Activate your premium subscription today
ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ നായകൻ റിയാൻ പരാഗും യുവതാരം തുഷാർ ദേശ്പാണ്ഡെയും തമ്മിൽ വാക്പോരുണ്ടായെന്ന പ്രചാരണം തള്ളി രാജസ്ഥാൻ റോയൽസ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പ്രത്യേക വിഡിയോയിലൂടെയാണ് രാജസ്ഥാൻ റോയൽസിന്റെ വിശദീകരണം. സംഭവത്തിൽ
ജയ്പുർ∙ ഈ ഐപിഎൽ സീസണിലാദ്യമായി രാജസ്ഥാൻ റോയൽസ് ശരിക്കും ‘റോയൽസായ’ ദിവസം മത്സരത്തിനിടെ ടീമംഗങ്ങൾ തമ്മിൽ വാക്പോര് ഉണ്ടായതായി റിപ്പോർട്ട്. പരുക്കേറ്റ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അസാന്നിധ്യത്തിൽ ടീമിനെ നയിച്ച റിയാൻ പരാഗും ഈ സീസണിൽ ടീമിലെത്തിയ യുവതാരം തുഷാർ ദേശ്പാണ്ഡെയുമാണ് മത്സരത്തിന്റെ ഇടവേളയിൽ
രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം അമിത് മിശ്ര. നാലു പോയിന്റുമായി പട്ടികയിലെ ഒൻപതാം സ്ഥാനത്തേക്ക് രാജസ്ഥാൻ റോയൽസ് പിന്തള്ളപ്പെട്ട സാഹചര്യത്തിലാണ് അമിത് മിശ്ര പരാഗിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ചത്.
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ തോൽവിയുടെ കാരണം ചോദിച്ചപ്പോൾ, അറിയില്ലെന്ന മറുപടിയുമായി ക്യാപ്റ്റൻ റിയാൻ പരാഗ്. മത്സരത്തിനു തൊട്ടുപിന്നാലെയാണ് എവിടെയാണു പിഴച്ചതെന്ന് അറിയില്ലെന്ന് പരാഗ് പ്രതികരിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറിൽ രാജസ്ഥാന് മത്സരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസ്– ഗുജറാത്ത് ടൈറ്റൻസ് പോരാട്ടത്തിൽ റിയാൻ പരാഗ് പുറത്തായതിനെച്ചൊല്ലി വിവാദം. രാജസ്ഥാൻ ഇന്നിങ്സിനിടെ ഏഴാം ഓവറിൽ കുൽവന്ത് കെജ്രോലിയയുടെ പന്തിലാണ് പരാഗ് പുറത്താകുന്നത്. പന്ത് നേരിടാൻ ശ്രമിച്ച പരാഗിനെ ഗുജറാത്ത് വിക്കറ്റ് കീപ്പർ ജോസ് ബട്ലർ പിടിച്ചെടുക്കുകയായിരുന്നു.
ബെംഗളൂരു∙ കൈവിരലിനു പരുക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനായ മലയാളി താരം സഞ്ജു സാംസൺ, വിക്കറ്റ് കീപ്പിങ്ങിന് അനുമതി തേടി ബെംഗളൂരുവിലേക്ക് പോയി. ഗുവാഹത്തിയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനു പിന്നാലെയാണ്, ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് പോയത്. ഐപിഎലിന്റെ ആദ്യ ഘട്ടത്തിൽ
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ആദ്യ ജയം കുറിച്ചതിനു പിന്നാലെ, രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ ചുമത്തി ബിസിസിഐ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരം ജയിച്ചെങ്കിലും, നിശ്ചിത സമയത്ത് ഓവറുകൾ എറിഞ്ഞു തീർക്കാൻ വൈകിയതിനാണ് റിയാൻ പരാഗിന് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. ഈ സീസണിൽ
ഗുവാഹത്തി∙ രാജസ്ഥാൻ റോയൽസ് ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ആദ്യ ജയം കുറിച്ചതിനു പിന്നാലെ, ടീം ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. മത്സരത്തിനു ശേഷം ഗ്രൗണ്ടിൽവച്ച് ഗ്രൗണ്ട് സ്റ്റാഫിനൊപ്പം സെൽഫിയെടുത്ത റിയാൻ പരാഗ്, അതിനു ശേഷം ഫോൺ എറിഞ്ഞുകൊടുത്തതാണ് ആരാധകരെ
ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ രാജസ്ഥാൻ റോയൽസ് തുടർച്ചയായ രണ്ടാം മത്സരവും തോറ്റതോടെ ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തോടൊപ്പം ബോളർമാരെ പരാഗ് ഉപയോഗിക്കുന്ന രീതിക്കെതിരെയും വിമർശനമുയർന്നുകഴിഞ്ഞു. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടും രണ്ടാമത്തെ
ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ സുരക്ഷാ വേലികൾ മറികടന്ന് ഗ്രൗണ്ടിലേക്ക് ഇരച്ചുകയറി ആരാധകൻ. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന് അടുത്തേക്കാണ് ആരാധകൻ ഓടിയെത്തിയത്. ആദ്യം പരാഗിന്റെ കാലുകളിലേക്കു വീണ ആരാധകൻ പിന്നീട് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.
Results 1-10 of 40