Activate your premium subscription today
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ തുടർ തോൽവികളിൽ പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെ രൂക്ഷവിമർശനമുയർത്തി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. രാഹുൽ ദ്രാവിഡിനെപ്പോലൊരു പരിശീലകനിൽനിന്ന് ഇത്തരം പ്രകടനങ്ങളുണ്ടാകുന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്നു ഗാവസ്കർ പ്രതികരിച്ചു.
ബെംഗളൂരു∙ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തെ അപലപിച്ച് മുൻ ഇന്ത്യൻ താരവും നിലവിൽ കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ഇത്രകാലത്തെ പോരാട്ടം കൊണ്ട് എന്താണ് നേടിയതെന്ന് ഗാവസ്കർ ചോദിച്ചു. കഴിഞ്ഞ 78 വർഷമായി തുടരുന്ന പോരാട്ടം കൊണ്ട് ഒരു മില്ലിമീറ്റർ ഭൂമിയെങ്കിലും
മുംബൈ∙ ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും അലട്ടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് സഹായഹസ്തവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ആശുപത്രിയിലെ ബിൽ അടയ്ക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന കാംബ്ലിയെ സഹായിക്കുമെന്ന വാഗ്ദാനം പാലിച്ചാണ്, താരത്തിന് സാമ്പത്തിക സഹായം ഗാവസ്കർ ഉറപ്പാക്കിയത്. ഇതുപ്രകാരം പ്രതിമാസം 30,000 രൂപവീതം കാംബ്ലിക്ക് ലഭിക്കും.
മുംബൈ∙ വിക്കറ്റ് നേട്ടം ആഘോഷിച്ചതിന്റെ പേരിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ യുവതാരം ദിഗ്വേഷ് രതിക്കെതിരെ തുടർച്ചയായി പിഴ ചുമത്തിയ നടപടിയെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്ത്. ആദ്യത്തെ തവണ പഞ്ചാബ് താരം പ്രിയാംശ് ആര്യയെ പുറത്താക്കിയ ശേഷം തൊട്ടടുത്തെത്തി ‘നോട്ട്ബുക്ക്
പരിശീലനത്തിനു വരുമ്പോൾ ബാറ്റ് കൊണ്ടുവരാൻ മറക്കുന്നയാൾ എന്നാണ് രോഹിത് ശർമയെക്കുറിച്ച് സാക്ഷാൽ സുനിൽ ഗാവസ്കർ ഒരിക്കൽ പറഞ്ഞത്. ഗ്രൗണ്ടിന് അകത്തും പുറത്തും രോഹിത്തിന്റെ മറവി അത്രമേൽ പ്രശസ്തമാണ്. എന്നാൽ ടീമിന്റെ തീം സോങ് ആദ്യം കാണാതെ പഠിച്ചയാൾ എന്നാണ് ഐപിഎൽ ടീം ഡെക്കാൻ ചാർജേഴ്സിൽ സഹതാരമായിരുന്ന ന്യൂസീലൻഡുകാരൻ സ്കോട് സ്റ്റൈറിസിന് രോഹിത്തിനെക്കുറിച്ചുള്ള ഓർമ.
ദുബായ്∙ ഇന്ത്യൻ നായകൻ രോഹിത് ശർമ ചാംപ്യൻസ് ട്രോഫി ഏറ്റുവാങ്ങുമ്പോൾ, അതേ വേദിയിൽ അൽപം മാറി കൊച്ചുകുട്ടിയേപ്പോലെ ആഹ്ലാദനൃത്തം ചവിട്ടുന്ന ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കറിന്റെ ദൃശ്യങ്ങൾ വൈറൽ. ആവേശപ്പോരാട്ടത്തിൽ ന്യൂസീലൻഡിനെ തകർത്ത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ കിരീടം
ഐസിസി ചാംപ്യൻസ് ട്രോഫിയുടെ വിജയത്തിൽ രാജ്യംആഘോഷത്തിമിർപ്പിൽ നിറഞ്ഞാടുമ്പോൾ ഇന്ത്യ നേടിയ മറ്റൊരു ലോകോത്തര ഏകദിന കിരീടനേട്ടത്തിന് മാർച്ച് 10ന് 40 വയസ്സ് തികയുകയാണ്. രോഹിത് ശർമയും കൂട്ടരും മാർച്ച് 9ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ന്യൂസീലൻഡിനെ തോൽപ്പിച്ചപ്പോൾ നാലു പതിറ്റാണ്ടുമുൻപ് ഇതേ സമയം സുനിൽ ഗാവസ്കറും കൂട്ടരും കപ്പടിച്ചത് പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ തകർത്തുകൊണ്ടായിരുന്നു. 1985 മാർച്ച് 10ന് മെൽബണിലായിരുന്നു ആ വിജയം. ക്രിക്കറ്റിന് മറക്കാനാവാത്ത സുന്ദരനിമിഷങ്ങൾ സമ്മാനിച്ചായിരുന്നു ടീം ഇന്ത്യ ആ വിജയക്കപ്പ് ഏറ്റുവാങ്ങിയത്. 2025ൽ ഇന്ത്യ ചാംപ്യൻസ് ട്രോഫി കിരീടം നേടുമ്പോഴും ഗാവസ്കര് ദുബായിലെ മൈതാനത്തുണ്ടായിരുന്നു. മാത്രവുമല്ല, രോഹിത് ശർമ ട്രോഫി ഏറ്റുവാങ്ങുമ്പോൾ മൈതാനത്തു തുള്ളിച്ചാടുന്ന ഗാവസ്കറുടെ വിഡിയോ വൈറലാവുകയും ചെയ്തു. എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന് വിസ്ഡൻ അൽമനാക് വിശേഷിപ്പിച്ചത് സുനിൽ ഗാവസ്കറുടെ നേതൃത്വത്തിലുള്ള 1985ലെ ഇന്ത്യൻ ടീമിനെയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ അവിസ്മരണീയ നിമിഷങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ട് 2002ലാണ് 1985ലെ ടീമിനെ നൂറ്റാണ്ടിന്റെ ഇന്ത്യൻ ടീമായി വിസ്ഡൻ പ്രഖ്യാപിച്ചത്. 1985ൽ ബെൻസൺ ആൻഡ് ഹെഡ്ജസ് ലോക ക്രിക്കറ്റ് ചാംപ്യൻഷിപ് കിരീടം ചൂടിയ ഇന്ത്യൻ ടീമായിരുന്നു അത്. ഇന്ത്യൻ ക്രിക്കറ്റിന് 1983, 2007, 2011, 2024 ലോകകപ്പ് വിജയങ്ങൾക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഈ കിരീടവുമെന്നു പറയാൻ കാരണങ്ങളേറെയാണ്.
നിലവിലെ ഫോം വച്ച് ഇന്ത്യയുടെ ബി ടീമിനു വരെ പാക്കിസ്ഥാന്റെ പ്രധാന ടീമിനെ തോൽപിക്കാനാകുമെന്ന സുനിൽ ഗാവസ്കറുടെ വിമർശനത്തിനെതിരെ പാക്കിസ്ഥാന്റെ മുൻ പരിശീലകൻ ജേസൺ ഗില്ലെസ്പി. സുനിൽ ഗാവസ്കർ പറയുന്ന കാര്യങ്ങൾ അസംബന്ധമാണെന്നാണു ഗില്ലെസ്പിയുടെ നിലപാട്. കൃത്യമായ താരങ്ങളെ ടീമിലേക്കു തിരഞ്ഞെടുക്കുകയാണെങ്കിൽ ലോകത്തെ ഏതു കരുത്തരെയും
ക്യാപ്റ്റൻ രോഹിത് ശർമയിൽനിന്ന് ഇന്ത്യന് ക്രിക്കറ്റ് ടീം കുറച്ചുകൂടി മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. എപ്പോഴും 25–30 റൺസൊക്കെ നേടി രോഹിത് ശർമയ്ക്കു സന്തോഷത്തോടെ ഇരിക്കാൻ സാധിക്കുന്നുണ്ടോയെന്നു ഗാവസ്കർ ചോദിച്ചു. ‘‘ഓപ്പണറായി ഇറങ്ങുന്ന രോഹിത് ശർമ 25 ഓവർ വരെയെങ്കിലും ക്രീസിൽ തുടരാൻ ശ്രമിക്കണം.
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന ഇംഗ്ലണ്ട് മുന് താരങ്ങളുടെ വിമർശനങ്ങള്ക്കു മറുപടിയുമായി സുനിൽ ഗാവസ്കർ. ചാംപ്യൻസ് ട്രോഫിയിലെ മത്സരങ്ങൾ ദുബായിൽ മാത്രം കളിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് വലിയ ആനുകൂല്യമാണുണ്ടാകുന്നതെന്ന് നാസർ ഹുസെയ്നും മിക് ആതർട്ടനും ആരോപിച്ചിരുന്നു.
Results 1-10 of 141