Activate your premium subscription today
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിനിടെ തുടർച്ചയായി അച്ചടക്ക നടപടികൾക്കു വിേധയനായി വാർത്തകളിൽ ഇടംപിടിച്ച ദിഗ്വേഷ് രതി, ഒരു ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും വിക്കറ്റെടുത്ത് വീണ്ടും വാർത്തകളിൽ. ഒരു പ്രാദേശിക ട്വന്റി20 ലീഗിലാണ് അഞ്ച് പന്തിൽ അഞ്ച് വിക്കറ്റെടുത്ത് ദിഗ്വേഷ് രതിയുടെ
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ അവരുടെ താൽക്കാലിക നായകൻ ജിതേഷ് ശർമയെ മങ്കാദിങ്ങിലൂടെ പുറത്താക്കാനുള്ള ലക്നൗ സൂപ്പർ ജയന്റ്സ് ബോളർ ദിഗ്വേഷ് രതിയുടെ നീക്കം തടഞ്ഞ ടീം ക്യാപ്റ്റൻ ഋഷഭ് പന്തിനെ വിമർശിച്ച് ചെന്നൈ സൂപ്പർ കിങ്സ് താരം രവിചന്ദ്രൻ അശ്വിൻ
ജയ്പുർ∙ തീർത്തും നിരാശപ്പെടുത്തിയ ഐപിഎൽ സീസണിലെ അവസാന മത്സരത്തിൽ തകർപ്പൻ സെഞ്ചറിയുമായി തിളങ്ങിയിട്ടും തോൽവിയുടെ കയ്പുനീർ രുചിക്കേണ്ടി വന്നതിനു പിന്നാലെ, ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്തിന് ഭീമമായ തുക പിഴയിട്ട് ബിസിസിഐ. കുറഞ്ഞ ഓവർനിരക്കിന്റെ പേരിലാണ് പന്തിനുള്ള കടുത്ത ശിക്ഷ. ഈ സീസണിൽ മുൻപും
ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുമ്പോഴും ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ പ്രതിഭയിൽ സംശയമൊന്നും ഉണ്ടായിരുന്നില്ലെന്ന് ലക്നൗ മെന്ററും മുൻ ഇന്ത്യൻ താരവുമായിരുന്ന സഹീർ ഖാൻ. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ സീസണിലെ അവസാന മത്സരത്തിൽ സെഞ്ചറി നേടിയതിനു പിന്നാലെയാണ് ഋഷഭ്
ഐപിഎലിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ലക്നൗ സ്പിന്നര്‍ ദിഗ്വേഷ് രതിയുടെ ‘മങ്കാദിങ്’ നീക്കത്തെച്ചൊല്ലി വിവാദം കനക്കുന്നു. പന്തെറിയും മുൻപേ ക്രീസ് വിട്ട് പുറത്തിറങ്ങിയ ആർസിബി നോണ്‍ സ്ട്രൈക്കർ ജിതേഷ് ശര്‍മയെ ലക്നൗ സ്പിന്നര്‍ റൺഔട്ടാക്കാന്‍ ശ്രമിച്ചതാണു വിവാദത്തിലായത്. സംഭവത്തിൽ ദിഗ്വേഷ് രതിയെ അനുകൂലിച്ചും എതിർത്തും സമൂഹമാധ്യമങ്ങളിൽ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ആറു വിക്കറ്റു വിജയം നേടിയപ്പോൾ നിർണായകമായത് സ്പിന്നർ ദിഗ്വേഷ് രതിയുടെ ഓവര്‍. വിലക്കു മാറി തിരിച്ചെത്തിയ ദിഗ്വേഷ് 17–ാം ഓവറിൽ ‘മങ്കാദിങ്’ അടക്കം പരീക്ഷിച്ചെങ്കിലും ലക്നൗവിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ നിലപാടും മത്സരഫലത്തിൽ
അവസാന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ആളിക്കത്തലും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയക്കുതിപ്പിനെ തടഞ്ഞില്ല. ലക്നൗവിനെതിരെ ആറു വിക്കറ്റ് വിജയം നേടിയ ആർസിബി ഒന്നാം ക്വാളിഫയറിനു യോഗ്യതയുറപ്പാക്കി. സീസണിലെ ഒൻപതാം വിജയത്തോടെ 19 പോയിന്റുമായി ബെംഗളൂരു രണ്ടാം സ്ഥാനത്തെത്തി. മേയ് 29ന് നടക്കുന്ന ക്വാളിഫയറിൽ പഞ്ചാബ് കിങ്സാണ് ആര്‍സിബിയുടെ എതിരാളി. ആദ്യം ബാറ്റു ചെയ്ത ലക്നൗ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യത്തിലേക്ക് 1
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ, ക്യാപ്റ്റൻ ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സ് അടുത്ത സീസണിനു മുന്നോടിയായി റിലീസ് ചെയ്തേക്കുമെന്ന പ്രചാരണത്തിൽ പ്രതികരണവുമായി താരം നേരിട്ട് രംഗത്ത്. ഇതെല്ലാം വ്യാജ വാർത്തകളാണെന്നും സമൂഹമാധ്യമത്തിൽ
അഹമ്മദാബാദ് ∙ ഉയരത്തിൽ നിൽക്കുമ്പോഴൊരു ഷോക്ക് ട്രീറ്റ്മെന്റ് നല്ലതാണെന്ന് ശുഭ്മൻ ഗില്ലിനും സംഘത്തിനും ആശ്വസിക്കാം! പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെന്ന തലയെടുപ്പോടെ ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിട്ട ഗുജറാത്തിനു പക്ഷേ സ്വന്തം ഗ്രൗണ്ടിൽ പതിവു ഫോമിലേക്ക് ഉയരാനായില്ല. മിച്ചൽ മാർഷിന്റെ കന്നി ഐപിഎൽ സെഞ്ചറിയുടെ (64 പന്തിൽ 117) മികവിൽ വലിയ സ്കോർ ഉയർത്തിയ ലക്നൗവിന് 33 റൺസ് വിജയം. സ്കോർ: ലക്നൗ– 20 ഓവറിൽ 2ന് 235; ഗുജറാത്ത്– 20 ഓവറിൽ 9ന് 202.
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) അരങ്ങേറ്റ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ പുറത്തായപ്പോൾ കരഞ്ഞുകൊണ്ടാണ് കളംവിട്ടതെന്ന പ്രചാരണം തള്ളി രാജസ്ഥാൻ റോയൽസിന്റെ പതിനാലുകാരൻ താരം വൈഭവ് സൂര്യവംശി. പുറത്തായപ്പോൾ കരഞ്ഞിട്ടില്ലെന്നും, വെളിച്ചമടിച്ച് കണ്ണുവേദനിച്ചപ്പോൾ തിരുമ്മുക മാത്രമാണ് ചെയ്തതെന്നും വൈഭവ് വെളിപ്പെടുത്തി.
Results 1-10 of 266