Activate your premium subscription today
യുട്യൂബ് ചാനലിലെ ചര്ച്ചയ്ക്കിടെ എം.എസ്. ധോണിയെക്കുറിച്ചു സംസാരിച്ച പാനലിസ്റ്റിനെ തടഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് താരം ആര്. അശ്വിൻ. യുട്യൂബ് ചാനലിലെ ചർച്ചയിൽ ഫിറ്റ്നസ് ട്രെയിനർ രാജാമണി പ്രഭുവിനോടാണ് ധോണിയെക്കുറിച്ചും ചെന്നൈയെക്കുറിച്ചും സംസാരിക്കരുതെന്ന് അശ്വിൻ ആവശ്യപ്പെട്ടത്.
ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന്റെ യുട്യൂബ് ചാനലിൽ ഇനിമുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരങ്ങളുടെ വിലയിരുത്തൽ ഉണ്ടാകില്ല. അശ്വിന്റെ സ്വന്തം ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരങ്ങളുമായി ബന്ധപ്പെട്ട അവലോകനങ്ങളും വിലയിരുത്തലുകളും വിവാദമായി മാറിയ സാഹചര്യത്തിലാണ് തീരുമാനം. ചെന്നൈ
ഇന്ത്യൻ പ്രീമിയര് ലീഗ് 2025 സീസണിനു മുന്നോടിയായുള്ള പരിശീലന ക്യാംപിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ താരം എം.എസ്. ധോണി. ശ്രീലങ്കൻ യുവപേസർ മതീഷ പതിരാനയെ ധോണി ‘ഹെലികോപ്റ്റർ ഷോട്ടിൽ’ സിക്സർ പറത്തുന്ന ദൃശ്യങ്ങളാണു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. നോൺ സ്ട്രൈക്കറായി മറുവശത്തു നിൽക്കുകയായിരുന്ന ആർ. അശ്വിൻ
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഞ്ജു സാംസണും പുറത്താകുന്നതു കണ്ട് തനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ടെന്ന് ആർ. അശ്വിൻ. സമാനമായ പന്തുകളിൽ സമാനമായ തെറ്റുകൾ വരുത്തി സഞ്ജുവും സൂര്യയും പുറത്താകുന്നതും ഒരേ പോലെയാണെന്നും അശ്വിൻ യുട്യൂബ് വിഡിയോയിൽ വ്യക്തമാക്കി
ക്രിക്കറ്റിനെ കുറിച്ച് വലിയ ധാരണയില്ലാത്ത ‘ഒരു വീട്ടമ്മയുടെ ഉപദേശ’മാണ് ലോകമറിയുന്ന സ്പിൻ ബോളറായി ആർ.അശ്വിനെ വളർത്തിയതെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? പറയുന്നത് അശ്വിന്റെ പിതാവ് രവിചന്ദ്രൻ തന്നെയാണെങ്കിലോ..അശ്വിന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ തുടക്കം അന്വേഷിച്ചു ചെന്നാൽ ആ യാത്ര അവസാനിക്കുക ചെന്നൈ വെസ്റ്റ് മാമ്പലത്തെ പട്ടേൽ സ്ട്രീറ്റിലുള്ള, നെയിം ബോർഡ് പതിപ്പിക്കാത്ത ഒരു രണ്ടുനില വീട്ടിലാണ്. ഇടത്തരം കുടുംബത്തിൽ ജനിച്ച് ലോകമറിയുന്ന ക്രിക്കറ്ററിലേക്കുള്ള അശ്വിന്റെ വളർച്ചയ്ക്ക് അരങ്ങൊരുക്കിയ വീട്ടിൽ നിന്ന് അശ്വിന്റെ അച്ഛൻ രവിചന്ദ്രൻ സംസാരിക്കുന്നു..
ചെന്നൈ∙ കൊൽക്കത്ത ട്വന്റി20യിലെ ബാറ്റിങ് പരാജയത്തിന് പുകമഞ്ഞിനെ (സ്മോഗ്) കുറ്റപ്പെടത്തിയ ഇംഗ്ലിഷ് താരം ഹാരി ബ്രൂക്കിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. കൊൽക്കത്ത ട്വന്റി20യിൽ വരുൺ ചക്രവർത്തിയെ നേരാംവണ്ണം നേരിടുന്നതിന് പുകമഞ്ഞ് പ്രതിസന്ധി സൃഷ്ടിച്ചുവെന്നായിരുന്നു ബ്രൂക്കിന്റെ
ചെന്നൈ∙ ‘എന്തുകൊണ്ട് നിർത്തുന്നില്ല’ എന്നല്ല, ‘എന്തുകൊണ്ട് നിർത്തി’ എന്ന് ആളുകൾക്കു തോന്നുന്ന കാലത്ത് വിരമിക്കുന്നതാണ് ഉചിതമെന്ന് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. കളി നിർത്താം എന്ന് മനസ് പറഞ്ഞതുകൊണ്ടാണ് ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ വിരമിക്കൽ പ്രഖ്യാപിച്ചതെന്ന് അശ്വിൻ വ്യക്തമാക്കി. വിരമിക്കൽ
ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്നും, ഔദ്യോഗിക ഭാഷ മാത്രമാണെന്നും പ്രതികരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. ചെന്നൈയിലെ ഒരു എൻജിനീയറിങ് കോളജിൽ നടന്ന പരിപാടിക്കിടെയാണ് അശ്വിന് നിലപാടു വ്യക്തമാക്കിയത്. വേദിയിൽവച്ച് ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകൾ സംസാരിക്കാൻ അറിയാമോയെന്ന് അശ്വിൻ വിദ്യാർഥികളോടു ചോദിച്ചിരുന്നു. തുടർന്നായിരുന്നു ഹിന്ദി ഭാഷയെക്കുറിച്ചുള്ള അശ്വിന്റെ പരാമർശം.
ചെന്നൈ∙ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയുടെ ഷൂവിൽനിന്ന് പുറത്തുചാടിയ ‘അജ്ഞാത വസ്തു’, പന്തു ചുരുണ്ടുന്നതിനായി ഒളിപ്പിച്ചുവച്ചിരുന്നതാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളെ പരിഹസിച്ച് ഇന്ത്യയുടെ മുൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. സംഭവത്തിൽ
തന്റെ ക്രിക്കറ്റ് കരിയർ ആളുകൾ ആഘോഷിക്കണമെന്നോ, ആരാധിക്കണമെന്നോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആര്. അശ്വിൻ. വ്യക്തികൾക്കും മുകളിലാണ് എപ്പോഴും ക്രിക്കറ്റിന്റെ സ്ഥാനമെന്നും അശ്വിൻ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ‘‘ഗ്രൗണ്ടിൽ ഞാൻ ഗൗരവക്കാരനാണെന്നും, വിരാട് കോലിയെപ്പോലെ ക്രിക്കറ്റ് ആസ്വദിക്കുന്നില്ലെന്നുമാണു
Results 1-10 of 232