹങ്ങളെയുമൊക്കെ നിയർ ഏർത്ത് ഒബ്സർവേഷൻ പ്രോഗ്രാമുകളിലൂടെ കണ്ടെത്താറുണ്ട്. ദൂരദർശിനികളുടെ സംയോജനത്തിലൂടെയും അത്യാധുനിക ഡാറ്റാ വിശകലന രീതികളിലൂടെയുമാണ് ഈ ഛിന്നഗ്രഹങ്ങളെ ട്രാക്കുചെയ്യുന്നത്. എന്നാൽ ഇത്രയും നാൾ നിരീക്ഷിച്ചിരുന്നത് ഒരു ഛിന്നഗ്രഹമായിരുന്നില്ലെന്ന്
ഡിസംബർ 24ന് ഭൂമിയെ മറികടന്ന് അതിവേഗത്തിൽ കുതിക്കുന്ന 2024 എക്സ്എൻ 1 എന്ന ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഈ ഛിന്നഗ്രഹം 4,480,000 മൈൽ ദൂരത്തിൽ കടന്നുപോകും, ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 16 ഇരട്ടിയാണിത്. ഇത് മണിക്കൂറിൽ 14,743 മൈൽ (സെക്കൻഡിൽ 6.59 കിലോമീറ്റർ)
ബഹിരാകാശത്തിലെ ദുരൂഹവസ്തുക്കളായ ഇരുണ്ട വാൽനക്ഷത്രങ്ങളിൽ 7 എണ്ണം കൂടി കണ്ടെത്തി നാസ. വാൽനക്ഷത്രങ്ങൾക്കും ഛിന്നഗ്രഹങ്ങൾക്കുമുള്ള ചില സവിശേഷതകൾ പൊതുവായി ഇവയ്ക്ക് കാണപ്പെടുന്നുണ്ട്. രണ്ടുവർഷം മുൻപാണ് ആദ്യമായി ഡാർക്ക് കോമറ്റ് എന്ന് ഇംഗ്ലിഷിൽ പേരുള്ള ഇരുണ്ട വാൽനക്ഷത്രത്തെ കണ്ടെത്തിയത്. തൊട്ടുപിന്നാലെ 6
അത്യന്തം അപകടകരമായ ഒരു വിനാശത്തിൽനിന്ന് ലോകം ഭാഗ്യത്തിലാണ് രക്ഷപ്പെട്ടതെന്ന് ഛിന്നഗ്രഹ വേട്ടക്കാരനായ ഡോ ഫ്രാങ്ക് മാർച്ചിസ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തി സൈബീരിയയുടെ മുകളിൽ തീഗോളമായി മാറുന്ന ഛിന്നഗ്രഹത്തിന്റെ വിഡിയോ വൈറലായിരുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 70 സെന്റിമീറ്ററിൽ
കഴിഞ്ഞ ബുധൻ രാത്രി കഴിഞ്ഞാണ് റഷ്യയുടെ സൈബീരിയൻ മേഖലയിലെ വിദൂരസ്ഥലമായ യാക്കൂട്ടിയയിൽ ഒരു ഛിന്നഗ്രഹം ആകാശത്തു കത്തിജ്വലിച്ചത്. ഛിന്നഗ്രഹം എത്തുന്നതിനു 12 മണിക്കൂർ മുൻപു മാത്രമാണ് യൂറോപ്യൻ സ്പേസ് ഏജൻസിക്ക് അതിനെ കണ്ടെത്താനായത്.
ബുധനാഴ്ച റഷ്യയിലെ സൈബീരിയൻ മേഖലയിലുള്ള യാക്കൂട്ടിയയിൽ ആകാശത്തു ഛിന്നഗ്രഹം കത്തിജ്വലിച്ചു. അന്തരീക്ഷത്തിലേക്ക് എത്തിയ ഛിന്നഗ്രഹം ഘർഷണം മൂലം കത്തി തീപ്പന്തു പോലെ കത്തിജ്വലിക്കുകയായിരുന്നു. ആളപായമോ അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യാക്കൂട്ടിയയിലെ ഒലെക്മിൻസ്ക്, ലെൻസ്ക് ജില്ലകളിൽ തീഗോളം
റഷ്യയിലെ മാനത്ത് അഗ്നിഗോളം പോലെ പൊട്ടിച്ചിതറിയ ഛിന്നഗ്രഹം ഇന്നലെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായി. റഷ്യൻ ചരിത്രത്തിൽ തന്നെ ഏറ്റവും ദുരൂഹതകൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് സൈബീരിയ. യുറാൽ പർവതനിരകൾ മുതൽ ശാന്തസമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന ഈ മേഖല റഷ്യയിൽ പ്രക്ഷോഭങ്ങളുണ്ടാക്കിയവരെ നാടുകടത്തി തടവിലാക്കുന്ന
കൗതുകരമായ ഒരു വാർത്തയാണു കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്നത്. ബഹിരാകാശത്ത് 30 കോടി കിലോമീറ്റർ അകലെയുള്ള റ്യുഗു ഛിന്നഗ്രഹത്തിൽ നിന്നു ജാപ്പനീസ് ദൗത്യമായ ‘ഹയബുസ 2’ കൊണ്ടുവന്ന കല്ലും മണ്ണുമടങ്ങിയ സാംപിളുകളിൽ ഭൂമിയിലെ സൂക്ഷ്മജീവികൾ അധിവാസമുറപ്പിച്ചിരിക്കുന്നു എന്നാണു പുതിയ വിവരം
ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തി സൈബീരിയയുടെ മുകളിൽ തീഗോളമായി മാറുന്ന ഛിന്നഗ്രഹത്തിന്റെ വിഡിയോ വൈറലാകുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 70 സെന്റിമീറ്ററിൽ താഴെ മാത്രം വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തുന്നതിന് 12 മണിക്കൂറോളം മുൻപ് മാത്രമാണ് തിരിച്ചറിഞ്ഞത്.
Results 1-10 of 123