Activate your premium subscription today
വിഖ്യാത ചലച്ചിത്രകാരൻ സ്റ്റാൻലി ക്യുബ്രിക്കിന്റെ സംവിധാനത്തിൽ 1968ൽ പുറത്തിറങ്ങിയ 2001 – എ സ്പേസ് ഒഡീസി എന്ന ചിത്രത്തിൽ ഒരു പേടകത്തിൽ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന ഡേവിഡ് ബോമാൻ എന്ന ബഹിരാകാശയാത്രികനെ കാണിക്കുന്നുണ്ട്. ബഹിരാകാശത്തെ ഒറ്റപ്പെടൽ ബോമാൻ കാട്ടിത്തരുന്നു. മനുഷ്യരാശിയുടെ ഏറ്റവും ആവേശകരമായ ഏടുകളിലൊന്നാണു ബഹിരാകാശയാത്ര. മധ്യകാലഘട്ടത്തിലെ കപ്പൽയാത്രകൾ ഭൂമിയിലെ പുതുലോകങ്ങൾ മനുഷ്യർക്കു തുറന്നുകൊടുത്തു. എന്നാൽ, ബഹിരാകാശയാത്രകൾ ഇനിയുള്ള മനുഷ്യവംശത്തിന് അനന്തമായ സാധ്യതകൾ ചൂണ്ടിക്കാട്ടുന്നു. ദൗത്യങ്ങളിലെ സാഹസികതയാണു ബഹിരാകാശയാത്രികർക്കു താരപരിവേഷം നൽകുന്നത്. ഒട്ടേറെ വെല്ലുവിളികൾ മറികടന്നു മഹാദൗത്യം സാധ്യമാക്കിയവരെന്ന ബഹുമാനം ലോകം അവർക്കു നൽകുന്നു. 1961ൽ സോവിയറ്റ് സഞ്ചാരി യൂറി ഗഗാറിൻ ബഹിരാകാശത്തെത്തിയതു മുതൽ തുടങ്ങിയതാണ് അവിടെ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനുള്ള ധീരമായ പ്രവർത്തനങ്ങൾ. ബഹിരാകാശനിലയങ്ങളിലൂടെ ‘നീണ്ടനാൾ താമസം’ എന്ന ലക്ഷ്യവും സാധ്യമായി. എന്നാൽ, ഇതിന് മറ്റൊരു വശമുണ്ട്; കടുത്ത ആരോഗ്യപ്രശ്നങ്ങളും തിക്താനുഭവങ്ങളും മാനസികസമ്മർദവും നിറഞ്ഞത്. സുനിത വില്യംസിന്റെ 9 മാസത്തെ ബഹിരാകാശവാസം ഈ വിഷയത്തിൽ ചർച്ചകളുയർത്തി.
2024 ജൂണ്‍ 5ന്, ഏഴോ എട്ടോ ദിവസത്തേക്ക് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ താമസിക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ സുനിതാ വില്ല്യംസ് സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല തനിക്ക് ഒമ്പതു മാസത്തോളം ബഹിരാകാശത്ത് തങ്ങേണ്ടിവരുമെന്ന്. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിനെതിരെ ഇത്ര ദൈര്‍ഘ്യമേറിയ വാസം സുനിതയുടെ
ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന് പ്രത്യേകിച്ച് ആമുഖം ആവശ്യമില്ല. അമേരിക്കന്‍ പൗരത്വമുള്ള, ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ലോകത്ത് ഏറ്റവുമധികം അറിയപ്പെടുന്ന ബഹിരാകാശ യാത്രികരിൽ ഒരാളാണ്. അതേപോലെ സാഹസികനായ വൈമാനികനും ബഹിരാകാശ യാത്രികനുമാണ് ബുച്ച് വിൽമോർ. അമേരിക്കൻ ബഹിരാകാശ ഗവേഷണ
വാഷിങ്ടൻ∙ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്കു മടങ്ങിയെത്തുന്നത് വരുന്ന ബുധനാഴ്ചയാണ്. ദീർഘകാലത്തെ ബഹിരാകാശ വാസത്തിനുശേഷം ഭുമിയിലെത്തുന്ന യാത്രികർക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് വിദഗ്ധർ പറയുന്നു. ബഹിരാകാശ നിലയത്തിൽ മാസങ്ങൾ പിന്നിട്ടു ഭൂമിയിലേക്കു തിരിച്ചെത്തുന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുക ഒട്ടും എളുപ്പമായിരിക്കില്ല. നടക്കാനുള്ള ബുദ്ധിമുട്ട് മുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരെ ഇരുവർക്കും നേരിടേണ്ടി വന്നേക്കാം. എന്തൊക്കെയാണ് ഈ പ്രശ്നങ്ങൾ എന്നു നോക്കാം.
രാജ്യാന്തര ബഹിരാകാശ നിലയം (ISS) ഭൂമിക്ക് മേൽ ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന, ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ഒരു കേന്ദ്രമാണ്. ഇവിടെ പ്രവർത്തിക്കുന്ന ബഹിരാകാശയാത്രികർ അവർക്കായി നിശ്ചയിച്ച ദൗത്യങ്ങൾ പൂർത്തിയാക്കിയതിന് ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങേണ്ടതുണ്ട്.
ഒരു സമയം ഒരു കാൽ, നമ്മളെല്ലാവരും പാന്റ്സ് ധരിക്കുമ്പോൾ സാധാരണ ഇങ്ങനെയാണ് ചെയ്യാറുള്ളത്. നാസ ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റ് പാന്റ് ധരിക്കാൻ ഒരു സവിശേഷ മാർഗം കണ്ടെത്തി. അതും ഗുരുത്വാകർഷണ ബലം ഇല്ലാത്ത ബഹിരാകാശത്ത്.6 മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിക്കുന്ന നാസ ബഹിരാകാശയാത്രികനായ ഡോൺ
ന്യൂഡൽഹി ∙ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ബഹിരാകാശത്ത് ജീവജാലങ്ങളുടെ വളർച്ചയെയും വെല്ലുവിളികളെയും കുറിച്ചു പഠിക്കാൻ ബയോടെക്നോളജി വകുപ്പുമായി ഐഎസ്ആർഒ കൈകോർക്കും. മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങൾ, ബഹിരാകാശ ബയോ മാനുഫാക്ചറിങ്, ബയോ ആസ്ട്രോനോട്ടിക്സ് എന്നിവയിൽ ഗവേഷണം നടത്താനാണ് ഈ സഹകരണം.
ന്യൂയോർക്ക് ∙ മടക്കവാഹനത്തിനു തകരാർ പറ്റിയതിനാൽ സുനിത വില്യംസ്(59) ബഹിരാകാശനിലയത്തിൽ കുടുങ്ങിയിട്ട് ഇന്നലെ 6 മാസം പിന്നിട്ടു. സഹയാത്രികനായ ബച്ച് വിൽമോറും(61) സുനിതയുടെ അതേ വിധിയാണു നേരിടുന്നത്.
തിരികെയെത്താനുള്ള ബഹിരാകാശ വാഹനത്തിനു കേടുപാടു വന്നതിനെത്തുടർന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസും ബുച്ച് വിൽമോറും. ബഹിരാകാശനിലയത്തിൽ ക്ഷീണിച്ചിരിക്കുന്ന രീതിയിലുള്ള സുനിതയുടെ ചിത്രങ്ങൾ പ്രചരിച്ചതിനുശേഷം ഇവരുടെ 3 മാസത്തോളമായി
രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) 50-ലധികം സ്ഥലങ്ങളിൽ ചോർച്ച സംഭവിക്കുന്നതായി നാസ കണ്ടെത്തിയിരിക്കുന്നു.
Results 1-10 of 48