Activate your premium subscription today
ന്യൂയോർക്ക് ∙ രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യൻ പൗരനാകാൻ ലക്ഷ്യമിട്ടുള്ള വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ യാത്ര ഇന്ന് വൈകിട്ട് 5.30ന് (ഇന്ത്യൻ സമയം). 3 തവണ മാറ്റിവച്ച യാത്രയാണിത്. ആക്സിയം 4 എന്നു പേരിട്ടിരിക്കുന്ന യാത്ര ലക്ഷ്യം നേടുന്നതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും ശുഭാംശു. ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയാണു യാത്രയുടെ പ്രധാന സംഘാടകർ.
ഫ്ലോറിഡ∙ ഇന്ത്യയ്ക്ക് ശ്രീഹരിക്കോട്ട എന്താണോ അതുപോലെയാണു യുഎസിന് കെന്നഡി സ്പേസ് സെന്റർ. അനേകം മഹത്തായ ദൗത്യങ്ങളുടെ വിക്ഷേപണചരിത്രമുള്ള ഈ ബഹിരാകാശ തുറമുഖത്തുനിന്നാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല 11ന് ബഹിരാകാശത്തേക്കു യാത്ര തിരിക്കുന്നത്.യുഎസ് സംസ്ഥാനം ഫ്ലോറിഡയിലെ മെറിറ്റ് ദ്വീപിലാണ് കെന്നഡി
ന്യൂയോർക്ക് ∙ ഇന്ത്യ കാത്തിരുന്ന നിമിഷത്തിനു ഇനി മണിക്കൂറുകൾ മാത്രം. ആകാശഗംഗയെന്നും വിളിപ്പേരുള്ള ആക്സിയം 4 ദൗത്യത്തിലേറി വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല നാളെ വൈകിട്ട് 5.52ന് ബഹിരാകാശത്തേക്കു പുറപ്പെടും, രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാകാൻ.
ഓട്ടവ ∙ കാനഡയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയും മുൻ വിദേശകാര്യ മന്ത്രിയുമായ മാർക്ക് ഗാർന്യൂ (76) അന്തരിച്ചു. 1984ലാണ് യുഎസ് സ്പേസ് ഷട്ടിലിൽ ബഹിരാകാശ യാത്ര നടത്തിയത്. ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽ അംഗമായിരുന്നു.
ന്യൂഡൽഹി ∙ 4 പതിറ്റാണ്ടിനു ശേഷം ഇന്ത്യൻ പൗരനെ ബഹിരാകാശത്തെത്തിക്കുന്ന ആക്സിയം 4 ദൗത്യം ഈ മാസം 10ലേക്കു മാറ്റിയെന്ന് യാത്രികർ അറിയിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 5.52ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലേറിയാണു വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു യാത്ര പുറപ്പെടുന്നത്. മേയ് 29നു തീരുമാനിച്ചിരുന്ന
ന്യൂഡൽഹി ∙ ബഹിരാകാശത്ത് ഇന്ത്യയുടെ നാഴികക്കല്ലായി മാറുന്ന ചരിത്രയാത്ര മേയിലെന്നു കേന്ദ്ര സർക്കാർ. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അടുത്ത മാസം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പറക്കുമെന്നു കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. 8 മാസമായി നാസയിലും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം
ബഹിരാകാശം താണ്ടിയ രണ്ടാമത്തെ ഇന്ത്യൻ വംശജയായ സുനിത വില്യംസ് 9 മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു. കൽപന ചൗള, സുനിത വില്യംസ് എന്നീ ഇന്ത്യൻ വംശജമാർ കൂടാതെ മൂന്നാമതൊരാൾ കൂടി ബഹിരാകാശത്തു പോയിട്ടുണ്ട്.ഇവരെപ്പറ്റി പലർക്കുമറിയില്ല. സിരിഷ ബാൻഡ്ല എന്ന വനിതയാണ്
എന്തും നേരിടാൻ തയാറെടുത്തവരാണ് ബഹിരാകാശ സഞ്ചാരികൾ. പ്രവചനാതീതമാണ് അവരുടെ യാത്ര. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 10 ദിവസം മാത്രം തങ്ങാനായിരുന്നു പ്ലാനെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും പറയുമ്പോഴും യഥാർഥത്തിൽ അവർ അതിലേറെ നീണ്ട വാസത്തിന് തയാറെടുത്തുതന്നെയാണിരുന്നത്. ഞങ്ങളുടെ പരിശീലനത്തിന്റെ വലിയൊരു പങ്കും പ്രവചനാതീത സാഹചര്യങ്ങളെ നേരിടുന്നതിലാണ്. പ്രത്യേകിച്ചും അപകടകരമായ അടിയന്തര സാഹചര്യങ്ങളെ. ഇത് അടിയന്തര സാഹചര്യമൊന്നുമായിരുന്നില്ല.
ഛിന്നഗ്രഹത്തിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് തിരിച്ചെത്തിച്ച ദൗത്യങ്ങൾ നാസയടക്കം പല ഏജൻസികളും നടപ്പിലാക്കിയിട്ടുണ്ട്. ബെന്നു ഛിന്നഗ്രഹത്തിൽ നിന്നു സാംപിളുകൾ ഭൂമിയിലെത്തിച്ച ഒസിരിസ് റെക്സ്, ജപ്പാന്റെ ഹയാബൂസ തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണം. ഇക്കൂട്ടത്തിലേക്ക് പുതിയൊരു ദൗത്യവുമായി വന്നിരിക്കുകയാണ് ചൈന.
നീണ്ട ബഹിരാകാശവാസത്തിന് ശേഷം 45 ദിവസത്തെ പുനരധിവാസ ചികിത്സ; എന്തൊക്കെയെന്ന് അറിയാം നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും 9 മാസം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) താമസിച്ചതിന് ശേഷം ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ 45 ദിവസത്തെ പുനരധിവാസ പരിപാടി ആരംഭിച്ചു. സ്പെയ്സ്
Results 1-10 of 62