Activate your premium subscription today
ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള മൂന്നാം ഏകദിന മത്സരത്തിൽ കേരള ടീമിന് 76 റൺസ് വിജയം. ഇതോടെ നാല് മത്സങ്ങളടങ്ങിയ പരമ്പരയിൽ കേരളം 2-1ന് മുന്നിലെത്തി. 45 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ടീമിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് മാത്രമാണ് എടുക്കാനായത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി കേരളത്തിന്റെ സല്മാൻ നിസാറും രോഹൻ കുന്നുമ്മലും. ക്യാപ്റ്റൻ സഞ്ജു സാംസണെ ആദ്യ ഓവറിൽ തന്നെ നഷ്ടമായ കേരളത്തെ 234 റൺസെന്ന വമ്പൻ സ്കോറിലെത്തിച്ചത് സൽമാൻ നിസാറിന്റെയും രോഹൻ കുന്നുമ്മലിന്റെയും ബാറ്റിങ്ങായിരുന്നു.
തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി സഹോദര തുല്യമായ ബന്ധമാണുള്ളതെന്നു കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ടീം ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മൽ. ‘‘എന്തു കാര്യത്തിനും വിളിക്കാന് പറ്റുന്ന ആളാണ് സഞ്ജു ഭായ്. സഞ്ജു ഭായിയുടെ കൂടെ ക്രിക്കറ്റ് കളിക്കുമ്പോഴുള്ള അനുഭവം തീർത്തും വ്യത്യസ്തമാണ്. അദ്ദേഹം എനിക്ക് സഹോദരനെപ്പോലെയാണ്’’– രോഹൻ എസ്. കുന്നുമ്മൽ മനോരമ
തൃശൂരിലെ കോലോത്തുംപാടത്ത് പന്തു തട്ടിയാണു ഞാൻ തുടങ്ങിയത്. തുടർന്നു സെവൻസ് കളിച്ചു വളർന്നു. വിജയങ്ങൾക്കു തുടക്കമിട്ട സ്പോർട്സ് കൗൺസിൽ ക്യാംപിൽ എത്തിച്ചത് ജോസ് പറമ്പൻ എന്ന പരിശീലകനായിരുന്നു. 10–ാം വയസ്സിൽ സ്പോർട്സ് കൗൺസിലിന്റെ ഫുട്ബോൾ ക്യാംപിൽ എത്തിയതാണു വഴിത്തിരിവായത്. 12–ാം വയസ്സിൽ ജോസ് പറമ്പന്റെ തന്നെ ഷാജോ സ്പോർട്സ്
ബെംഗളൂരു ∙ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദേവ്ധർ ട്രോഫിയിലെ മികച്ച പ്രകടനത്തിനു പിന്നാലെ കേരള താരം രോഹൻ കുന്നുമ്മൽ ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ സിലക്ഷൻ ക്യാംപിൽ. സിലക്ഷൻ ക്യാംപിലെയും ട്രയൽസിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐപിഎൽ ടീമുകൾ ആഭ്യന്തര താരങ്ങളെ തിരഞ്ഞെടുക്കുന്നത്.ഇതോടെ രോഹന്റെ
പുതുച്ചേരി ∙ മലയാളി താരം രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് സെഞ്ചറിയുടെ (75 പന്തിൽ 107) ബലത്തിൽ കിഴക്കൻ മേഖലയെ 45 റൺസിന് തോൽപിച്ച് ദക്ഷിണ മേഖല ദേവ്ധർ ട്രോഫി ചാംപ്യൻമാരായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണ മേഖല 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 328 റൺസ് നേടി.
Results 1-6