Activate your premium subscription today
ഭൂമിയിൽനിന്ന് 250 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന 2 ഗ്രഹങ്ങളെ കണ്ടെത്തി. ഡ്രാക്കോ നക്ഷത്രസമൂഹത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. സൂര്യനെക്കാൾ വലുപ്പം കുറഞ്ഞതും കൂടുതൽ തണുത്തതുമായ ഒരു നക്ഷത്രത്തെയാണ് ഇരു ഗ്രഹങ്ങളും ഭ്രമണം ചെയ്യുന്നത്. നാസയുടെ ടെസ്സ് ടെലിസ്കോപ് സംവിധാനമാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയത്.
ആക്സിയം മിഷൻ 4ന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്ക് പറക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാന്ഷു ശുക്ല. ഫ്ലോറിഡിലെ കെന്നഡി സ്പെയ്സ് സെന്ററില്നിന്നും ഫാൽക്കൺ9 റോക്കറ്റ് ഉപയോഗിച്ച് ക്രൂഡ്രാഗണിൽ അടുത്തമാസം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയരും. ഐഎസ്എസിൽ താമസിച്ച് മൈക്രോഗ്രാവിറ്റി
ഭ്രമണപഥങ്ങളിൽ കുന്നുകൂടുന്ന ബഹിരാകാശ മാലിന്യത്തിനെതിരെ താക്കീതുമായി യൂറോപ്യൻ സ്പേസ് ഏജൻസി. ഉപഗ്രഹങ്ങൾക്കും ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കും ബഹിരാകാശ യാത്രകൾക്കുമെല്ലാം വലിയതോതിൽ ഭീഷണി ഈ മാലിന്യം ഉയർത്തുന്നുണ്ടെന്ന് ഏജൻസി പറഞ്ഞു. 10 സെന്റിമീറ്ററിനപ്പുറം വലുപ്പമുള്ള അരലക്ഷത്തിലേറെ മനുഷ്യനിർമിത വസ്തുക്കൾ
രാജ്യാന്തര ജ്യോതിശാസ്ത്ര സംഘം പുതിയൊരു ഗ്രഹത്തെ കണ്ടെത്തി. ജിഐ 410 എന്നറിയപ്പെടുന്ന ഒരു നക്ഷത്രത്തിനെയാണ് ഈ ഗ്രഹം വലംവയ്ക്കുന്നത്. ഭൂമിയേക്കാൾ വലുപ്പമേറിയതും എന്നാൽ സൗരയൂഥത്തിലെ മറ്റൊരു ഗ്രഹമായ നെപ്റ്റ്യൂണിനെക്കാൾ വലുപ്പം കുറഞ്ഞതുമാണു ഗ്രഹം. റേഡിയൽ വെലോസിറ്റി മെഥേഡ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ്
വിദൂരത്തൊരു താരാപഥത്തിന്റെ കേന്ദ്രഭാഗത്തുള്ള ആൻസ്കിയെന്ന തമോഗർത്തത്തെക്കുറിച്ച് കൗതുകകരമായ വിവരങ്ങൾ നൽകി നാസയുടെ ടെലിസ്കോപ്പുകൾ. അതീവ പിണ്ഡമുള്ള ഈ തമോഗർത്തം നീണ്ടനാളായി നിദ്രയിലായിരുന്നു. എന്നാൽ പൊടുന്നനെ സജീവമായ ഇത് ശക്തമായ എക്സ്റേ വികിരണങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങിയെന്നാണു നാസ കണ്ടെത്തിയത്.
വാഷിങ്ടൻ∙ നാസയുടെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) മേധാവിയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രനെ പുറത്താക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ എക്സിക്യൂട്ടിവ് ഉത്തരവിനെ തുടർന്ന് നീല രാജേന്ദ്രയെ പിരിച്ചുവിട്ടതായി നാസ അറിയിച്ചു. ഡിഇഐ യുഎസ് പൗരൻമാരെ വംശം, നിറം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചെന്നും നികുതിദായകരുടെ പണം പാഴാക്കിയെന്നും ആരോപിച്ചാണ് പിരിച്ചുവിടൽ.
ചരിത്ര വിജയമായി ബ്ലൂ ഒറിജിന്റെ എൻഎസ് 31 ബഹിരാകാശ ദൗത്യം. പ്രശസ്ത ഗായിക ക്യേറ്റി പെറി ഉൾപ്പെടെ ആറ് വനിത യാത്രികരുമായി നടത്തിയ ബഹിരാകാശ ദൗത്യമാണ് വിജയക്കൊടി പാറിച്ചത്. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കർമാൻ രേഖയിലൂടെ സഞ്ചരിച്ച് പേടകം ഭൂമിയിൽ തിരിച്ചെത്തി. പത്ത് മിനിറ്റോളമാണ് ദൗത്യം നീണ്ടുനിന്നത്.
ഭൂമിയുടെ സാഹചര്യങ്ങൾ പോലെ അനുകൂല സാഹചര്യങ്ങളുള്ള അന്തരീക്ഷം മറ്റൊരു ഗ്രഹത്തിൽ സൃഷ്ടിക്കുന്ന പ്രക്രിയയാണു ടെറാഫോമിങ്. ചൊവ്വയെ ടെറാഫോമിങ് നടത്തി അവിടം വാസയോഗ്യമാക്കി മനുഷ്യക്കോളനികൾ സ്ഥാപിക്കണമെന്നുള്ളത് ശാസ്ത്രലോകത്തിന്റെ ഒരു വിദൂരസ്വപ്നമാണ്. ഇത്തരമൊരു സ്വപ്നം അതീവ ദുഷ്കരമാണെങ്കിലും സാധ്യമാണെന്നു
സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള നമ്മോട് ഏറ്റവും അകലെയുള്ള ഗ്രഹമായിരുന്നു ഒരു കാലത്ത് പ്ലൂട്ടോ. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് ചോദിച്ചാൽ ഒൻപത് എന്നുത്തരം പറഞ്ഞിരുന്ന ഒരു കാലം. ശുക്രനിൽ തുടങ്ങി പ്ലൂട്ടോയിൽ അവസാനിച്ചു ആ ഗ്രഹപരമ്പര. എന്നാൽ ഇടയ്ക്ക് ശാസ്ത്രജ്ഞർ തീരുമാനിച്ചു, പ്ലൂട്ടോ ഒരു
ഓറഞ്ചും ചുവപ്പും കലർന്ന നിറമുള്ള ഗ്രഹമാണ് ശുക്രൻ അഥവാ വീനസ്. ഭൂമിയുടെ ഈ അയൽക്കാരൻ ചൂടേറിയ ഗ്രഹമാണ്.മലകളും കുന്നുകളും കുഴികളും അഗ്നിപർവതങ്ങളുമൊക്കെ നിറഞ്ഞ സ്ഥലമാണിവിടെ. കുറഞ്ഞത് 85000 അഗ്നിപർവതങ്ങൾ ശുക്രനിലുണ്ടെന്നാണു കരുതപ്പെടുന്നത്. ശുക്രന്റെ ഈ അഗ്നിപർവത സ്വഭാവത്തെപ്പറ്റി പുതിയൊരു ഗവേഷണം
Results 1-10 of 834