Activate your premium subscription today
ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ്ലാൻഡ് ചെയ്തതുള്‍പ്പെടെയുള്ള വിജയകരമായ ദൗത്യങ്ങൾക്കുശേഷം ഡോ. എസ് സോമനാഥ് ഐഎസ്ആർഒയുടെ പടിയിറങ്ങുമ്പോൾ ഗഗൻയാൻ പോലെയുള്ള നിർണായക ദൗത്യങ്ങളുടെ സാരഥ്യം എറ്റെടുക്കാൻ ആ സ്ഥാനത്തേക്കു എത്തുകയാണ് ഡോ. വി നാരായണൻ. ജനുവരി 14ന് കന്യാകുമാരി സ്വദേശിയായ ഡോ. വി നാരായണൻ ഇസ്രോയുടെ ചുമതല
ചന്ദ്രനിലെ ജലസാന്നിധ്യത്തിലേക്കു കണ്ണയച്ചുകൊണ്ട് ഇന്ത്യയുടെ ചന്ദ്രയാനും ചൈനയുടെ ചാങ്ഇയുമെല്ലാം പറന്നുയർന്നതു നാം കണ്ടിരുന്നു. അന്ന് റഷ്യയും മടിച്ചു നിന്നില്ല. 2023 ഓഗസ്റ്റ് 10ന് റഷ്യയുടെ ലൂണ 25 പേടകം ആകാശത്തേക്കു കുതിച്ചുയർന്നത് അമ്പിളിമാമനെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യത്തെ പേടകം തങ്ങളുടേതാകണം എന്ന ലക്ഷ്യത്തോടെയായിരുന്നു ആ യാത്ര. അതേവർഷം ഓഗസ്റ്റ് 23ന് ഇന്ത്യയുടെ ചന്ദ്രയാൻ–2 ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയായിരുന്നു ഈ റഷ്യൻ ധൃതിയെന്നും ഓർക്കണം. റഷ്യയിലെ വോസ്റ്റോക്നി (Vostochny) കോസ്മോഡ്രോമിൽ നിന്നായിരുന്നു ലൂണ 25ന്റെ യാത്ര. ബഹിരാകാശ പേടകങ്ങൾ ലോഞ്ച് ചെയ്യുന്നതിനു വേണ്ടി തയാറാക്കിയ പ്രത്യേക കേന്ദ്രമാണ് കോസ്മോഡ്രോം. റോക്കറ്റ് ലോഞ്ച് പാഡ്, കൺട്രോൾ സെന്റർ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയായിരിക്കും ഇതിന്റെ പ്രവർത്തനം. റഷ്യ പുതുതായി നിർമിച്ച കോസ്മോഡ്രോം ആയിരുന്നു വോസ്റ്റോക്നി. മുൻ കാലങ്ങളിൽ കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്നായിരുന്നു റഷ്യൻ ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കപ്പെട്ടിരുന്നത്.
തിരുവനന്തപുരം ∙ റിഗോലിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണ് ശേഖരിച്ചു ഭൂമിയിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ 4 ദൗത്യം സങ്കീർണമായ ഒട്ടേറെ സാങ്കേതികവിദ്യകളുടെ പരീക്ഷണം കൂടിയാകും. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ഗ്രഹാന്തര ദൗത്യങ്ങൾക്ക് ഇന്ത്യയെ സജ്ജമാക്കാനുമുള്ള പരീക്ഷണങ്ങളുടെ തുടക്കം കുറിക്കലാണ് ചന്ദ്രയാൻ 4. ചന്ദ്രയാൻ 3 ദൗത്യത്തിൽ സോഫ്റ്റ് ലാൻഡിങ് നടന്ന ചന്ദ്രന്റെ തെക്കേ ധ്രുവമേഖലയിലാകും പരീക്ഷണങ്ങൾ തുടരുക. 2027 ലെ പദ്ധതിക്ക് 2104.06 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരു∙ ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3നെ സംബന്ധിച്ച പുതിയ വിവരങ്ങൾ വിശകലനം ചെയ്ത് ശാസ്ത്രസംഘം. ചന്ദ്രന്റെ ഏറ്റവും പഴക്കമുള്ള ഗർത്തങ്ങളിലൊന്നിലായിരിക്കാം ചന്ദ്രയാൻ – 3ന്റെ വിക്രം ലാൻഡർ ഇറങ്ങിയതെന്നാണ് അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെയും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെയും (ഐഎസ്ആർഒ) ഗവേഷകർ ഉൾപ്പെടെയുള്ള സംഘം വിലയിരുത്തുന്നത്.
ന്യൂഡൽഹി∙ വമ്പൻ ബഹിരാകാശ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചന്ദ്രയാൻ 4, ഗഗൻയാൻ പദ്ധതിയുടെ വ്യാപനം, ശുക്രദൗത്യം(വീനസ് ഓർബിറ്റർ മിഷൻ), ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ വികസനം തുടങ്ങിയ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചന്ദ്രനിൽനിന്നും തിരികെ ഭൂമിയിലേക്ക് എത്തുന്നതിന് ആവശ്യമായ
ന്യൂഡൽഹി ∙ അടുത്ത വർഷം ഏപ്രിലിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുമെന്നും 2040 ൽ ഇന്ത്യക്കാരൻ ചന്ദ്രനിൽ കാലുകുത്തുമെന്നും കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പ്രഖ്യാപിച്ചു. പ്രഥമ ദേശീയ ബഹിരാകാശ ദിനാഘോഷ വേളയിലാണ് പ്രഖ്യാപനം. നാസയിൽനിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു (ഐഎസ്എസ്) പോകാനുള്ള ദൗത്യസംഘം പരിശീലനത്തിലാണ്.
ചന്ദ്രനില്‍ നിന്ന് സാംപിള്‍ ഭൂമിയിലെത്തിക്കുക എന്ന ഉദ്ദേശത്തൊടെയാണ് ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍4 വിക്ഷേപിക്കുന്നത്. എന്നാല്‍, ഇതിപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടുന്നത് വിക്ഷേപണവുമായി ബന്ധപ്പെട്ട് ഇസ്രോ നടത്തുന്ന മുന്നൊരുക്കങ്ങളുടെ കാര്യത്തിലാണ്. ചന്ദ്രയാന്‍4 ബഹിരാകാശത്തു വച്ച്
തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന് ആവശ്യമായ ഉപകരണങ്ങളും മറ്റും നിർമിക്കുന്നതിൽ പങ്കാളിത്തം വഹിച്ച, സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്കോ) കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടി രൂപയുടെ വിറ്റുവരവും 1.41 കോടി രൂപ
കഴിഞ്ഞവർഷം നടന്ന ചന്ദ്രയാൻ 3 ദൗത്യത്തെക്കുറിച്ച് കൗതുക വിവരം പുറത്ത്. ബഹിരാകാശമാലിന്യത്തിൽ ഇടിക്കാതിരിക്കാനായി 4 സെക്കൻഡ് വൈകിപ്പിച്ചാണ് ദൗത്യം വിക്ഷേപിച്ചതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) അറിയിച്ചു. 2023ലെ ഇന്ത്യൻ സിറ്റ്വേഷനൽ സ്പേസ് അവേർനെസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കഴിഞ്ഞവർഷം
തൃശൂർ ∙ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയിലുള്ള ദൗത്യങ്ങളും ചരിത്രവും അടങ്ങുന്ന ഇസ്റോ പവിലിയൻ തൃശൂർ പൂരം പ്രദർശനത്തിൽ തുറന്നു. 2023–ലെ വിവിധ ബഹിരാകാശ മിഷനുകളുടെ വർക്കിങ് മോഡലുകളും 60 വർഷത്തെ ഇസ്റോയുടെ ചരിത്രവുമാണു പവിലിയന്റെ പ്രധാന പ്രമേയം.തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി)
Results 1-10 of 295