Activate your premium subscription today
മുംബൈ∙ ടീമിൽനിന്ന് തഴഞ്ഞതിൽ കുപിതനായി പിസ്റ്റളുമായി ക്യാപ്റ്റൻ കപിൽ ദേവിന്റെ വീട്ടിൽ ചെന്നുവെന്ന മുൻ ഇന്ത്യൻ താരം യോഗ്രാജ് സിങ്ങിന്റെ വെളിപ്പെടുത്തലിൽ, തണുത്ത പ്രതികരണവുമായി കപിൽ. സംഭവത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട്, ‘ഏതു യോഗ്രാജ് സിങ്ങിനെക്കുറിച്ചാണ് നിങ്ങൾ ചോദിക്കുന്നത്’
മുംബൈ∙ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ശേഷം അർബുദത്തിനു കീഴടങ്ങി യുവരാജ് മരിച്ചുവീണാൽപ്പോലും പിതാവെന്ന നിലയിൽ താൻ അഭിമാനിക്കുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ യോഗ്രാജ് സിങ്. അസുഖബാധിതനായി യുവരാജ് ചോരതുപ്പുന്ന സമയത്തുപോലും ഇന്ത്യയ്ക്കായി കളിക്കുന്നതു കാണാനാണ് താൻ ആഗ്രഹിച്ചിട്ടുള്ളതെന്നും
മുംബൈ∙ ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച ഇതിഹാസ താരം കപിൽ ദേവിനെ കൊലപ്പെടുത്താനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പിസ്റ്റളുമായി പോയ സംഭവം വെളിപ്പെടുത്തി ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പിതാവും മുൻ ഇന്ത്യൻ താരവുമായ യോഗ്രാജ് സിങ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് യോഗ്രാജിന്റെ വെളിപ്പെടുത്തൽ.
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് സിങ്ങിനു ശേഷം ഏറ്റവും അനായാസമായി സ്ഥിരതയോടെ സിക്സടിക്കുന്ന താരം സഞ്ജു സാംസണാണെന്ന് മുൻ ഇന്ത്യൻ താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാർ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഋഷഭ് പന്തിനെ മറികടന്ന്
യുവരാജ് സിങ്ങിന്റെ കരിയർ അവസാനിക്കുന്നതിലേക്കുള്ള വഴി തുറന്നത് വിരാട് കോലിയായിരുന്നെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം റോബിന് ഉത്തപ്പ. ക്യാപ്റ്റനായിരിക്കെ ഫിറ്റ്നസിന്റെ കാര്യത്തിലടക്കം കോലിയുടെ കടുംപിടിത്തം യുവരാജിന്റെ കരിയറിൽ തിരിച്ചടിയായതായി ഉത്തപ്പ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ‘‘ക്യാപ്റ്റൻമാരുടെ രീതികൾ പല തരത്തിലാകും. എല്ലാവരും തന്റെ നിലവാരത്തിൽ ഉണ്ടാകണമെന്നതാണ് കോലിയുടെ നിലപാട്. ഫിറ്റ്നസിലും ഭക്ഷണത്തിന്റെ കാര്യത്തിലുമെല്ലാം കോലിക്ക് ഈ വാശിയുണ്ടാകും.’’– ഉത്തപ്പ പറഞ്ഞു.
ബോർഡർ– ഗാവസ്കർ ട്രോഫി കൈവിട്ടതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ടൂർണമെന്റിൽ നിറം മങ്ങിയ പ്രകടനം നടത്തിയ ക്യാപ്റ്റൻ രോഹിത് ശർമ, സൂപ്പർ താരം വിരാട് കോലി എന്നിവര്ക്കെതിരെ മുൻ ക്രിക്കറ്റ് താരങ്ങളടക്കം രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. എന്നാൽ കോലിയെയും രോഹിത് ശർമയെയും പിന്തുണച്ച് ഒപ്പം നിൽക്കേണ്ട സമയമാണ് ഇതെന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഇരുവരും ചെയ്ത കാര്യങ്ങൾ പരിഗണിച്ചാൽ ഇത്രയും രൂക്ഷമായ ഭാഷയിലുള്ള വിമർശനങ്ങൾ അനീതിയാണെന്നും യുവരാജ് പ്രതികരിച്ചു.
അതിജീവനത്തിന്റെ വലിയൊരു മാതൃകയാണ് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം. അർബുദത്തെ അതിജീവിച്ചു വന്ന തന്റെ ജീവിതം പലപ്പോഴും സമൂഹമാധ്യമത്തിലൂടെ യുവരാജ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. എന്നാലിപ്പോൾ പ്രമുഖ ബോളിവുഡ് താരം ദീപിക പദുക്കോണുമായുള്ള ഡേറ്റിങ് കാലത്തെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ
മുംബൈ∙ ഓസ്ട്രേലിയൻ പര്യടനത്തിനിടെ പ്രശസ്തയായ നടിയുടെ ഷൂസൂമിട്ട് ടീം ബസിൽ യാത്ര ചെയ്യേണ്ടിവന്ന സംഭവം വിവരിച്ച് മുൻ ഇന്ത്യൻ യുവരാജ് സിങ്. ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ് അന്ന് ഡേറ്റ് ചെയ്തിരുന്ന നടിയുടെ ഷൂസ് ധരിച്ച് യാത്ര ചെയ്യേണ്ടി വന്നതെന്നും, സഹതാരങ്ങളിൽനിന്ന് ഇത് ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും
‘പ്രതീക്ഷ കൈവിടരുത്... ഒരിക്കലും’. ദ് ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന അത്മകഥയിൽ ക്രിക്കറ്റ് താരം യുവരാജ് സിങ് എഴുതിവച്ച വാക്കുകളാണിത്. കളിക്കളത്തിൽ മാത്രമല്ല, സ്വന്തം ജീവിതത്തിലും ഈ സന്ദേശം അദ്ദേഹം പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്തു. ടീം തോൽവിയിലേക്ക് കൂപ്പുകുത്തി എന്ന് ഉറപ്പായ പല മത്സരങ്ങളിലും ആ ഇടംകയ്യന്റെ ഒറ്റയാൻ കൈക്കരുത്ത് നീലക്കുപ്പായക്കാരെ വിജയത്തിലെത്തിലേക്ക് വഴിതിരിച്ചുവിട്ടു. അത് ബാറ്റുകൊണ്ട് മാത്രമായിരുന്നില്ല, ബോളുകൊണ്ടും ചോർച്ചയില്ലാത്ത ഫീൽഡിങ് മികവുകൊണ്ടും കൂടിയായിരുന്നു. എന്നാൽ, സ്വന്തം കൈക്കരുത്തിൽ 2011ൽ ടീം ഇന്ത്യയ്ക്ക് ലോക കിരീടം നേടിക്കൊടുത്തുകൊണ്ട് കരിയറിലെയും ജീവിതത്തിലേയും ഏറ്റവും മനോഹരമായ നാളുകളിലൂടെ കടന്നു പോകുന്നതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കാൻസർ കടന്നാക്രമിച്ചത്. എന്നാൽ, അവിടെയും യുവി പതറിയില്ല. കീമോതെറപ്പിയുടെ ഫലമായി മുടി നഷ്ടമായ യുവി തല മൊട്ടയടിച്ചാണ് പിന്നീട് ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആ കാഴ്ചയിൽ ആരാധകരുടെ മനസ്സ് തകർന്നെങ്കിലും യുവി പതറിയില്ല. അവിടെ നിന്ന് ഒരു വർഷം തികയുന്നതിന് മുൻപ് അദ്ദേഹം
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. ടി സീരിസ് നിർമിക്കുന്ന ബയോ പിക്കിന് ഇതുവരെ പേരിട്ടിട്ടില്ല. സച്ചിൻ എ ബില്യൻ ഡ്രീംസ് സിനിമ നിർമിച്ച രവി ബാഗ്ചന്ദ്കയും ചേർന്നാണ് ബയോപിക്കിന്റെ നിർമാണം.
Results 1-10 of 63