Activate your premium subscription today
ചൊവ്വയിലെത്തിയ ചെറുഹെലികോപ്റ്ററായ ഇൻജെന്യൂയിറ്റി തകർന്നു വീണിട്ട് ഒരു വർഷം പിന്നിട്ടു. കഴിഞ്ഞ വർഷം ജനുവരി 18ന് തന്റെ 72–ാം പറക്കലിലാണ് ഇൻജെന്യുയിറ്റി തകർന്നത്. 71 വിജയകരമായ പറക്കലുകൾ അതു പിന്നിട്ടു. അവസാനപറക്കലിൽ നാസയുടെ ആശയവിനിമയം നഷ്ടമായതാണു കാരണമായത്. എങ്കിലും വലിയ വിജയമായിരുന്നു കോപ്റ്റർ. 5
ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സ് സ്റ്റാർഷിപ്പിന് ഏഴാം പരീക്ഷണപ്പറക്കലിൽ റോക്കറ്റ് കത്തിനശിച്ചതിനെത്തുടർന്ന് റോക്കറ്റ് താൽക്കാലികമായി യുഎസ് ഗ്രൗണ്ട് ചെയ്തു.വിക്ഷേപണത്തറയിൽ നിന്നുയർന്നതിനു തൊട്ടുപിന്നാലെ റോക്കറ്റ് പൊട്ടിത്തെറിച്ചു കത്തിനശിക്കുകയായിരുന്നു. തുടർന്ന് ഫെഡറൽ ഏവിയേഷൻ
സ്പേസ് എക്സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണം വിക്ഷേപിച്ചു മിനിറ്റുകള്ക്കുള്ളിലാണ് തകർന്നുവീണത്. ആകാശത്തുനിന്നും തീമഴ പോലെ പെയ്തിറങ്ങിയ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാതിരിക്കാനായി മെക്സിക്കോ ഉൾക്കടലിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ വഴിമാറിയാണു സഞ്ചരിച്ചത്. സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ
കേപ് കനവെറൽ (യുഎസ്) ∙ ഇന്ത്യൻ വംശജയായ യുഎസ് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിനു പുറത്തെ അറ്റകുറ്റപ്പണികൾക്കായുള്ള ബഹിരാകാശ നടത്തത്തിനായി ഇന്നലെ പുറത്തിറങ്ങി. ഒരാഴ്ചത്തെ സന്ദർശനത്തിനെത്തി പേടകത്തകരാർ മൂലം കഴിഞ്ഞ 7 മാസമായി നിലയത്തിൽ കഴിയുന്ന സുനിതയുടെ എട്ടാമത്തെ ‘സ്പേസ്വോക്’ ആണിത്. നിലയത്തിലെ സഹപ്രവർത്തകൻ നിക്ക് ഹേഗിനൊപ്പമായിരുന്നു നടത്തം. സുനിതയെയും ഒപ്പം മടക്കയാത്ര മുടങ്ങിയ ബുച്ച് വിൽമോറിനെയും അടുത്തമാസം തിരികെയെത്തിക്കാനാണ് നാസയുടെ നീക്കം.
ചന്ദ്രനിലേക്കു മനുഷ്യരെ വീണ്ടും കൊണ്ടുപോകാനുള്ള ആർട്ടിമിസ് ദൗത്യത്തിൽ വീണ്ടും താമസം. പദ്ധതിയുടെ മനുഷ്യയാത്രാദൗത്യങ്ങൾ അടുത്തവർഷമില്ല. ചന്ദ്രനുചുറ്റും മനുഷ്യരെ കറക്കിക്കൊണ്ടുവരാനിരുന്ന ആർട്ടിമിസ് 2 ദൗത്യം 2026 ഏപ്രിലിലേക്കു മാറ്റി. ഇത് 2025 സെപ്റ്റംബറിൽ നടക്കേണ്ടതായിരുന്നു. ചന്ദ്രനിൽ മനുഷ്യരെ
ജീവിച്ചിരുന്ന യുഎസ് മുൻ പ്രസിഡന്റുമാരിൽ ഏറ്റവും പ്രായമുണ്ടായിരുന്ന ആളായിരുന്ന ജിമ്മികാർട്ടർ കഴിഞ്ഞദിവസം ലോകത്തോടു വിടപറഞ്ഞു. അദ്ദേഹത്തിന്റെ സംസ്കാരം ബഹുമതികളോടെയാണു നടത്തിയത്.ജിമ്മി കാർട്ടറുടെ ഭരണകാലത്ത് വിചിത്രമായ ഒരു പ്രതിസന്ധി ഉടലെടുത്തിട്ടുണ്ടായിരുന്നു. അതിന്റെ േപരിൽ അദ്ദേഹത്തിന് ഓസ്ട്രേലിയയോട്
ബഹിരാകശത്ത് കുടുങ്ങിയെന്ന വാർത്തകൾ വരുമ്പോഴും, ആരോഗ്യകാര്യങ്ങളിൽ ആശങ്കകളുയരുമ്പോഴും നിർണായകമായ പല പരീക്ഷണങ്ങളിലും തിരക്കിലാണ് സുനിത വില്യംസ് ഉൾപ്പെടെയുള്ള സ്റ്റാർലൈനർ ദൗത്യത്തിലെ അംഗങ്ങൾ. 2025ലെ ആദ്യ ബഹിരാകാശ നടത്തത്തിൽ നാസ ഗവേഷകനായ നിക് ഹേഗിനൊപ്പം സുനിതാ വില്യംസും പങ്കാളിയാകും.. ജനുവരി 16
തെക്കൻ കെനിയയിലെ മുകുകു ഗ്രാമത്തിൽ ആകാശത്തു നിന്നു പതിച്ച വമ്പൻ ലോഹവളയം എവിടെനിന്നാണു വന്നതെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ബഹിരാകാശ പേടകങ്ങളിൽ നിന്നോ റോക്കറ്റിൽ നിന്നോ വന്ന ഭാഗമാണിതെന്നാണു കരുതപ്പെടുന്നത്. റോക്കറ്റ് ഭാഗമാകാനാണു കൂടുതൽ സാധ്യതയെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. വലിയ ചുവന്ന നിറമുള്ള
സൂര്യനുമായി 61 ലക്ഷം കിലോമീറ്റർ ദൂരത്തിനുള്ളിൽ അടുത്തെത്തിയ പാർക്കർ സോളാർ പ്രോബ് സുരക്ഷിതമാണെന്നും പ്രവർത്തിക്കുന്നുണ്ടെന്നും നാസ അറിയിച്ചു. ക്രിസ്മസ് തലേന്നാണു ദൗത്യം സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിൽ പ്രവേശിച്ചത്. ഇതിനു ശേഷം നിശ്ശബ്ദതയിലേക്കു പോയ പാർക്കര് ഇന്നലെ ഒരു സിഗ്നൽ അയച്ചു.
ന്യൂയോർക്ക് ∙ സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിലേക്ക് ഊളിയിട്ടിറങ്ങിയ പാർക്കർ സോളർ പ്രോബ് പേടകത്തിന് എന്തു സംഭവിച്ചെന്നറിയാൻ 28 വരെ കാക്കണം. അന്നേദിനം രാവിലെ 11 മണിയോടെ പാർക്കറിൽ നിന്നുള്ള സിഗ്നൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണു നാസ. ഇന്നലെ വൈകിട്ട് 5നു ശേഷമാണ് സൂര്യന് ഏറ്റവുമടുത്തെത്തുന്ന നീക്കത്തിലേക്ക് പാർക്കർ കടന്നത്. 1400 ഡിഗ്രി സെൽഷ്യസ് താപനില അതിജീവിച്ചായിരുന്നു ഇത്.
Results 1-10 of 753