Activate your premium subscription today
കറുത്ത വാവു കഴിഞ്ഞ് ചന്ദ്രനെ ആദ്യമായി കാണുന്നതിന്റെ അടിസ്ഥാനത്തിൽ ഫലപ്രവചനം നടത്തുന്ന രീതി ജ്യോതിഷത്തിലുണ്ട്.
നമ്മുടെ ഏറ്റവും അടുത്ത പ്രാപഞ്ചിക വസ്തുവായ ചന്ദ്രൻ കഥകളിലും കവിതകളിലുമെല്ലാം സ്ഥിരം കടന്നുവരുന്ന നമ്മുടെ പ്രിയ കൂട്ടുകാരനാണ്. ചന്ദ്രനെ സംബന്ധിച്ച് നിരവധി ഗവേഷണങ്ങളും പഠനങ്ങളുമൊക്കെ നടന്നിട്ടുണ്ട്, ഇന്നും നടന്നുകൊണ്ടേയിരിക്കുന്നു. നമ്മുടെ ചന്ദ്രയാൻ പദ്ധതികളും ഇക്കൂട്ടത്തിൽ പെടുന്നു. ഭാവിയിൽ
ചന്ദ്രനിലേക്കു മനുഷ്യരെ വീണ്ടും കൊണ്ടുപോകാനുള്ള ആർട്ടിമിസ് ദൗത്യത്തിൽ വീണ്ടും താമസം. പദ്ധതിയുടെ മനുഷ്യയാത്രാദൗത്യങ്ങൾ അടുത്തവർഷമില്ല. ചന്ദ്രനുചുറ്റും മനുഷ്യരെ കറക്കിക്കൊണ്ടുവരാനിരുന്ന ആർട്ടിമിസ് 2 ദൗത്യം 2026 ഏപ്രിലിലേക്കു മാറ്റി. ഇത് 2025 സെപ്റ്റംബറിൽ നടക്കേണ്ടതായിരുന്നു. ചന്ദ്രനിൽ മനുഷ്യരെ
അനേകം പേർ ലക്ഷ്യമിടുന്നുണ്ട് ചന്ദ്രനെ. അങ്ങ് യുഎസിലെ നാസ മുതലുള്ള ബഹിരാകാശ ഏജൻസികൾ.ഒട്ടേറെ വ്യാജപ്രചാരണങ്ങളുടെയും കെട്ടുകഥകളുടെയും ഗൂഢവാദങ്ങളുടെയും ശ്രദ്ധാകേന്ദ്രം കൂടിയാണ് ചന്ദ്രൻ. ചന്ദ്രൻ അകം പൊള്ളയായ ഗോളമാണെന്നും ഉള്ളിൽ അന്യഗ്രഹജീവികളുണ്ടെന്നുമൊക്കെ ഇടയ്ക്കു പ്രചാരണങ്ങളുണ്ടായിരുന്നു. മൂൺഫോൾ
ചന്ദ്രനിലെ ജലസാന്നിധ്യത്തിലേക്കു കണ്ണയച്ചുകൊണ്ട് ഇന്ത്യയുടെ ചന്ദ്രയാനും ചൈനയുടെ ചാങ്ഇയുമെല്ലാം പറന്നുയർന്നതു നാം കണ്ടിരുന്നു. അന്ന് റഷ്യയും മടിച്ചു നിന്നില്ല. 2023 ഓഗസ്റ്റ് 10ന് റഷ്യയുടെ ലൂണ 25 പേടകം ആകാശത്തേക്കു കുതിച്ചുയർന്നത് അമ്പിളിമാമനെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യത്തെ പേടകം തങ്ങളുടേതാകണം എന്ന ലക്ഷ്യത്തോടെയായിരുന്നു ആ യാത്ര. അതേവർഷം ഓഗസ്റ്റ് 23ന് ഇന്ത്യയുടെ ചന്ദ്രയാൻ–2 ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയായിരുന്നു ഈ റഷ്യൻ ധൃതിയെന്നും ഓർക്കണം. റഷ്യയിലെ വോസ്റ്റോക്നി (Vostochny) കോസ്മോഡ്രോമിൽ നിന്നായിരുന്നു ലൂണ 25ന്റെ യാത്ര. ബഹിരാകാശ പേടകങ്ങൾ ലോഞ്ച് ചെയ്യുന്നതിനു വേണ്ടി തയാറാക്കിയ പ്രത്യേക കേന്ദ്രമാണ് കോസ്മോഡ്രോം. റോക്കറ്റ് ലോഞ്ച് പാഡ്, കൺട്രോൾ സെന്റർ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയായിരിക്കും ഇതിന്റെ പ്രവർത്തനം. റഷ്യ പുതുതായി നിർമിച്ച കോസ്മോഡ്രോം ആയിരുന്നു വോസ്റ്റോക്നി. മുൻ കാലങ്ങളിൽ കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്നായിരുന്നു റഷ്യൻ ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കപ്പെട്ടിരുന്നത്.
റോബട്ടുകൾ ദൈനംദിന ജോലികൾ കൈകാര്യം ചെയ്യുന്നു, മരുന്നുകൾ ഓരോരുത്തരുടെയും ശാരീരിക സവിശേഷതയനുസരിച്ചു രൂപകൽപന ചെയ്തിരിക്കുന്നു, മനുഷ്യരിൽ ചിലർ ചന്ദ്രനിൽ വസിക്കുന്നു...ഈ ആശയങ്ങൾ ഇപ്പോൾ ഭാവനയായി തോന്നും. എന്നാൽ 15 വർഷത്തിനകം ഇവ യാഥാർഥ്യമായേക്കാം. ഒപ്പം മറ്റു ചില സാങ്കേതികവിദ്യകളും.
ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതു ചരിത്രത്തിന് അടിവെച്ചടിവെച്ച് മുന്നേറുകയാണ് ഐഎസ്ആര്‍ഒയും ഇന്ത്യയും. സ്പെയ്ഡെക്സ്(SpaDeX- Space Docking Experiment) ദൗത്യത്തിന്റെ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തതോടെ നമ്മള് മുന്നോട്ടു തന്നെയെന്ന് ഒരിക്കല്‍ കൂടി ഉറപ്പായി. സ്വന്തമായി ബഹിരാകാശ
അബുദാബി ∙ അടുത്തവർഷത്തെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനത്തിന് അബുദാബി ആതിഥ്യം വഹിക്കും.
ഭൂമിയെ ചുറ്റുന്ന ചന്ദ്രന് കൂട്ടായി ഒരു ഛിന്നഗ്രഹം എത്തിയത് വാർത്തയായിരുന്നു.രണ്ടാം ചന്ദ്രനെന്ന് ലോകം വാഴ്ത്തിയ ആ ഛിന്നഗ്രഹം ഇനി ഭൂമിയെ പിന്നിലാക്കി യാത്ര തുടങ്ങുന്നു. രണ്ട് മാസത്തോളം ഭൂമിയോടു വിശേഷം പറഞ്ഞശേഷമാണ് 2024 പിടി 5 വിദൂര പ്രപഞ്ചത്തിലേക്കു അകലുന്നത്. ഭൂമിയിൽ നിന്ന് 3.5 ദശലക്ഷം കിലോമീറ്റർ
ചന്ദ്രന്റെ ഭൂമിയിൽ നിന്നു കാണാനൊക്കാത്ത വശത്ത് ഒരുകാലത്ത് അഗ്നിപർവതങ്ങൾ പൊട്ടിത്തെറിച്ചിരുന്നെന്ന് ഗവേഷകർ കണ്ടെത്തി. ചന്ദ്രന്റെ കാണാവുന്ന വശത്ത് നിരവധി അഗ്നിപർവത സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ വിദൂരവശമെന്നറിയപ്പെടുന്ന കാണാത്ത വശത്തെ അഗ്നിപർവത സ്ഫോടനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്
Results 1-10 of 200